ലൈറ്റ് മെട്രോ പ്രോജെക്ടിൽ ടെക്നോപാർക്കിനെ കൂടി ഉൾപ്പെടുത്തുക: പ്രതിധ്വനി
അനന്തപുരിയുടെ വികസനത്തിന് അനന്തസാദ്ധ്യതകൾ ഉയർത്തിക്കൊണ്ട് വന്ന ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും സംസ്ഥാനത്തിന്റെ ഐടി തലസ്ഥാനമായ കഴക്കൂട്ടം ടെക്നോപാർക്കിനെ ഒഴിവാക്കിയതിനെതിരെ ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിധ്വനി രംഗത്ത്.
NATPAC ന്റെ ആഭിമുഖ്യത്തിൽ പദ്ധതിയുടെ പ്രാരംഭ സാദ്ധ്യതാ പഠനങ്ങൾ നടക്കുന്ന കാലം മുതൽ മാറിയും തിരിഞ്ഞും വന്ന പ്രതീക്ഷകൾക്ക് കടുത്ത ആഘാതമേൽപിച്ചു കൊണ്ടാണ് ടെക്നൊപാർക്കിനെ ഒഴിവാക്കി ലൈറ്റ് മെട്രോയുടെ കാര്യത്തിൽ സർക്കാർ തീരുമാനം പ്രഖ്യാപിതമാകുന്നതെന്ന് സംഘടന ആരോപിച്ചു. ടെക്നൊസിറ്റിയിൽ തുടങ്ങി കരമനയിൽ അവസാനിക്കുന്ന നിർദ്ദിഷ്ട ലൈറ്റ് മെട്രോ റയിൽ പാതയിലെ സുപ്രധാനമായ ഈ പ്രദേശത്തെ എന്തു കൊണ്ട് ഒഴിവാക്കി എന്നത് വ്യക്തമാകുന്നില്ലെന്നും സംഘടന ആശങ്ക അറിയിച്ചു.
300 ൽ പരം കമ്പനികളിലായി 45,000 ത്തിൽപരം IT തൊഴിലാളികളും, അതിന്റെ പകുതിയിൽപരം ആശ്രിത അനുബന്ധ തൊഴിലാളികളും പണിയെടുക്കുന്ന ടെക്നോപാർക്ക് ഒരൊറ്റ പ്രദേശത്തെ അടിസ്ഥാനമാക്കിയ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ ശക്തികേന്ദ്രവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെക്നോളജിക്കൽ പാർക്കുമാണ്. നിർദ്ദിഷ്ട വിപുലീകരണത്തിനു ശേഷം ഒരു വർഷത്തിനുള്ളിൽ ഈ കണക്കുകൾ ഇരട്ടിക്കാനും സാദ്ധ്യതയുണ്ട്. 7,500 ത്തിൽ പരം കാറുകളും അതിലേറെ ബൈക്കുകളും ദിനംപ്രതി പാർക്ക് ചെയ്ത് ഉപയോഗിക്കപ്പെടുന്ന ടെക്നോപാർക്കിനുള്ളിൽ ഇതിനു പുറമേ കമ്പനി വക കാബുകളും ബസ്സുകളും പൊതുഗതാഗത മാർഗ്ഗങ്ങൾക്കു പുറമേ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു.
വാഹനങ്ങളുടെ അമിത ഉപഭോഗവും തന്മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും അനന്തമായ ട്രാഫിക് ബ്ലോക്കുകളും ടെക്നോപാർക്കിലേക്കുള്ള യാത്ര ദുരിത പൂർണ്ണമാക്കിത്തീർക്കുന്നു. പൊതു ഗതാഗതത്തിന്റെ അഭാവത്തിൽ ടെക്നോപാർക്കിനുള്ളിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന സ്വകാര്യ വാഹനങ്ങളുടെ ആധിക്യവും അവ പാർക്ക് ചെയ്യുവാൻ അവശ്യമായൊരു സ്ഥലത്തിനായി നെട്ടോട്ടമോടെണ്ടി വരുന്ന ദയനീയതയും നിത്യക്കാഴ്ചകളാണിവിടെ.
ഈ പാതയിൽ ഏറെ ഗതാഗത മാർഗ്ഗങ്ങൾ പൊതു മേഖലയിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ കണക്കുകളും വസ്തുതകളും വിരൽ ചൂണ്ടുന്നുണ്ടെന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ. എന്നാൽ, മറ്റു പല മേഖലകളിലുമെന്ന പോലെ അവഗണനയുടെ നേരിടാനാണ് ഇവിടെയും ടെക്നോപാർക്കിന്റെ വിധി. ഏറ്റവും അടുത്തുള്ള കഴക്കൂട്ടം സ്റ്റേഷനിൽ വളരെ പരിമിതമായ സ്റ്റോപ്പുകൾ അനുവദിച്ച് രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മേഖലയായ റെയിൽവെയും ടെക്നോപാർക്കിനോടുള്ള അവഗണന തുടരുമ്പോൾ ദൈനംദിന ഗതാഗതത്തിനായി ടെക്നോപാർക്കിലുള്ളവർ ലൈറ്റ് മെട്രോയെ വലിയ പ്രതീക്ഷയായി ആണ് കണ്ടത്
പരസ്പര പൂരിതമായൊരു വികസന സാദ്ധ്യതയാണ് ടെക്നോപാർക്കിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലൈറ്റ് മെട്രോ പദ്ധതി കൊണ്ട് സാദ്ധ്യമാവുക. 45,000 ത്തിൽപരം ടെക്കികളും അതിന്റെ പകുതിയിൽപ്പരം അനുബന്ധ തൊഴിലാളികളും ദിനംപ്രതി ഉപയോഗപ്പെടുത്തുന്ന പാതയിൽ അതിന്റെ 10% ത്തോളമാളുകൾ ലൈറ്റ് മെട്രോയെ ആശ്രയിക്കുകയാണെങ്കിൽ തന്നെ 5000 ത്തിലധികം പേർ ലൈറ്റ് മെട്രോയുടെ സ്ഥിരം യാത്രക്കാരായി ഉണ്ടാകും എന്നത് തീർച്ചയാണ്. ഇത് ലൈറ്റ് മെട്രോയുടെ തുടർന്നുള്ള വികസനത്തെ ത്വരിതപ്പെടുത്തുമെങ്കിൽ മറുവശത്ത്, 300 ൽപ്പരം IT കമ്പനികൾ നിലവിലുള്ള ടെക്നോപാർക്കിലും അനുബന്ധ പ്രദേശങ്ങളിലും ലൈറ്റ് മെട്രോയുടെ കടന്നു വരവോടെയുണ്ടാകുന്ന പൊതുഗതാഗത സൗകര്യത്തിന്റെ അപാര സാദ്ധ്യതകൾ ഇനിയുമേറെ കമ്പനികളെ ടെക്നോപാർക്കിലേക്ക് ആകർഷിക്കുവാനുള്ള കാരണമാകും എന്നതും അതുവഴി സംസ്ഥാനത്തിന്റെ റെവന്യൂവിലും തൊഴിലവസരങ്ങളിലും കുത്തനെ വർദ്ധനവുണ്ടാകും എന്നതും തികച്ചും പരിഗണനാർഹമായ വസ്തുതകളാണ്. ലോകത്ത് എല്ലാ പ്രധാന നഗരങ്ങളിലും IT പാർകിനെയോ വിമാന താവളങ്ങലെയോ ബന്ധിപ്പിച്ചാണ് മെട്രോ യുടെ ആദ്യ സ്റ്റെഷൻ.
ഇത്രയും അനുകൂലമായ വസ്തുതകളുടെയും കണക്കുകളുടെയും ശക്തമായ സാന്നിദ്ധ്യത്തിലും ടെക്നോപാർക്കിനെ ലൈറ്റ് മെട്രോയുടെ നിർദ്ദിഷ്ട പാതയിൽ നിന്നും ഒഴിവാക്കാനെടുത്ത തീരുമാനത്തിൽ ഈ മേഖലയിലെ മുഴുവൻ ജീവനക്കാരും അസംത്രിപ്തരാണ്.
ഈ അവഗണനക്കെതിരായി ടെക്നോപാർകിനുള്ളിലെ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി ശക്തമായ ക്യംബൈൻ സംഘടിപ്പിക്കുവാനും ഒപ്പം അതിന്റെ ആദ്യപടിയായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇ ശ്രീധരൻ , ജനപ്രതിനിധികൾ, DMRC എന്നിവർക്ക് നിവേദനങ്ങൾ സമർപ്പിക്കുവാനും ടെക്നൊപാർക്കിനുള്ളിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിദ്ധ്വനി തീരുമാനിച്ചിട്ടുണ്ട്.
ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ടെക്നോപാർക്കിനെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും, ടെക്നൊപാർക്കിനെ ലൈറ്റ് മെട്രോയിൽ ഉൾപ്പെടുത്തുവാനും ടെക്നോപാര്കിനുള്ളിൽ ലൈറ്റ് മെട്രോ യ്ക്ക് ഇരു സ്റ്റോപ്പ് അനുവദിക്കാനും വേണ്ട നടപടികൾ കൈ കൊള്ളണമെന്ന് സർക്കാരിനോട് പ്രതിധ്വനി ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍