ആമിക്ക് പറ്റിയത് ക്യാപ്റ്റന് സംഭവിച്ചില്ല; ആദ്യ പകുതിയിൽ അൽപ്പം വലിഞ്ഞെങ്കിലും കളിയുടെ പിരിമുറുക്കം നിലനിർത്തി ജീവിതം പറഞ്ഞു മുന്നേറ്റം; മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ ബയോപിക്കായി ജയസൂര്യയടെ ബിഗ് ബജറ്റ് ചിത്രം ധൈര്യമായി തീയേറ്ററിൽ പോയി കാണാം
പ്രത്യേക ലേഖകൻ
ഹോളിവുഡ് പണ്ടേ പരീക്ഷിച്ചു വിജയിച്ച ബയോപിക് ബോളിവുഡിൽ എത്തിയിട്ട് അധികനാൾ ആയിട്ടില്ല. മേരി കോമിന്റെയും സച്ചിന്റെയും ഒക്കെ ജീവിത കഥ സിനിമയാക്കി ബോളിവുഡ് ചരിത്രം കുറിച്ചതിന്റെ ചുവട് വച്ചായിരുന്നു അത് മലയാളിയിലേക്കും എത്തി നോക്കിയത്. എന്നു നിന്റെ മൊയ്തീൻ ആയിരുന്നു അത്തരത്തിലെ പ്രധാനപ്പെട്ട ഒരു ശ്രമം. എന്നാൽ മൊയ്തീന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാതെ പിരിമുറുക്കത്തോടെ സിനിമ ഇറക്കിയപ്പോൾ മൊയ്തീനും കാഞ്ചനമാലയും അപ്രത്യക്ഷമാവുകയും മലയാള സിനിമക്ക് നല്ലൊരു എന്റർടെയ്നർ ലഭിക്കുകയും ചെയ്തു.
മാധവിക്കുട്ടിയുടെ ജീവിത കഥ ആമിയിലൂട പറയാനുള്ള കമലിന്റെ ശ്രമം ആയിരുന്നു അടുത്തത്. എന്നാൽ അത് പൂർണ്ണമായും ഒരു പരാജയമായി മാറി എന്നാണ് നിരൂപകർ പറയുന്നത്. കമലദാസ് എന്ന മാധവിക്കുട്ടയുടെ ഒരിക്കലും അസ്തമിക്കാത്ത ജീവിത കഥ പറയാൻ കമലിന് സാധിക്കാതെ പോയപ്പോൾ ജീവനില്ലാത്ത കൃത്രിമ ഭാഷ സംസാരിക്കുന്ന ഒരു മിമിക്രിക്കാരിയായി മഞ്ജു വാര്യർ മാറിയെന്ന് നിരവധി റിപ്പോർട്ടുകൾ പറയുന്നു.
അടുത്ത പ്രധാനപ്പെട്ട പരീക്ഷണമാണ് ഇന്നു റിലീസ് ആയ ജയസൂര്യയുടെ ക്യാപ്റ്റൻ. മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ്ണ ബയോപിക് എന്നു വേണണങ്കിൽ നമുക്ക് ക്യാപ്റ്റനെ വിശേഷിപ്പിക്കാം. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന മമ്മൂട്ടി അഭിനയിക്കുന്നതടക്കം എല്ലാ സംഭവങ്ങളും തന്നെ യഥാർത്ഥ ജീവിതത്തിൽ നിന്നും പുനരാവിഷ്കരിച്ചതാണ് എന്നു സംവിധായകൻ പറയുന്നു.
സത്യൻ എന്ന അതുല്ല്യനായ കളിക്കാരന്റെ ജീവിതം ഏറ്റവും മനോഹരമായി തന്നെ അവതരിപ്പക്കാൻ മാധ്യമ പ്രവർത്തകൻ കൂടിയായ പ്രജീഷിന് സധിച്ചു. ഫുട്ബോൾ കളിയെ വല്ലാതെ ഇഷ്ടപ്പെട്ടു പോയ സത്യൻ തന്റെ വ്യക്തി ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെയും അപമാനിക്കലിനന്റെയും ഒക്കെ കഥയാണിത്.
ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കിടെ ഉണ്ടായ തർക്കത്തിൽ കാലിൽ വച്ചു കെട്ടിയ കമ്പിയായി ഫുട്ബോൾ കളിച്ചു താരമായെങ്കിലും വേദന കാലിനെ പിടികൂടിയപ്പോഴും കാലു പോയാലും ഫുട്ബോൾ ഉപേക്ഷിക്കാതെ ജീവിച്ച ഒരു മനുഷ്യന്റെ ജീവതമാണിത്. കളിയോടുള്ള ഭ്രാന്ത് തലക്ക് പിടിച്ചപ്പോൾ ജീവിതം മറന്നു. ഫുട്ബോളിനോടും ബുള്ളറ്റിനോടുമുള്ള പ്രിയം ജീവിതത്തെ തന്നെ വേട്ടയാടിതിന്റെ നേർക്കായി അങ്ങനെ ഈ സിനിമ മാറുന്നു.
കണ്ണൂരിന്റെ ഭാഷയും കളിക്കാരന്റെ വികാരവും മുട്ടി നിൽക്കുന്ന ജീവനുള്ള വി പി സത്യനെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ ജീവതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നു തന്നെയാണ് ക്യാപ്റ്റനെന്നു തീർച്ച. വേദനകൾക്കിടയിലും സംഘർഷങ്ങൾക്ക് നടുവിലും കളിയോടുള്ള കൂറ് പുലർത്തിയ സത്യൻ. ഒടുവിൽ സംഘർഷത്തെ അതിജീവിക്കാനാവാതെ മരണത്തിൽ സ്വയം അഭയം കണ്ടെത്തുന്നത് ജയസൂര്യ സുന്ദരമായി അവതരിപ്പിക്കുന്നു.അപമാനിക്കപ്പെടലിന്റെ ഒരുപാട് നേരുകൾ ഇതിൽ കോരിയിട്ടിട്ടുണ്ട്. കളിക്കളത്തിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപ് ക്യാപ്റ്റൻ പദവി പറിച്ചെടുത്തു കളഞ്ഞത് വേദനാജനകമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങ് വാഴുമ്പോഴും ഇടക്കിടെയുള്ള അപമാനിക്കലുകളെ അതിജീവിക്കാൻ സത്യന്റെ ആത്മാഭിമാനം അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. സാഫ് ഗെയിമിൽ പെനാലിറ്റി ഷൂട്ട് ഔട്ട് നഷ്ടപ്പെടുത്തുന്ന വേദനയിൽ നിന്നാണ് ആത്മഹത്യ മോഹം ഉദിക്കുന്നത്.
സ്പോർട്സ് ക്വോട്ടായിൽ ജോലിക്ക് കയറിയതിന്റെ പേരിൽ യുവ ഐപിഎസ് ഉദ്യോഗസ്ഥനാൽ അപമാനിക്കപ്പെട്ട കഥ. കക്കൂസ് കഴുകിച്ചിട്ടും അവസാന നിമിഷം വരെ സഹിച്ചിട്ടും അതിരു കടന്നപ്പോൾ മുഖം നോക്കി ഇടിച്ചു പല്ലു തകർത്തിട്ടു ജോലി ഇട്ടു മോഹൻ ബഗനിൽ കളിക്കാൻ ബംഗാളിലേക്ക് വണ്ടി കയറിയ കഥ ഹൃദയഭേദകമാണ്.
കളിക്കളത്തിനപ്പുറം നിറഞ്ഞ് നിൽക്കുന്ന പ്രണയവും സ്നേഹവും കലർന്നൊരു ജീവിത കഥ കൂടിയുണ്ട്. സത്യന്റെ പ്രിയ ഭാര്യയുടെ സഹനത്തിന്റെ നേർ ചിത്രങ്ങൾ ഉണ്ട്. ഷറഫ് അലി എന്ന കളിക്കാരനെ ഇടക്കൊക്കെ കാണിക്കുന്നത് കരുണയുടെയും വാത്സല്യത്തിന്റെയും പ്രതീകമായാണ്. ഒരു പക്ഷേ തകർന്ന മനസുമായി ജീവിച്ച സത്യന് കളിക്കളത്തിൽ ഉണ്ടായ ഏറ്റവും വലിയ തുണ ആയിരുന്നിരിക്കാം ഷറഫലിയുടെത്.
ഈ സിനിമയിലെ നടന്മാരുടെ ജേഴ്സികളിലൂടെ കടന്നു പോകുമ്പോൾ എല്ലാ പേരുകളും നമ്മൾ ഓർത്തിരിക്കുന്നവയാണ്. ഷറഫലി തന്നെ ആയിരുന്നു ഏറ്റവും വലിയ പേരുകളിൽ ഒന്ന്. ആസിഫ്, കുരികേഷ്, പാപ്പച്ചൻ എന്നീ പേരുകൾ ഒക്കെ കാണുമ്പോൾ എത്ര സമ്പന്നമായിരുന്നു നമ്മുടെ ഫുട്ബോൾ കാലം എന്നോർത്ത് പോവുകയാണ്.
പ്രജീഷ് സെൻ എന്ന മാധ്യമപ്രവർത്തകൻ വെള്ളം ചേർക്കാതെ, എന്നാൽ ബോറടിക്കാതെയും സുന്ദരമായി തന്നെ എടുത്ത ഈ സിനിമ, സത്യൻ എന്ന അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനുള്ള ഒന്നാന്തരം സ്മാരകം മാത്രമല്ല ആ ജീവിതം അറിയാതെ പോയ മലയാളികൾക്കുള്ള ഒരു പാഠം കൂടിയാണ്. ബയോപിക് മലയാളത്തിന് വഴങ്ങും എന്ന പ്രജീഷ് സെൻ തെളിയിച്ചിരിക്കുന്നു. കൈയടക്കത്തോടെ സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ വിജയിപ്പിക്കേണ്ടത് മലയാളികളുടെ കടമയാണ്.കണ്ണൂരിന്റെ ഭാഷയും കളിക്കാരന്റെ വികാരവും മുട്ടി നിൽക്കുന്ന ജീവനുള്ള വി പി സത്യനെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ ജീവതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നു തന്നെയാണ് ക്യാപ്റ്റനെന്നു തീർച്ച. വേദനകൾക്കിടയിലും സംഘർഷങ്ങൾക്ക് നടുവിലും കളിയോടുള്ള കൂറ് പുലർത്തിയ സത്യൻ. ഒടുവിൽ സംഘർഷത്തെ അതിജീവിക്കാനാവാതെ മരണത്തിൽ സ്വയം അഭയം കണ്ടെത്തുന്നത് ജയസൂര്യ സുന്ദരമായി അവതരിപ്പിക്കുന്നു. ഷാജി പാപ്പാനായി നിറഞ്ഞു നിൽക്കുന്ന ജയസൂര്യയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെയാണ് സത്യന്റെതെന്നു തീർച്ച.
പ്രജീഷ് സെൻ എന്ന മാധ്യമപ്രവർത്തകൻ വെള്ളം ചേർക്കാതെ, എന്നാൽ ബോറടിക്കാതെയും സുന്ദരമായി തന്നെ എടുത്ത ഈ സിനിമ, സത്യൻ എന്ന അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനുള്ള ഒന്നാന്തരം സ്മാരകം മാത്രമല്ല ആ ജീവിതം അറിയാതെ പോയ മലയാളികൾക്കുള്ള ഒരു പാഠം കൂടിയാണ്. ബയോപിക് മലയാളത്തിന് വഴങ്ങും എന്ന പ്രജീഷ് സെൻ തെളിയിച്ചിരിക്കുന്നു. കൈയടക്കത്തോടെ സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ വിജയിപ്പിക്കേണ്ടത് മലയാളികളുടെ കടമയാണ്.
15 കോടി രൂപയാണ് നിർമ്മാണ ചെലവ് എന്നു നിർമ്മാതാവ് പറയുന്നതിന്റെ യുക്തി മാത്രം പിടി കിട്ടുന്നില്ല. മലേഷ്യയിൽ പോയി ഇന്ത്യ കൊറിയ ഫുട്ബോൾ ചിത്രീകരിച്ചപ്പോൾ ഉണ്ടായ ചെലവായിരിക്കും ഒരു പക്ഷേ. അന്താരാഷ്ട്ര നിലവാരമുള്ള ഈ കളി അസാധാരണമായ വിധം സുന്ദരമായാണ് ചിത്രീകിരിച്ചിരിക്കുന്നത്. ഓരോ കളക്കളത്തിലും സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന കാണികൾക്ക് 500 രൂപ വീതം കൊടുത്താലും ബഡ്ജറ്റ് ഉയരുമല്ലോ. ജനക്കൂട്ടത്തെ ഒന്നും കൃത്യമായി ചിത്രീകരിക്കാൻ നമ്മുടെ സാങ്കേതിക വിദ്യ ഇതുവരെ വളർന്നിട്ടില്ലേ എന്ന ചോദ്യം പക്ഷേ അത് അവശേഷിപ്പിക്കുന്നുണ്ട്.
Stories you may Like
- എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ; തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം?
- ജയസൂര്യയെ സംഘിയാക്കി ക്യാപ്സ്യൂളുകൾ
- നിലപാട് മാറ്റാതെ ജയസൂര്യ; പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു
- 'ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യൻ, ഇക്കൊല്ലത്തെ തിരുവോണസൂര്യൻ': ജോയ് മാത്യു
- കൃഷ്ണപ്രസാദിന് രാഷ്ട്രീയമുണ്ട്, ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വം: മന്ത്രി പ്രസാദ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്