ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി; ഇന്ന് സാംസ്കാരിക സമ്മേളനം
എറണാകുളം: ഇരുപത്തിനാലാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്കാരി കോത്സവത്തിനും നാളെ മറൈൻഡ്രൈവിൽ തുടക്കമാവും.വൈകിട്ട് 5.30ന് വി മധുസൂദനൻ നായർ, കമൽ, നടൻ ദിലീപ്, ലാൽ ജോസ്, റോഷൻ ആൻഡ്രൂസ്, കാവ്യാമാധവൻ, ആഷിക് അബു എന്നിവർ ചേർന്ന് പുസ്തകമേളയ്ക്ക് തിരിതെളിക്കും. തുടർന്ന് കമൽ, ഉണ്ണികൃഷ്ണൻ ആവള എന്നിവർ തയ്യാറാക്കിയ 'ആത്മാവിൻ പുസ്തകത്താളിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും.
പി കെ പാറക്കടവ്, ഉണ്ണികൃഷ്ണൻ ആവള എന്നിവർ പ്രകാശനച്ചടങ്ങിലും ഉദ്ഘാടനച്ചടങ്ങിലും പങ്കെടുക്കും.ഓഗസ്റ്റ് 15 വരെ നീണ്ടുനില്ക്കുന്ന പുസ്തകമേളയിൽ പുസ്തകപ്രകാശനം, സംവാദം, ചർച്ച തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകരാണ് മേളയിൽ പങ്കടുക്കുന്നത്. മെഡിക്കൽ സയൻസ്, എഞ്ചിനിയറിങ്, മാനേജ്മെന്റ് തുടങ്ങിയ അക്കാദമിക്ക് മേഖലയിലെ പുസ്തകങ്ങളോടൊപ്പം ചരിത്രം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രമുഖപ്രസാധകരുടെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ലക്ഷക്കണക്കിനു പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്ന ഈ മേളയിൽ പുസ്തകങ്ങൾ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്കാരികോത്സവവും പുസ്തക പ്രകാശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
31 ഞായർ വൈകിട്ട് 4.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദീപാ നിശാന്തിന്റെ 'നനഞ്ഞുതീർത്ത മഴകൾ' പ്രകാശിപ്പിക്കും. ബാലചന്ദ്രൻ ചുള്ളിക്കാട്, കമൽ, പ്രിയ എ എസ്, കെ രേഖ, ആഷിക് അബു എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് 01 വൈകിട്ട് 5.30 ന് റോബർട്ട് സർവീസ് എഴുതിയ 'ട്രോട്സ്കി ജീവചരിത്രം' പ്രകാശനം ചെയ്യും. തുടർന്ന് 'ഇന്ത്യയിൽ കമ്മ്യൂണി സത്തിന്റെ ഭാവി എന്ന വിഷയത്തിൽ സംവാദവുംസംഘടിപ്പിച്ചിട്ടുണ്ട്. എൻ എം പിയേഴ്സൺ, സെബാസ്റ്റ്യൻ പോൾ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, സി പി ജോൺ എന്നിവർ പങ്കെടുക്കും.
2ന് വൈകിട്ട് 5.30 ന് സംഗീത ശ്രീനിവാസന്റെ 'ആസിഡ് 'പ്രകാശിപ്പിക്കും. കെ.സി.നാരായണൻ, മധുപാൽ, സംഗീത ശ്രീനിവാസൻ, കനി തുടങ്ങിയവർ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കും.03ന് വൈകിട്ട് 5.30 ന് തോമസ് ജോസഫ്, ജോർജ് ജോസഫ്് കെ, പി.എഫ്.മാത്യൂസ്, സന്തോഷ് ഏച്ചിക്കാനം, സെബാസ്റ്റ്യൻ, ഉണ്ണി ആർ, സുസ്മേഷ് ചന്ത്രോത്ത്, കെ എ സെബാസ്റ്റ്യൻ, പ്രിയ എ എസ്, വി എം ഗിരിജ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വിനു ജോസഫിന്റെ 'മെനുസ്മൃതി' പ്രകാശിപ്പിക്കും.
04 ന് വൈകിട്ട് 5.30 ന് ഊർമ്മിള ഉണ്ണി തയ്യാറാക്കിയ 'സിനിമാക്കഥ' പ്രകാശനം ചെയ്യും. ബാലചന്ദ്രൻ ചുള്ളിക്കാട്, എ പി എം മുഹമ്മദ് ഹനീഷ്, ഊർമ്മിള ഉണ്ണി എന്നിവർ സന്നിഹിതരായിരിക്കും.05 വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ധന്യാരാജിന്റെ 'പദപ്രശ്നം', ദേവദാസ് വി എം എഴുതിയ 'അവനവൻ തുരുത്ത്', ഇ കെ ഷീബയുടെ 'കനലെഴുത്ത്', വി എച്ച് നിഷാദിന്റെ 'ആതിരാ സൈക്കിൾ', അബിൻ ജോസഫിന്റെ 'കല്യാശ്ശേരി തീസിസ്', ലാസർ ഷൈന്റെ' കൂ', കെ വി മണികണ്ഠന്റെ 'ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ', പി ജിംഷാറിന്റെ 'പടച്ചോന്റെ ചിത്രപ്രദർശനം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം, 'പുതുകഥാ വഴികൾ' എന്ന വിഷയത്തിൽ സംവാദം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സേതു, പ്രമോദ് രാമൻ, എസ്. ഹരീഷ്, ദേവദാസ് വി എം, ലാസർ ഷൈൻ, വി എച്ച് നിഷാദ്, ധന്യാരാജ്, ഇ കെ ഷീബ, കെ വി മണികണ്ഠൻ എന്നിവർ പങ്കെടുക്കും. ഉണ്ണി ആർ സംവാദം മോഡറേറ്റ് ചെയ്യും.
6ന് വൈകിട്ട് 5.30 ന് ഡോ. പി.വിനോദ് ഭട്ടതിരിപ്പാടിന്റെ 'മൊബൈലും ജയിലും സൈബർ കുറ്റാന്വേഷണത്തിന്റെ വഴികൾ' എന്ന പുസ്തകം പ്രകാശിപ്പിക്കും. പിണറായി വിജയൻ (മുഖ്യമന്ത്രി), ജസ്റ്റിസ് കമാൽ പാഷ(കേരള ഹൈക്കോടതി), പി കെ ഹോർമിസ് തരകൻ ഐ പി എസ്(മുൻ ഡി ജി പി, മുൻ ചീഫ്, റിസർച്ച് & അനാലിസിസ് വിങ് ( ഞഅണ), ഡോ. പി.വിനോദ് ഭട്ടതിരിപ്പാട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.07 ന് വൈകിട്ട് 5.30 ന് പുസ്തകപ്രകാശനം, ശാസ്ത്ര പ്രഭാഷണം എന്നിവ നടക്കും. രവിചന്ദ്രൻ സി എഴുതിയ 'അമ്പിളിക്കുട്ടന്മാർ ' എന്ന പുസ്തകമാണ് പ്രകാശിപ്പിക്കുന്നത്. തുടർന്ന് സി രവിചന്ദ്രൻ 'മനുഷ്യന്റെ ചന്ദ്രയാനം ഒരു കെട്ടുകഥയോ?' എന്ന വിഷയം അവതരിപ്പിക്കും.
8ന് വൈകിട്ട് 5.30 ന് രേഖാരാജ് എഴുതിയ 'ദളിത് സ്ത്രീ ഇടപെടലുകൾ' എന്ന പുസ്തകം പ്രകാശിപ്പിക്കും. തുടർന്ന് 'പുനർവായിക്കപ്പെടുന്ന അംബേദ്കർ' എന്ന വിഷയത്തിൽ ചർച്ച നടക്കും. പ്രകാശനച്ചടങ്ങിലും സംവാദത്തിലും പി.രാജീവ്(മുൻ എം പി), ഡോ.അജയ് ശേഖർ, രൂപേഷ്കുമാർ, എം ആർ രേണുകുമാർ, രേഖാ രാജ്, മായാ പ്രമോദ് എന്നിവർ പങ്കെടുക്കും. കെ കെ ബാബുരാജ് സംവാദം മോഡറേറ്റു ചെയ്യും.
09 ന് വൈകിട്ട് 5.30 ന് തമ്പാനൂർ സുരേഷിന്റെ 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പുസ്തകം പ്രകാശനം ചെയ്യും. എബ്രിഡ് ഷൈൻ, തമ്പാനൂർ സുരേഷ് എന്നിവർ സന്നിഹിതരാകും.10 ന് വൈകിട്ട് 5.30 ന്നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ 'ഒറ്റത്തുള്ളിപ്പെയ്ത്ത്' അജിത് കുമാർ ആർ, 'കോട്ടയം ക്രിസ്തുവും മറ്റു കവിതകളും' അജീഷ് ദാസൻ, 'ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു'സംഗീത ആർ, 'കടലെറിഞ്ഞ ശംഖുകൾ' ദീപാസ്വരൻ, 'ഹൃദയത്തിൽ വിരൽതൊട്ടൊരാൾ' ഷമീർ പട്ടരുമഠം, ക്ഷ' വലിക്കുന്ന കുതിരകൾ' ലതീഷ് മോഹൻ,' മൗനത്തിന്റെ പെണ്ണർത്ഥങ്ങൾ' ഗീത തോട്ടം, 'അവന് പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകുവിടർത്തുന്നു
' ബൃന്ദ, 'ശബ്ദമഹാസമുദ്രം'കലേഷ് എസ്, 'മറവിതൻ ഓർമ്മ' എൻ പി ചന്ദ്രശേഖരൻ തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. തുടർന്നു നടക്കുന്ന കാവ്യോത്സവത്തിൽ ലതീഷ് മോഹൻ, എസ് കലേഷ്, അജീഷ് ദാസൻ, എൻ പി ചന്ദ്രശേഖരൻ, ബൃന്ദ, ഷമീർ പട്ടരുമഠം, സംഗീത ആർ, ദീപാസ്വരൻ, അജിത് കുമാർ, ഗീതാ തോട്ടം എന്നിവർ പങ്കെടുക്കും.11 വൈകിട്ട് 5.30 ന് പ്രൊഫ.എസ് ശിവദാസ് എഴുതിയ 'ശാസ്ത്രകഥാസാഗരം' പ്രകാശനം ചെയ്യും. തുടർന്ന് ആർ. രവീന്ദ്രൻ നായർ മോഡറേറ്റ് ചെയ്യുന്ന സംവാദത്തിൽ 'വിവര വിപ്ലവകാലത്തെ പോപ്പുലർ സയൻസിന്റെ പ്രസക്തി'യക്കുറിച്ച് ഡോ ബി ഇക്ബാൽ, പ്രൊഫ എം കെ പ്രസാദ് (മുൻ പ്രൊ വൈസ്ചാൻസിലർ കാലിക്കറ്റ് സർവ്വകലാശാല), ഡോ ജോർജ് വർഗീസ്(ഡയറക്ടർ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ),പ്രൊഫ. എസ് ശിവദാസ് എന്നിവർ സംസാരിക്കും.
12ന് വൈകിട്ട് 5.30 ന് മികച്ച തൊഴിൽ സംരംഭങ്ങളെക്കുറിച്ച് ബൈജു നെടുങ്കേരി തയ്യാറാക്കിയ 'മികച്ച വരുമാനം ഉറപ്പാക്കാവുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടർന്നു നടക്കുന്ന സംവാദത്തിൽ 'സംരംഭകരില്ലാത്ത കേരളം' എന്ന വിഷയം ചർച്ചചെയ്യും. അനൂപ് ജേക്കബ്ബ് എം എൽ എ, കെ.എൻ.കൃഷ്ണകുമാർ( ജോയിന്റ് ഡയറക്ടർ, വ്യവസായ വകുപ്പ്), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി(ചെയർമാൻ വി ഗാർഡ് ), കെ സി ചന്ദ്രശേഖരൻ നായർ( ചീഫ് കൺസൾട്ടന്റ്, കിറ്റ്കോ),ശിവദാസ് ബി മേനോൻ(എം.ഡി., സ്റ്റെർലിങ് ഗ്രൂപ്പ്്) എന്നിവർ പങ്കെടുക്കും.
13 ന് വൈകിട്ട് 5.30നുള്ള സാംസ്കാരിക സമ്മേളനത്തിൽ അരുൺ എഴുത്തച്ഛന്റെ 'വിശുദ്ധപാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ 'ആചാരങ്ങളും ലൈംഗികചൂഷണങ്ങളും' എന്ന വിഷയത്തിൽ സംവാദം നടക്കും. പുടയൂർ ജയനാരായണൻ മോഡറേറ്ററാകുന്ന സംവാദത്തിൽ ശീതൾ ശ്യാം, ജോളി ചിറയത്ത്, എം ഡി ധന്യ, അരുൺ എഴുത്തച്ഛൻ എന്നിവർ പങ്കെടുക്കും.
14 ന് ഞായർ വൈകിട്ട് 5.30 ന് ശരത് എസ് മേനോൻ, ഋഷികേശ് എന്നിവർ എഡിറ്റുചെയ്ത 'ട്രോൾ...ട്രോൾ...ട്രോൾ' പ്രകാശിപ്പിക്കും. പ്രകാശനച്ചടങ്ങിൽ എം എം മോനായി, ചെമ്പൻ വിനോദ്, രമേഷ് പിഷാരടി, ശരത് എസ് മേനോൻ (അഡ്മിൻ, ട്രോൾമലയാളം), ഋഷികേശ് (അഡ്മിൻ ഐ സി യു) എന്നിവർ പങ്കെടുക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്