പ്രവാസി ഇന്ത്യക്കാർക്കായി പുതിയ പദ്ധതികളുമായി ഫെഡറൽ ബാങ്ക്, ഗൾഫ് രാജ്യങ്ങളിൽ ഉടൻ തന്നെ റെപ്രസെന്റേറ്റീവ് ഓഫീസുകൾ ആരംഭിക്കും: ദീപക് ഗോവിന്ദ്
മനാമ: ഗൾഫ് മേഖലയിലെ പ്രവാസികൾക്കായി നിരവധി പുതിയ പദ്ധതികളാണ് ഫെഡറൽ ബാങ്ക് വരും വർഷങ്ങളിൽ ലക്ഷ്യം ഇടുന്നതെന്ന് കഴിഞ്ഞ ദിവസം ബഹ്റൈൻ സന്ദർശിച്ച ഫെഡറൽ ബാങ്ക് മിഡിൽ ഈസ്റ്റ് ഹെഡും അസിസ്റ്റന്റ് ജനറൽ മാനേജരുമായ ദീപക് ഗോവിന്ദ് പറഞ്ഞു. മറുനാടൻ മലയാളിക്കായി അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഭാവി പരുപാടികളെക്കുറിച്ച് വാചാലനായത്.
പ്രവാസി ഇന്ത്യക്കാർക്കായി എന്തെല്ലാം തരത്തിലുള്ള പുതിയ സേവനങ്ങളാണ് ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത് ?
പ്രവാസി ഇന്ത്യക്കാർക്കായി റമിറ്റൻസ് വിഭാഗത്തിൽ പുതിയ സർവീസ് ആരംഭിക്കുന്നു. 10 സെക്കൻഡിനുള്ളിൽ ക്യാഷ് നാട്ടിൽ ക്രെഡിറ്റ് ആകുന്ന പദ്ധതി ഫെഡ് എക്സ്പ്രസ്സ് റമിറ്റൻസ്. അത് കൂടാതെ കൊച്ചി വിമാനത്താവളത്തിൽ പ്രവാസികളായ യാത്രക്കാർക്ക് വേണ്ടി 'ജമ്പോ ലോകേഴ്സ് 'അടുത്ത് തന്നെ ലോഞ്ച് ചെയ്യും. ചെക്ക് ഇൻ കഴിഞ്ഞിട്ട് ഫ്ലൈറ്റ് നു വേണ്ടി കാത്തിരിക്കുന്ന സമയത്ത് ലെഗ്ഗേജുകൾ സൂക്ഷിക്കുവാനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക കിയോസ്ക് സേവനങ്ങളും എയർപോർട്ടിൽ ഏർപ്പെടുത്തും. എല്ലാ പ്രോടക്റ്റുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഡിപോസിറ്റ് സൈഡിൽ കുട്ടികൾക്ക് വേണ്ടി പുതിയ ഒരു പ്രോഡക്റ്റ് ലോഞ്ച് ചെയ്യുന്നു 'യങ്ങ് ചാമ്പ് '. പത്തു വയസ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾ സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങുവാനും അവർക്ക് തന്നെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുവാനുമുള്ള സൗകര്യമാണിത്. ഒരു ദിവസം 2500 രൂപ വരെ കുട്ടികൾക്ക് പിൻവലിക്കാവുന്ന രീതിയിലാണിത്.
ഗൾഫ് രാജ്യങ്ങളിൽ എങ്ങനെയാണ് ഫെഡറൽ ബിസിനസ് കോ ഓർഡിനേറ്റ് ചെയ്യുന്നത് ?
ഗൾഫ് മേഖലയിൽ എല്ലാ രാജ്യങ്ങളിലും ഫെഡറൽ ബാങ്കിനു കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസെഴ്സ് ഉണ്ട്. 2008 -ൽ അബുദാബിയിൽ റപ്രസെന്റേറ്റീവ് ഓഫീസ് തുടങ്ങി. അവിടെനിന്ന് കോ ഓർഡിനെറ്റ് ചെയ്താണ് ഗൾഫിലെ പ്രവാസികളായ ഉപഭോക്താക്കളുടെ ബാങ്കിങ് സംശയങ്ങൾക്കും, ലോൺ, ഡെപോസിറ്റ് തുടങ്ങിയ സേവനങ്ങൾക്ക് വേണ്ട സഹായങ്ങളും നിർദേശങ്ങളും നല്കുന്നത്.
മറ്റ് രാജ്യങ്ങളിൽ ഓഫീസ് തുടങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടോ ?
ദുബായിൽ ഓഫീസ് തുടങ്ങുവാൻ ലൈസൻസും മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്, അതുപോലെ തന്നെ ബെ്രെഹനിലും ഓഫീസ് തുടങ്ങുവാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ബഹറിനിൽ റപ്രസന്റെറ്റിവ് ഓഫീസ് ആണ് ആദ്യ ഘട്ടത്തിൽ ഉദേശിക്കുന്നത്. കസ്റ്റമേഴ്സിനു നേരിട്ട് ഫെഡറൽ ബാങ്ക് നല്കുന്ന സേവനങ്ങളെക്കുറിച്ച് അറിയുവാനും ലോൺ ഡെപ്പോസിറ്റ് സ്കീമുകളെ കുറിച്ച് അറിയുവാനും ഈ ഓഫീസുകൾ വഴി സാധിക്കും.
പ്രവാസികൾക്കായി പുതിയ വായ്പ്പാ പദ്ധതികൾ ?
പ്രവാസികൾക്ക് പ്രധാനമായിട്ടും 3 വായ്പ്പകൾ ആണ് ആവശ്യം. പല രീതിയിൽ ഉള്ള വായ്പ്പകൾ ഉണ്ടെങ്കിലും പ്രധാനമായിട്ടു പ്രവാസികൾ ആശ്രയിക്കുന്നതാണ് ഹൗസിങ് ലോൺ. ഹൗസിങ് ലോണിനു പ്രവാസികൾക്കാണ് ഫെഡറൽ ബാങ്ക് ഏറ്റവും മുൻഗണന നല്കുന്നത്. പത്തെകാൽ ശതമാനത്തിന് വരെ ലോൺ നല്കുന്നുണ്ട്. മറ്റൊന്ന് മോട്ഗേജ് ലോൺ ഏറ്റവും സുതാര്യമായ രീതിയിലാണ് ഫെഡറൽ ബാങ്ക് നല്കുന്നത്. മറ്റൊരു സേവനം വാഹന വായ്പ്പയാണ്. 10 ലക്ഷത്തിൽ താഴെയുള്ള വാഹന വായ്പ്പകൾക്ക് സെക്യുരിറ്റി ആവശ്യമില്ല.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കസ്റ്റമർ കെയറിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടോ?
തീർച്ചയായും, ആധുനിക കാലത്ത് കസ്റ്റമർ കെയറിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ഫെഡറൽ ബാങ്ക് ഇടപാട് കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ ആരംഭിച്ചിരിക്കുന്നത്. വായ്പ്പ കൂടുതൽ കാര്യക്ഷമമാക്കുന്നതിനു അതാത് മേഖലകളിൽ റീട്ടയിൽ ഹബ്ബുകൾ പ്രവർത്തിക്കുന്നു. ഇതുമൂലം മുൻപുള്ളതിനേക്കാൾ സുതാര്യമായ രീതിയിൽ ഇടപാടുകാർക്ക് ലോൺ കിട്ടുന്നതിനും ബാങ്കിന്റെ കിട്ടാക്കടത്തിന്റെ അളവ് കുറക്കുവാനും സാധിക്കും.
മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ഫെഡറൽ ബാങ്കിന്റെ പെട്ടെന്നുള്ള വളർച്ചയുടെ പിന്നിൽ?
വ്യക്തിഗതമായ റിലേഷൻ ഷിപ്പ് തന്നെയാണ് ഫെഡറൽ ബാങ്കിന്റെ വിജയത്തിന് പിന്നിൽ. ഇതുമൂലം ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാനായി. എഴുപതുകളുടെ തുടക്കത്തിൽ ഫെഡറൽ ബാങ്കിന് ഫോറിൻ എക്സ്ചെജ് ലൈസെൻസ് ലഭിച്ചതുകൊണ്ട് നാളിതുവരെ പ്രവാസികൾക്ക് വിവിധ തരത്തിലുള്ള സേവനങ്ങളാണ് ലഭിക്കുന്നത്. മറ്റൊരു കാരണം റിലേഷൻഷിപ്പ് ബാങ്കിംഗാണ്. ഒരു പ്രവാസി നാട്ടിൽ വരുമ്പോൾ അന്ന് തന്നെ ആ മാനേജർ ആ ഉപഭോക്താവിനെ കാണുന്നു .അവരുടെ കുടുംബവുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുന്നു. ഇപ്പോൾ രണ്ട് മൂന്ന് വർഷമായി പഴയ ലോയൽറ്റി മെയിന്റെയിൻ ചെയ്തുകൊണ്ട് പുതിയ പ്രോഡക്ടുകൾ ഇറക്കി കൊണ്ട് മുന്നോട്ട് പോകുന്നു. ജി സി സി യിൽ ഫെഡറൽ ബാങ്കിന് നല്ല രീതിയിൽ റപ്യുറ്റെഷൻ ഉണ്ട്.
ജി സി സി യിൽ ഏത് രാജ്യത്ത് നിന്നാണ് കൂടുതൽ ഫണ്ടിങ്ങും ഡിപ്പോസിറ്റ് വരുന്നത്?
അത് വ്യക്തമായി പറയുവാൻ സാധിക്കില്ല. കാരണം ഓരോ രാജ്യത്തും ഇന്ത്യയുടെ പലഭാഗത്ത് നിന്ന് വന്നു താമസിക്കുന്നവരാണ്. എണ്ണത്തിൽ വ്യത്യാസം ഉണ്ടാകും. അത് ഓരോ സെഗ്മേന്റ്റ് അനുസരിച്ചാണ. എല്ലാ ഭാഗങ്ങളിൽ നിന്നും നോക്കുമ്പോൾ ഫെഡറൽ ബാങ്ക് വഴി വരുന്ന റെമിറ്റന്സിൽ ഗണ്യമായ വർദ്ധനയാണ് കാണുവാൻ സാധിക്കുന്നത്.
എൻ ആർ ഇ ഡിപ്പോസിറ്റിൽ പലിശനിരക്കിൽ മാറ്റം വരുവാനുള്ള സാധ്യത കാണുന്നുണ്ടോ?
2015 പകുതിയോടെ ഡിപ്പോസിറ്റ് പലിശ നിരക്കിൽ വ്യത്യാസം വരുവാൻ സാധ്യതയുണ്ട്. എൻ ആർ ഇ ക്ക് മാത്രമല്ല റസിഡന്റ്റ് പലിശ നിരക്ക് കുറയുവാനുള്ള സാധ്യതയുണ്ട്. ഫെഡറൽ ബാങ്കിന്റെ മാത്രമല്ല ഇത് ഇന്ത്യൻ എക്കോണമിയിൽ വരുന്ന മാറ്റത്തിന്റേയും രാജ്യ പുരോഗതിയുടെയും ഭാഗമായിട്ടായിരിക്കും. പ്രത്യേകിച്ച് ബാങ്കിങ് മേഖല വരുവാനിരിക്കുന്ന നാളുകളിൽ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും.
മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വായ്പ്പാ നിരക്ക് ഫെഡറൽ ബാങ്കിന് കൂടുതൽ അല്ലെ?
ഒരിക്കലുമില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് ഹൗസിങ് ലോണിനാണ്. അത് ഫെഡറൽ ബാങ്ക് കൊടുക്കുന്നത് വളരെ കുറഞ്ഞ പലിശ നിരക്കിലാണ്.
ഭാവിയിൽ പ്രവാസികളിൽ നിന്ന് ഏത് രീതിയിലുള്ള ബിസിനസ് ആണ് പ്രതീക്ഷിക്കുന്നത്?
തീർച്ചയായും ജി സി സി രാജ്യങ്ങളിൽ നിന്നുള്ള ബിസിനെസ്സ് തന്നെയാണ് അന്നും ഇന്നും ബാങ്കിന്റെ എൻ ആർ ഇ ബിസിനസിന്റെ ഏറിയ പങ്കും വഹിക്കുന്നത്. ജി സി സി യിൽ നിന്ന് ഉള്ള ബിസിനസും യു കെ അമേരിക്ക കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിസിനെസും കുറെ വ്യത്യാസം ഉണ്ട്. ഒരു പ്രവാസി ജി സി സി യിലേക്ക് വരുമ്പോൾ ഒരു താല്ക്കാലിക താമസം എന്ന ലക്ഷ്യവുമായിട്ടാണ് വരുന്നത്. അവരുടെ വേരുകൾ എപ്പോഴും നാട്ടിൽ ഉണ്ടാകും. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ ഇൻവെസ്റ്റ്മെന്റ് ആ രാജ്യങ്ങളിൽ തന്നെ ആയിരിക്കും. ചിലപ്പോൾ തിരിച്ചു വരാം ചിലപ്പോൾ വന്നില്ല എന്നിരിക്കും. എന്നാൽ ഗൾഫിൽ നിന്നും കൂടുതൽ റമിട്ടന്സ് ആയിരിക്കും. ഇപ്പോൾ എൻ ആർ ഇ ചെറിയ ചെറിയ ഡെപ്പോസിറ്റ്, ലോണുകൾ ഈ നിലയിലാണ് പോകുന്നത്.
എന്നാൽ വരും കാലങ്ങളിൽ പ്രവാസികൾ ചെറിയ ചെറിയ ബിസ്സിനസ്സുകൾ. കമ്പനി ഇൻവെസ്റ്റ് മെന്റ്റ്റ്സ് ഇതെല്ലാം കൂടി കൂടി വരും. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഫെഡറൽ ബാങ്ക് പോസ്റ്റ്ഫോളിയോ ഇൻവെസ്റ്റ്മെന്റ്റ് എന്ന സ്കീം തുടങ്ങിയിരിക്കുന്നത്. പി ഐ എസ് പ്രവാസികൾക്ക് പല കമ്പനികളിലും ഇൻവെസ്റ്റ് ചെയ്യാം, ഷെയർ വാങ്ങാം. അതിന് ആർ ബി ഐ യ്യുടെ പെർമിഷനുള്ള ഡീലർ ആയിരിക്കണം. ഫെഡറൽ ബാങ്ക് ഒരു ഡീലർ ആണ്. ഫെഡറൽ ബാങ്ക് വഴി കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യാം. അങ്ങനെ ഇൻവെസ്റ്റ് മേന്റ്റ്റ് നടത്തുവാൻ വേണ്ടിയുള്ള ഒരു അക്കൗണ്ട് ആണ് പോസ്റ്റ് ഫോളിയോ ഇൻവെസ്റ്റ്മെന്റ്റ് സ്കീം. ഈ ഇൻവെസ്റ്റിമെന്റ്റ് വരും വർഷങ്ങളിൽ കൂടുതൽ സജീവമാകുവാനാണ് സാധ്യത.
ബാങ്കിന്റെ പ്രവാസിക്കൾക്കായിട്ടുള്ള റിക്കറിങ് ഡിപ്പോസിറ്റിന്റെ വിജയ രഹസ്യം എന്താണ് ?
പേരാണ് അതിന്റെ വിജയരഹസ്യം. 'മില്യനെയർ ഫെഡറൽ സേവിങ്സ് ഫണ്ട് പ്രവാസിക്കൾക്കായിട്ടുള്ള റിക്കറിങ് ഡിപ്പോസിറ്റിന്റെ പേര്. ആതാണ് അതിന്റെ വിജയം. സാധാരണക്കാരനെ സംബന്ധിച്ചു ഒരു മില്ല്യനെയർ ആകുക എന്ന് പറയുന്നത് ഒരു വലിയകാര്യമാണ്.
വരും നാളുകളിൽ ഫെഡറൽ ബാങ്ക് പ്രവാസികൾക്കായി പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ പ്രവാസികല്ക്കായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളിൽ ഉള്ള വിശ്വാസമാണ് ഫെഡറൽ ബാങ്കിന്റെ വിജയരഹസ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് പാലക്കാട് സ്വദേശിയായ ദീപക് ഗോവിന്ദ് ബഹറിനിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം ബഹ്റിനിലെ റിലേഷൻഷിപ്പ് മാനേജർമാരായ ജോബിൻ കെ ജെസ്റ്റിനും വിഗ്നെഷും ഉണ്ടായിരുന്നു .
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്