30 ശതമാനം കോയമാരുടെ പിന്തുണകൊണ്ടല്ലേ പടം വിജയിപ്പിക്കുന്നതെന്നു മമ്മൂട്ടിയോട് ലാൽ ആരാധകർ; ഒൻപത് ശതമാനം നായന്മാർ കണ്ടാൽ ലാലിന്റെ പടം വിജയിക്കുമോ മമ്മൂട്ടി ഫാൻസ്: ഈ ആരാധക ഭ്രാന്തന്മാരെ നിലയ്ക്ക് നിർത്താത്ത മമ്മൂട്ടിയും മോഹൻലാലും ഒരേ പോലെ കുറ്റക്കാർ
റമിസ് മുഹമ്മദ്
പ്രേം നസീറും സത്യനും അടക്കി വാണ മലയാള സിനിമ ലോകം , 1952 മുതൽ 1989 മരണം വരെ 37 വർഷം മലയാള സിനിമ അടക്കി വാണ ചക്രവർത്തി പ്രേം നസീർ. 1951 മുതൽ 1971 വരെ മലയാള സിനിമയുടെ ആണത്വമായി നിറഞ്ഞാടിയ സത്യൻ .സത്യൻ ഒരു പൊലീസ് കാരൻ ആയതു കൊണ്ടോ ആ കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ടോ സിനിമയിലും പുറത്തും പരുക്കനായി അറിയപ്പെട്ടു അദ്ദേഹം അനശ്വരമാക്കിയ ഏറെ കഥാപാത്രങ്ങളും ഏറെ പരുക്കൻ സ്വഭാവം ഉള്ളവയായിരുന്നു അവയെലാം ജനം രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.
പ്രേം നസീർ തന്റെ സൗന്ദര്യം കൊണ്ടും മുഖം പോലെ തെളിഞ്ഞ മനസുകൊണ്ടും തിരശീലക്കു വെളിയിലും സൂപ്പർ സ്റ്റാർ ആയി ജന ഹൃദയം കീഴടക്കിയ നടൻ ,അക്കാലത്തു കൗമാരക്കാരി അവളുടെ കാമുകനായും,വിവാഹിത അവളുടെ ഭർത്താവിനെ പോലെയും,മധ്യവയസ്ക അവരുടെ സഹോദരനെ പോലെയും, അന്നത്തെ അമ്മമാർ തങ്ങളുടെ മകനെ പോലെയും മനസ്സാൽ സ്വീകരിച്ച ഒരു സിനിമ നടൻ അന്നും ഇന്നും പ്രേം നസീർ അല്ലാതെ വേറെ ഒരു പേര് കാണില്ല മലയാളിക്കു പറയാൻ .ഒരു നടൻ എങ്ങനെ വേണം സഹ അഭിനേതാക്കളോടും,സാധാരണ ജനത്തോടും ഇടപെടേണ്ടത് എന്നതിന് ഉത്തമ ഉദാഹരണം ആണ് ആ വലിയ മനുഷ്യൻ .കൂടെ അഭിനയിച്ചു. ജീവിച്ചിരിക്കുന്ന പല അഭിനേതാക്കളുടേം വാക്കുകളിലൂടെ നമുക്ക് മനസിലാക്കാൻ കഴിയും .
ഇരുവരും ചേർന്ന് ഏകദേശം 55 ഓളം സിനിമകൾ അഭിനയിച്ചു തകഴിയുടെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ സത്യൻ എന്ന അനശ്വര നടന്റെ അവസാന സിനിമയിൽ ചെല്ലപ്പന് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം നമ്മോടു വിടപറഞ്ഞു 1971 രണ്ടു പേരുടേം അഭിനയ ജീവിതത്തിൽ ഉയർച്ചയുടെ കാലഘട്ടമായിരുന്നു എന്നിട്ടും തകഴിയുടെ നോവലിലെ പോലെ അവർ സിനിമയിലും ആടി തീർത്തു. ഇന്നായിരുന്നെങ്കിൽ നടന്റെ വലിപ്പത്തിനും അഹങ്കാരത്തിനും അനുസരിച്ചു തകഴി കഥ മാറ്റി എഴുതേണ്ടി വന്നെന്നെ .
പാലാഭിഷേകവും ,കട്ട് ഔട്ട് യുഗത്തിനും മുൻപ് മലയാളികൾ ഓണംവും,ക്രിസ്മസും ,പെരുന്നാളും നമ്മൾ കുടുംബമായി പ്രേം നസീറിന്റെയും ,സത്യന്റേയും പുതിയ ചിത്രങ്ങളോടൊപ്പം നമ്മുടെ ആഘോഷങ്ങൾ കൊണ്ടാടി. അന്ന് സത്യന്റെയോ,നസീറിന്റെയോ സിനിമകൾ തിയേറ്ററിൽ ആളെ കയറ്റാൻ നാടാർ ക്രിസ്ത്യാനിയുടെയോ ,മുസ്ലീമിന്റെയോ പേരിൽ മൂവി പ്രൊമോഷനോ ഫേസ്ബുക് ഫാൻസ് അസോസിയേഷനുകളോ വേണ്ടി ഇരുന്നില്ല അന്നത്തെ 30 % സാക്ഷരതയിൽ നിന്നും ഇന്നത്തെ 96 % നമ്മൾ എത്തി നിൽകുമ്പോൾ മമ്മൂട്ടിയുടേയും,മോഹൻലാലിന്റേം ഫാൻസ് എന്ന പേരിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ സിനിമക്ക് വേണ്ടി അഴിഞ്ഞാടുമ്പോൾ നമ്മുടെ സാക്ഷര പുരോഗതി കൊണ്ട് എന്ത് നേട്ടം.
ഇവരുടെ രണ്ടു പേരുടെയും ഒഫീഷ്യൽ ഫേസ്ബുക് പേജിലും മറ്റു ചില ഓൺലൈൻ മീഡിയകളിലും താര രാജാക്കന്മാരുടെ ആരാധക വൃന്ദത്തിന്റെ ചില പോസ്റ്റുകൾ കണ്ടാൽ നാം തന്നെ നമ്മുടെ ജാതി എന്തെന്ന് നമ്മോടു ചോദിക്കും.മമ്മൂട്ടി ആരാധകരോട് ലാൽ ആരാധകന്റെ ചോദ്യം കേരളത്തിലെ കോയമാരുടെ 30 %(മുസ്ലിം) പിന്തുണയിൽ മാത്രം പടം വിജയിപ്പിക്കുന്ന നടനല്ലേ അയാളെന്നു .തിരിച്ചു മമ്മൂട്ടി ആരാധകർ ലാൽ ആരാധകരോട് കേരളത്തിലെ 9 % നായന്മാർ മാത്രം കണ്ടാൽ ലാലിന്റെ പടത്തിനു എങ്ങനെ ആളെ കൂട്ടുമെന്ന്.ഇതൊക്കെ അതിലെ ചെറിയ കമെന്റുകൾ മാത്രം .നമ്മൾ മലയാളികൾ എങ്ങനെ ഇത്ര മാറി ...ബീ,ജെ,പ്പി പോലും ആളെ കൂട്ടാൻ വിഷമിക്കുന്ന ഈ കാലഘട്ടത്തിൽ എങ്ങനെ ഈ രണ്ടു നടന്മാരുടേം പേരിൽ ജാതീയമായും മതപരമായും ആൾകാർ വിഘടിപ്പിക്കപ്പെടുന്നു?
ഏറെ കുറെ 15 -18 വർഷമായി കണ്ടുവരുന്ന ഇവരുടെ മാത്രം സിനിമയുടെ പേരിൽ കാണപ്പെടുന്ന ഈ വർഗീയ ചേരിതിരിവ് വളരെ ബോധപൂർവം ആവാം .അല്ലെങ്കിൽ ഈ രണ്ടു നടന്മാരും ഇന്നുവരെ ഇങ്ങനെയുള്ള ചെയ്തികളെ തള്ളിപ്പറയുകയോ അതിനെ ഒറ്റപെടുത്തുകയോ ചെയ്തു കണ്ടില്ല .അതാവാം ഇന്ന് ഇത് കൂടുതൽ ശക്തിയായി തുടരാൻ കാരണം.15 -18 വർഷം മുൻപാണ് മലയാളത്തിൽ കണ്ടു പരിചയമില്ലാത്ത വിഗ്രഹ വത്കരിക്കപ്പെട്ട നായക കഥാപാത്രങ്ങൾ ഉണ്ടാവുന്നത് അതെ പോലെ നായകന്റെ പേരിനോടൊപ്പം അന്തസ്സിന്റെ പര്യായമായി ജാതി വാലും എഴുതി ചേർക്കപ്പെട്ടു.15 -18 വർഷമായി പല സിനിമകളിലും ഏറെ കുറെ എല്ലാ നായകനും ഒരു പ്രത്യേക ജാതിവാൽ വച്ച കുടുംബത്തിലെ അംഗമായിരിക്കും ഇങ്ങനെ ഉള്ള ചില പ്രവണതയും ഒരു നടനെ ആ ജാതിയുടെ പ്രമോട്ടർ ആയോ അല്ലെങ്കിൽ ആ ജാതിയുടെ മേൽക്കോയ്മാ നിലനിർത്തുന്ന ആൾ ചിത്രീകരിക്കപ്പെടാൻ ഒരു കാരണം.ഇതിനു മറുപുറമെന്നോണം പുരോഗമന പ്രസ്ഥാനത്തിന്റെ ഒപ്പം ചേർന്ന് നിൽക്കുമ്പോളും ഒരു നടനെ ഒരു പ്രത്യേക മതത്തിന്റെ ആൾ എന്ന രീതിയിൽ ആരാധകർ എന്ന പേരിൽ തന്നെ കൂടിയവർ ലേബൽ ചെയ്യപ്പെട്ടെടുത്തു .
നമ്മൾ ഊണിലും ഉറക്കത്തിലും പുച്ഛിക്കുന്ന തമിഴൻ എന്ന ആ സത്വത്തിന്റെ വില അറിയണമെങ്കിൽ അവരുടെ സിനിമ മേഖല കാണണം . എത്ര ഭ്രാന്തൻ ആരാധനയാണെങ്കിലും ഒരിക്കലും ഒരു നടന്റെ ജാതിയോ അവന്റെ മതമോ അവർ തിയേറ്ററിൽ ആളെ കൂടാൻ ഉള്ള ഉപാധിയായി അവർ ഇന്നുവരെ കൊണ്ടെത്തിച്ചിട്ടില്ല തമിഴ് സിനിമയെ. ഉദാഹരണത്തിന് ഒരു മറാഠിയായ മനുഷ്യനെ അവർ തമിഴനായ് നെഞ്ചേറ്റി, ഒരു കന്നഡികയായ നടിയെ സ്വന്തം അമ്മയോളം ഉയരത്തിൽ മുഖ്യമന്ത്രി ആയി സ്വീകരിച്ചു. ബ്രഹ്മാനായ കമൽഹാസനും ,മറാത്തി ആയ രജനികാന്തിനും,ക്രിസ്ത്യാനിയായ വിജയ്ക്കും. അവരുടെ ഒന്നും ജാതിയും മതവും ഒരിക്കലും തിയേറ്ററിൽ ആളെ കൂടാൻ ഉള്ള വഴിയായിരുന്നില്ല.
നമ്മൾ ഇഎംഎസിൽ നിന്നും പിണറായിൽ എത്തി,പ്രേം നസീറിൽ നിന്നും സത്യനിൽ നിന്നും മമൂട്ടിയിലൂടെയും ,മോഹൻലാലിലൂടെയും നമ്മൾ ഇന്ന് പ്രിത്വിരാജിലും,ദുൽഖർ സല്മാനിലും എത്തിനിൽക്കുന്നു. എന്നാൽ ജാതീയമായും,മതപരമായും വിഷ കരമായ നമ്മുടെ മനസ്സ്. Sir .സീ .പ്പിക്കും 100 വർഷം മുൻപേ ഉള്ള നാറിയ വ്യവസ്ഥിതിയിൽ എത്തിനിൽക്കുന്നു അതിൽ ഏറ്റവും ദുഃഖകരം ആധുനികമായ സോഷ്യൽ മീഡിയകളെ തന്നെ വളരെ പ്രാചീനമായ നാറിയ വ്യവസ്ഥിതി പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നു എന്നതാണ് .
മലയാള സിനിമയിൽ 35 വർഷത്തോളം എല്ലാ രംഗത്തും നിറഞ്ഞാടിയ നിങ്ങൾക്ക് ഇനിയും സിനിമകൾ കാണാൻ ഈ രീതിയിൽ ഉള്ള പ്രചാരണങ്ങൾ വേണമോ? ചിലപ്പോൾ 60 ഉം 70 വയസായ നിങ്ങളുടെ ആട്ടവും ,പാട്ടവും കാണുവാൻ യുവ ജനത മടിച്ചു നിൽകുമ്പോൾ അവരെ തീയേറ്ററുകളിൽ അടുപ്പിക്കുവാൻ ഈ രീതിയിലുള്ള പ്രചാരണങ്ങൾ സ്വീകരിക്കുവാൻ നിങ്ങൾ നിർബന്ധിതരാകുമായിരിക്കും ?
നമ്മുടെ എക്കാലത്തെയും പ്രിയ താരങ്ങളോട് ഒരു അപേക്ഷയായി പറയട്ടെ .ആരാധകർ എന്ന് നിങ്ങൾക്കു ചുറ്റും കൂടിയ ഈ വർഗീയ തിമിരം ബാധിച്ചവരെ നിങ്ങൾ നിലക്ക് നിർത്തുകയോ അല്ലെങ്കിൽ നിങ്ങളുടെ ഫേസ്ബുക് കൈകാര്യം ചെയ്യുന്നവർക്ക് ഈ വക കമ്മെന്റുകൾ സമയാ സമയം റിമൂവ് ചെയ്യാൻ ഉള്ള നിർദ്ദേശങ്ങൾ നൽകുകയും വേണം. കാരണം നിങ്ങൾക്കു ശേഷം ഇനിയും ഇവിടെ സിനിമ ഉണ്ടാകും അതിൽ നായകന്മാർ ഉണ്ടാവും ഇനി വരും തലമുറക്കും ഈ ഗതി ഉണ്ടാകരുത് സിനിമയിലെ ജാതിയും മതവും നോക്കി സിനിമ കാണാൻ ഉള്ള ഒരു ജനതയാക്കി നമ്മുക്ക് അവരെ മാറ്റിക്കൂടാ.
ഈ അഭിപ്രായം ലേഖകന്റേതു എന്ന് മാത്രമായി കാണണ്ട ആരാധകർ എന്ന പേരിൽ സിനിമ കൊട്ടകകളിൽ അഴിഞ്ഞാടുന്ന ഭ്രാന്തൻ ആരാധകരെ പേടിച്ചു സിനിമ തീയേറ്ററുകൾ ഒഴിവാക്കാൻ നിർബന്ധിതരാകുന്ന സ്ത്രീകളുടേം,കുടുംബങ്ങളുടേം ആയി കണക്കാക്കുക .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍