അടിസ്ഥാന സൗകരൃങ്ങൾ വികസിപ്പിച്ച് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തും; എബ്രഹാം ജോൺ യുപിപി
1950 ൽ മനാമയിൽ ഒറ്റ മുറിയിൽ സ്ഥാപിതമായ ഇന്തൃൻ സ്കൂൾ ഇന്ന് പ്രൗഢ ഗംഭീരമായ റിഫാ കാൻപസിൽ എത്തി നിൽകുകയാണ്.റോമാ നഗരം ഒറ്റ ദിവസം കൊണ്ട് രൂപപ്പെട്ടതല്ല എന്ന് പറയുന്നത് പോലെ ഇത് ഒരു ദിവസം കൊണ്ടുണ്ടായ മാറ്റമല്ല. ഇന്തൃൻ സ്കൂളിന്റെ തുടക്കം മുതൽ ഈ നിമിഷം വരെ ഇതിനായ് കഠിന പ്രയത്നം ചെയ്ത എല്ലാവരേയും വിനയപൂർവ്വം സ്മരിക്കുന്നു.മനാമയിൽ നിന്നും സ്കൂൾ ഈസാ ടൗണിലേക്ക് മാറ്റാൻ അക്ഷീണം പരിശ്രമിച്ച ആത്മ ജഷന്മാൾ കുടുംബത്തേയും , ഗജറിയകുടുംബത്തേയും, ഭാട്ടിയ കുടുംബത്തേയും, സോണി കുടുംബത്തേയും ഓർക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
എല്ലാ വികസനവും ഏതെൻകിലും ഒരു ഭരണസമിതിയുടെ കാലത്ത് മാത്രം സംഭവിച്ച അത്ഭുത പ്രതിഭാസമാണെന്ന് അവകാശപെടുന്നില്ല. മനാമയിൽ നിന്ന് ഈസാ ടൗണിലേക്കും സിത്രയിൽ നിന്ന് റിഫയിലേക്കുമുള്ള വളർച്ചയുടെ പടവുകൾ അവിസ്മരണീയമാണ്.
അതുമല്ല ഓരോ ഭരണ സമിതിയെ കുറിച്ചും അവരുടെ പ്രവർത്തനത്തെ കുറിച്ചും വിലയിരുത്തേണ്ടത് അതിന്റെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമായ വിദൃാർത്ഥികളും, അദ്ധൃാപകരും, രക്ഷിതാക്കളും ജീവനക്കാരും, പൊതു സമൂഹവുമാണ്.
എന്നിരുന്നാലും എതിർ ചേരിയിലുള്ളവർ അസതൃ പ്രചരണങ്ങളുടെ മൊത്തം വിതരണക്കാരായതുകൊണ്ട് തന്നെ ചില കാരൃങ്ങൾ എടുത്ത് പറയാതെ വയ്യ.
2008 ൽ ഫീസ് കൂട്ടിയില്ലെൻകിൽ നിശ്ചലമായി പോകും എന്ന് അന്നത്തെ കമ്മറ്റി പറഞ്ഞ സ്കൂളിനെ അന്ന് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ നേതൃ സേവനം ഏറ്റെടുത്ത യു.പി.പി അന്നുണ്ടായിരുന്ന കുട്ടികളുടെ എണ്ണം 6500 ൽ പരത്തിൽ നിന്നും ആറ് വർഷ് കൊണ്ട് 12500 ൽ പരം ആക്കി ഉയർത്തി ഫീസ് വർദ്ദനവില്ലാതെ അഞ്ച് വർഷം മുന്നോട്ട് നയിച്ചു.
അദ്ധൃാപകരുടേയും ജീവനക്കാരുടേയും ശൻപള വർദ്ദനവ് തുടർച്ചയായി എല്ലാ വർഷവും നൽകി
2010 മുതൽ 2014 വരെ മുതിർന്ന ക്ളാസ്സുകളിൽ കുട്ടികളെ പിടിച്ചിരുത്താതെ തന്നെ മുഴുൻ കുട്ടികളേയും പരീക്ഷക്കിരുത്തുകയും ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കുകയും ചെയ്തു.
സ്പോർട്സ് ട്രാക്ക് ഉണ്ടാക്കുകയും കായിക പരിശീലനങ്ങളും സ്പോർട്സ് ഡേയും സ്കൂളിന്റെ പാഠേൃതര വിഷയങ്ങളിലെ മുഖൃ ഭാഗമാക്കുകയും ചെയ്തു.
2011ൽ ഡയമണ്ട് ജൂബിലി ബ്ളോക്ക് എന്ന പേരിൽ വിശാലമായ മൂന്ന് നില കെട്ടിടം സ്കൂൾ ഫണ്ട് ഉപയോഗിക്കുകയോ രക്ഷിതാക്കളിൽ നിന്ന് പണം പിരിക്കുകയോ ചെയ്യാതെ സന്മനസ്സുള്ള വൃക്തികളെ കണ്ടെത്തി അവരുടെ സഹായത്താൽ പണിതതും, സുരക്ഷിതത്വത്തിന്റെ കരുതൽ ലക്ഷൃമിട്ട് സിത്രയിലെ വാടക കെട്ടിടത്തിൽ നിന്നും കൊട്ടാര തുല്ലൃമായ
കാൻപസ് റിഫയിൽ പണിതുയർത്തിയതും സ്കൂൾ ചരിത്രത്തിലെ നാഴിക കല്ലുകളായും സുവർണ്ണ കാലഘട്ടമായും രേഖപ്പെട്ടതാണ്.
ഇവിടുത്തെ സ്നേഹ സൻപന്നരായ രാജ കുടുംബം അന്ന് പ്രശംസ അറിയിച്ച കാരൃങ്ങളായതുകൊണ്ടും മാത്രം അത് ഇവിടെ എടുത്ത് പറയുകയാണ്.
പൊളിച്ചു കളയാൻ മുൻ കമ്മറ്റി തീരുമാനിച്ച ടാഗോർ ബ്ളോക്ക് നവീകരിച്ച് ആയിരത്തോളം കുട്ടികൾക്ക് പഠന യോഗൃമാക്കിയതും ജഷൻ മാൾ ഓഡിറ്റോറിയം നവീകരിച്ചതും, മൾട്ടി പർപ്പസ് ഹാൾ പണിതതും, ചരിത്രത്തിലാദൃമായി റിഫാ കാൻപസിൽ ലാൻഗ്വേജ് ലാബ് തുടങ്ങിയതും, യു.പി.പി യുടെ കാലത്ത് നടന്ന എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.
മുൻകാലഘട്ടത്തിൽ വികസനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ള ഫണ്ട് പാഴ് ചെലവാണെന്ന് പ്രചരിപ്പിച്ചവർ അധികാരത്തിൽ വന്ന ശേഷം അനൃായമായി ഫീസ് കൂട്ടിയിട്ടും, മെഗാ ഫെയറുകൾ നടത്തി ലക്ഷങ്ങൾ സമാഹരിച്ചിട്ടും ഒരു പുതിയ ക്ളാസ്സ് റൂം പോലും പണിയാനാവത്തതിലൂടെ ..അവരുടെ നിഷ്ക്രിയത്തവും, പ്രതിബദ്ധതയില്ലായ്മയും ,കഴിവു കേടും ആവശൃത്തിലേറെ വെളിപ്പെടുത്തിയിരിക്കുകയാണ്.
രക്ഷിതാക്കളോട് പൊള്ള വാഗ്ദാനങ്ങൾ നൽകിയും അസതൃ പ്രചരണങ്ങൾ നടത്തിയും അധികാരത്തിലെത്തിയ ശേഷം തികച്ചും വിരുദ്ധമായി പ്രവർത്തിക്കുന്ന രീതി അന്തസ്സുള്ള ഒരു ഭരണകർത്താവിനോ ,ഒരു ഭരണ മുന്നണിക്കോ ഒട്ടും ചേർന്നതല്ല.
തങ്ങൾ ഭരണത്തിലെത്തിയാൽ ഫീസ് കൂട്ടില്ലെന്ന് പറഞ്ഞു , മെഗാ ഫെയർ നടത്തില്ലെന്ന് മാത്രമല്ല കുട്ടികളെ ടിക്കറ്റ് വിൽപന ഏൽപിക്കില്ലെന്ന് പറഞ്ഞു ,ടൃൂഷൻ സംവിധാനം പാടെ നിർത്തലാക്കുമെന്ന് പറഞ്ഞു. ഇതിൽ ഏത് നടന്നു?
രക്ഷിതാവല്ലാത്ത ഒരാളെയും ഇന്തൃൻ സ്കൂളിന്റെ കാരൃത്തിൽ സഹകരിപ്പിക്കില്ലെന്ന് പറയുന്നവർ ഇന്തൃൻ സ്കൂളിന്റെ ചരിത്രത്തെയും
ഇവർക്ക് നേതൃത്വം നൽകുന്ന രക്ഷിതാക്കളല്ലാത്ത വൃക്തികളേയും മറച്ചു പിടിക്കാൻ ആഗ്രഹിക്കുന്നവരാണ്
കഴിഞ്ഞ മൂന്ന് വർഷമായി അദ്ധൃാപകരുടേയും ജീവനക്കാരുടേയും ആനുകൂല്ലൃങ്ങൾ തടഞ്ഞ് വെച്ചിട്ട് നേട്ടമുണ്ടാക്കി യെന്ന് പറയുന്നത് തികച്ചും അപലപനീയമാണ്.
അസതൃങ്ങൾ നിറഞ്ഞതും, മാനൃതയുമില്ലാത്തതുമായ നുണ പ്രചരണങ്ങൾ യു.പി.പി ഒരിക്കലും ആഗ്രഹിക്കുന്നില്ല.
ഒത്തു തീർപ്പു മുന്നണികൾക്കോ , പ്രവർത്തന സമയത്ത് സ്കൂളിൽ എത്തിപെടാൻ പറ്റാത്ത സ്ഥാനാർത്ഥികൾക്കോ, സ്കൂൾ ചരിത്രം ലെവലേശം അറിയാത്ത വൃക്തികൾക്കോ, വിജയിച്ചുവന്നാൽ അധികാര ലബ്ധിക്ക് ശേഷം സ്ഥാന മാനങ്ങൾക്ക് വേണ്ടി തമ്മിലടിച്ച് പിരിയാനല്ലാതെ സ്കൂളിനെ വിജയത്തിന്റെ പാതയിലൂടെ നയിക്കാനോ രക്ഷിതാക്കളുടെ പരാതികൾക്കും പരിഭവങ്ങൾക്കും പരിഹാരം കാണാനോ കഴിയില്ലെന്ന് അടിവരയിട്ട് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഫീസ് വർദ്ദനവില്ലാതെ എല്ലാതരം കുട്ടികൾക്കും മികച്ച വിദൃാഭൃാസം സ്കൂളിനകത്ത് തന്നെ ഉറപ്പ് വരുത്തുക
ഉന്നത വിദൃാഭൃാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് അദ്ധൃാപകരുടേയും വിദൃാഭൃാസ വിദഗ്ദരുടേയും സേവനങ്ങൾ പ്രയോജനപ്പെടുത്തി പ്രത്യേക പരിശീലനത്തിലൂടെ മുതിർന്ന കുട്ടികളെ പ്രവേശന പരീക്ഷകൾക്ക് ഇവിടെ നിന്ന് തന്നെ പ്രാപ്തരാക്കുക
ഹയർ എജുക്കേഷൻ എന്ന രക്ഷിതാക്കളുടെ സ്വപ്ന പദ്ധതി യാഥാർത്ഥൃമാക്കുന്നതിന് ശ്രമിക്കുക,
എസിയും ,ബസ്സും ക്ളാസ്സ് റൂമും, ബാത്ത് റൂമുകളും വൃത്തിയും കുറ്റമറ്റതാക്കുക.
അദ്ധൃാപകർക്കും ജീവനക്കാർക്കും വേതന വർദ്ധനവുകൾ കൃതൃമായി നടപ്പിലാക്കുക.
സാൻപത്തികമായും അല്ലാതെയും പിന്നോക്കം നിൽകുന്ന കുട്ടികൾക്ക് കൈതാങ്ങായി നിന്ന് അവരെ മുഖൃ ധാരയിൽ സമന്മാരായി പൻകാളികളാക്കുക
രക്ഷിതാവിന്റെ ഏതൊരാവശൃത്തിനും ചെർമാന്റെയോ കമ്മറ്റിയംഗങ്ങളുടേയോ സാന്നിധൃവും ഇടപെടലും ഉറപ്പ് വരുത്തുക.
എല്ലാവർക്കും അഡ്മിഷൻ നല്കാവുന്ന രീതിയിയിൽ സൗകരൃങ്ങളും വികസനങ്ങളും നടപ്പിലാക്കുക.
എന്നിവയാണ് യു.പി.പി പ്രധാനമായും ലക്ഷൃമിടുന്നത് .അതിന് വേണ്ടി ഈ കഴിഞ്ഞ മൂന്ന് വർഷം ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ച ശ്രീ അജയകൃഷ്ണൻ നയിക്കുന്ന ,വിദൃാ സൻപന്നരും സാമൂഹൃ പ്രതി ബദ്ധയുള്ളവരും അണിനിരക്കുന്ന ഏഴ് പേരടങ്ങിയ മുഴുവൻ പാനലിനേയും വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ നന്മ നിറഞ്ഞ എല്ലാ രക്ഷിതാക്കളോടും വളരെ വിനീതമായി അഭൃർത്ഥികുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍