നമ്മുടെ രാജ്യത്തെ ബലാത്സംഗ തലസ്ഥാനമാക്കുന്ന ഡോട്ടർ ഓഫ് ഇന്ത്യ ബിബിസി സംപ്രേഷണം ചെയ്തു; ഇന്ത്യ പ്രതിഷേധിച്ചപ്പോൾ യൂട്യൂബിൽ നിന്നു നീക്കി; ഇപ്പോഴും ലഭ്യമായ വീഡിയോ ഇവിടെ കാണാം
ഇന്ത്യയുടെ പ്രതിഷേധത്തിന് പുല്ലുവില കൽപ്പിച്ചുകൊണ്ട് ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്റി ഫിലിം ഇന്ന് വെളുപ്പിന് ബിബിസി ലോകമെങ്ങും സംപ്രേഷണം ചെയ്തുവെങ്കിലും പ്രതിഷേധം ശക്തമായതോടെ ഡോക്യുമെന്ററി പിൻവലിച്ചു. ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖം ഉൾപ്പെട്ട വിവാദ ഡോക്യുമെന്ററി വീഡിയോ ഷെയറിങ് വെബ്സൈറ്റായ യൂട്യൂബ് സംപ്രേഷണം ചെയ്ത ദിവസം തന്നെ പിൻവലിക്കുകയായിരുന്നു. ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററി ഇന്ത്യയെ ബലാത്സംഗ തലസ്ഥാനമാക്കുന്ന തരത്തിൽ പ്രതിഛായയ്ക്കു മങ്ങലേൽപ്പിക്കുന്നു എന്ന കാണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവാദ ഡോക്യുമെന്റി നിരോധിച്ചത്.
സാധാരണ ഗതിക്ക് ബിബിസിയുടെ പരിപാടികൾ പണം കൊടുത്തുവാങ്ങുന്നവർക്കു മാത്രം വെളിയിൽ ലഭ്യമായിരിക്കവേ ഈ പരിപാടി സംപ്രേഷണം ചെയ്ത ഉടൻ അതിന്റെ യൂട്യൂബ് ദൃശ്യങ്ങളും പുറത്തു വന്നത് ബിബിസുയെട അജണ്ടയിൽ സംശയം ജനിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിൽ നിരോധിക്കുകയും നിയമനടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു മണിക്കൂർ നീണ്ട ആ പരിപാടിയുടെ വീഡിയോ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ 2012 ഡിസംബറിൽ അരങ്ങേറിയ ഡൽഹി ബലാത്സംഗത്തിലെ പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്റി തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഓരോ മിനിട്ടിലും ഓരോ പെൺകുട്ടി റേപ്പ് ചെയ്യപ്പെടുന്നു, അവയിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടാത്തവയാണ് എന്നിങ്ങനെയുള്ള കമന്റുകൾ ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുമെന്നതിനാലാണ് ഡോക്യുമെന്ററിയുടെ സംപ്രേഷണത്തെ ഇന്ത്യ എതിർത്തിരുന്നത്.
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതിയെന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഓർമകളോടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. പ്രകാശം എന്നർഥം വരുന്ന ജ്യോതി എന്നു പേരിട്ട പെൺകുട്ടി യഥാർഥത്തിൽ തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും പ്രകാശവും കൊണ്ടുവന്നുവെന്നുവെന്ന് മാതാപിതാക്കൾ ഓർക്കുന്നു. ചെറുപ്പം മുതലേ ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിരുന്ന ജ്യോതി അതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അവർ പറയുന്നു. എന്നാൽ ഒരു സിനിമയ്ക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മകളെ പിന്നീട് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിലാണ് അവർക്ക് കാണാൻ സാധിച്ചത്.
തന്റെ പ്രവർത്തിയെ ന്യായീകരിക്കും വിധം പ്രതി മുകേഷിന്റെ വാദങ്ങൾ മുഴുവൻ ബിബിസി ഡോക്യുമെന്ററിയിൽ നൽകിയിരിക്കുന്നത് ഭാരതത്തേയും ഭാരതസംസ്ക്കാരത്തേയും സ്നേഹിക്കുന്ന ആർക്കും സഹിക്കാൻ കഴിയില്ല. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വം പെൺകുട്ടികൾക്കാണെന്നും അസമയങ്ങളിൽ പെൺകുട്ടിക പുറത്ത് കറങ്ങി നടക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഇയാൾ പറയുന്നു. വളരെ മൃഗീയവും ക്രൂരവുമായ രീതിയിൽ പെൺകുട്ടിയെ ആക്രമിച്ച ഇരകളിൽ ഒരാൾ അവളുടെ ഉള്ളിൽ കൈയിൽ നീളത്തിൽ എന്തോ വലിച്ചെടുത്തു. അത് അവളുടെ കുടലായിരുന്നു-മനസ്സാക്ഷി മരവിച്ചുപോകുന്ന തരത്തിലുള്ള മുകേഷിന്റെ ഈ വിവരണമാണ് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാലോ അഞ്ചോ പേർ മാറി മാറി ഉപയോഗിച്ച പെൺകുട്ടി മരിച്ചെന്ന് ബോധ്യമായതോടെ അവളെ ബസിൽ നിന്ന് പുറത്തെറിയാനുള്ള ശ്രമമായിരുന്നു പിന്നീട്. പെൺകുട്ടി ബഹളമുണ്ടാക്കാതെ അടങ്ങി കിടന്നിരുന്നെങ്കിൽ, സെക്സ് അനുവദിച്ചിരുന്നെങ്കിൽ അവൾ കൊല്ലപ്പെടുമായിരുന്നില്ല- മുകേഷ് സ്വയം ന്യായീകരിക്കുന്നു. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടേതാണെന്നും ജ്യോതിയുടെ കൊല അവിചാരിതമായി സംഭവിച്ചതാണെന്നും മുകേഷ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
സംഭവുമായി ബന്ധപ്പെട്ട വക്കീലന്മാരുടേയും സാമൂഹിക പ്രവർത്തകരുടേയും പ്രതികളുടെ ബന്ധുക്കളേയും പൊലീസ് ഓഫീസർമാരുടേയും പ്രതികരണങ്ങൾ ഡോക്യുമെന്ററിയുണ്ട്. പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടതിന്റെ പിറ്റേന്ന് മുതൽ അരങ്ങേറിയ കലാപങ്ങൾ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് ഡൽഹി കോടതി തടഞ്ഞിരിക്കുകയാണെന്ന് ഡോക്യുമെന്ററിയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. 2012 ഡിസംബർ 16ന് ഇന്ത്യയെ മാത്രമല്ല, ലോകത്തെ തന്നെ നടുക്കിയ ബലാത്സംഗം അരങ്ങേറുമ്പോൾ അത് ഇന്ത്യയുടെ പ്രതിഛായക്കു തന്നെ മങ്ങലേൽപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
പ്രതിഭാഗം വക്കീൽ എം എൽ ശർമയുടെ അഭിപ്രായങ്ങളും മുകേഷിന്റെ ന്യായങ്ങളോട് കൂട്ടിവായിക്കാവുന്നതാണ്. പെൺകുട്ടി ഒരു പുഷ്പം പോലെയാണ്. കാണാൻ നല്ല ഭംഗിയുണ്ടാവും. മൃദുലമായിരിക്കും. കാണുന്നവർക്ക് സന്തോഷം തരും. എന്നാൽ അതേസമയം പുരുഷൻ ഒരു മുള്ളാണ്. കരുത്തും ശക്തിയുമുണ്ട്. പൂവിന് എപ്പോഴും സംരക്ഷണം ആവശ്യമുണ്ട്. പൂവ് എവിടെ വയ്ക്കുന്നു എന്നതിനനുസരിച്ചാണ് അതിന്റെ വില. ഓടയിലിട്ടാൽ അത് ചീത്തയായിപ്പോകും. സമൂഹത്തിൽ പെൺകുട്ടികൾ സന്ധ്യ കഴിഞ്ഞാൽ അപരിചിതരുടെ കൂടെ പുറത്തുപോകാൻ അനുവദിക്കാറില്ല. അവൾ ഇന്ത്യൻ സംസ്ക്കാരത്തെ മറന്ന് സിനിമാ സംസ്ക്കാരത്തിന് പുറകേ പോയി. സ്ത്രീയെന്നു പറഞ്ഞാൽ ഉടനെ പുരുഷന്റെ കണ്ണിൽ സെക്സ് വരും. നമ്മുടെ സംസ്ക്കാരത്തിൽ സ്ത്രീകൾക്കു യാതൊരു വിലയുമില്ലെന്ന് എംഎൽ ശർമ വ്യക്തമാക്കി.
വധശിക്ഷക്ക് കാത്ത് ജയിലിൽ കിടക്കുന്ന പ്രതികൾക്ക് സംഭവത്തിൽ കുറ്റബോധമില്ലെന്നതും തങ്ങളെതന്നെ ന്യായീകരിച്ചുകൊണ്ട് പെൺകുട്ടിയെ കുറ്റപ്പെടുത്തിയും അപമാനിച്ചും മുകേഷ് സിങ് സംസാരിച്ചത് കടുത്ത പ്രതിഷേധമാണ് ഇളക്കിവിട്ടിരിക്കുന്നത്. തുടർന്ന് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തരുതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വാർത്താ ചാനലുകളോട് നിർദ്ദേശിച്ചിരുന്നതാണ്. ഡോക്യുമെന്ററി സംവിധാനം ചെയ്ത ലെസ്ലിക്കെതിരേ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയം പദ്ധതികൾ തയാറാക്കി വരുന്നുണ്ട്. സ്ത്രീവിരുദ്ധ ഡോക്യുമെന്ററിയുടെ പേരിൽ പാർലമെന്റിൽ ഇരുസഭകളും ഇന്നലെ പ്രക്ഷുബ്ധമായിരുന്നു.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍