ആൻ ഫ്രാങ്ക്: യാതനകളുടെ സുഹൃത്ത്, പ്രത്യാശയുടെ പൊൻവെളിച്ചം: ഡോ. സിന്ധു ജോയി എഴുതുന്നു
കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ ഒരു ബുക്ക് സ്റ്റാളിൽ കയറിയപ്പോഴാണ് ''ഡയറി ഓഫ് ആൻ ഫ്രാങ്ക്'' എന്ന പുസ്തകം കണ്ണിൽപ്പെട്ടത്. മുൻപ് വായിച്ചിട്ടുണ്ടെങ്കിലും ഓർമ്മ പുതുക്കാൻ വീണ്ടും വായിക്കാനായി ആ പുസ്തകം വാങ്ങി.
രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തെ യാതനകളും, കെടുതികളും, ഒരു കൊച്ചു കുട്ടിയുടെ എഴുത്തിലൂടെ വായിക്കുമ്പോൾ ആ മഹായുദ്ധത്തിന്റെ നാളുകളിലൂടെ കടന്നുപോകുന്നതായി തോന്നി. ദുരിതപൂർണ്ണമായ നാളുകളെ ഓർമ്മപ്പെടുത്തുന്ന ഒരു കുട്ടിയുടെ ശബ്ദം അവിടെ കാണാനിടയായി.
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ 1929 ജൂൺ 12 ന് ഓട്ടോ ഫ്രാങ്കിന്റേയും എഡിത്ത് ഫ്രാങ്കിന്റേയും മകളായി ആൻഫ്രാങ്ക് ജനിച്ചു. 1933 ന് ജർമ്മനിയിൽ നാസി പാർട്ടി ശക്തിപ്പെടുകയും യഹൂദ വിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഓട്ടോ ഫ്രാങ്കിന് ജോലി നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തോടൊപ്പം നെതർലാൻഡിലെത്തി (ഹോളണ്ട്) ജാം നിർമ്മാണ കമ്പനി ആരംഭിച്ചു.
ആനും സഹോദരി മാർഗരറ്റും 1940-ൽ വിദ്യാഭ്യാസം ആരംഭിച്ചു. ജർമ്മൻ പട്ടാളം നെതർലണ്ടിലെത്തുന്നതുവരെ അവർ അവിടെ സന്തോഷത്തോടെ ജീവിച്ചു. എന്നാൽ നെതർലണ്ടിലെ ജർമ്മൻ ഭരണകൂടം വ്യാപാരത്തിലേർപ്പെട്ടിരുന്ന യഹൂദന്മാർക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് ആനും സഹോദരിയും യഹൂദന്മാർ മാത്രം പഠിക്കുന്ന സ്കൂളിലേക്ക് മാറേണ്ടിവന്നു. പിന്നീട് ജർമ്മൻ പട്ടാളം യഹൂദന്മാരെ വീടുകളിൽ നിന്ന് പിടിച്ചുകൊണ്ടുപോയി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഗ്യാസ് ചേമ്പറുകളിൽ നിഷ്കരുണം കൊല ചെയ്തുതുടങ്ങി. ഇതിനെ തുടർന്ന് ആൻ ഫ്രാങ്കും കുടുംബവും ഒളിവിൽ പോേകണ്ടിവന്നു. 1942 ജൂൺ 12-നും 1944 ഓഗസ്റ്റ് 1 നും ഇടയ്ക്ക് 'അനക്സ്' എന്ന ഒളിസങ്കേതത്തിലിരുന്നാണ് ആൻ ഫ്രാങ്ക് തന്റെ ഡയറി എഴുതുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഡച്ച് പ്രവാസി ഗവൺമെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ലണ്ടനിൽ നിന്ന് ഒരു റേഡിയോ പ്രക്ഷേപണം നടത്തി അതുപ്രകാരം യുദ്ധകാലത്ത് ജർമ്മൻ അധീനതയിൽ തന്റെ ജനങ്ങൾ നേരിടേണ്ടിവരുന്ന ദുരിതങ്ങളും യാതകളും കുറിച്ചുവയ്ക്കാനും അവ യുദ്ധാനന്തരം പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. ഈ വാക്കുകളാണ് ആൻ ഫ്രാങ്കിന് കിറ്റി എന്ന ഡയറികുറിപ്പ് എഴുതാൻ പ്രചോദനമായത്.
1942 ജൂൺ 12 ന് ആൻ ഫ്രാങ്കിന്റെ 13-ാം ജന്മദിനത്തിൽ ഓട്ടോ ഫ്രാങ്ക് മകൾക്കൊരു ഡയറി സമ്മാനിച്ചു. 'കിറ്റി' എന്നായിരുന്നു ആ ഡയറിക്ക് ആൻ നൽകിയ പേര്. ആ വർഷം തന്നെ അവളാ ഡയറിയിൽ എഴുതി തുടങ്ങി.
യുദ്ധത്തിന്റെ മനുഷ്യത്വമില്ലായ്മ ഒരു ബാലികയുടെ എഴുത്തിലൂടെ ഇവിടെ പ്രതിഫലിക്കുന്നു. യുദ്ധങ്ങളുടെ കെടുതികൾ എപ്പോഴും അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണല്ലോ! അവരിൽ തന്നെ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന യാതനകളാകുമ്പോൾ നമ്മുടെ മനസിനെ പിടിച്ചുകുലുക്കും. യുദ്ധകെടുതികളുടെ ക്രൂരതകൾക്ക് ഇരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ 'കിറ്റിയിലൂടെ' ശക്തമായി പ്രതിഫലിക്കുന്നു. ''ദി ഡയറി ഓഫ് എ യങ്ങ് ഗേൾ'' എന്ന പുസ്തകവും ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ അനുഭവങ്ങളും മാനസിക വ്യാപാരങ്ങൾ എന്നതിനുമപ്പുറം യുദ്ധകെടുതികളുടെ ഭീകരത അനുഭവിക്കുന്ന കുട്ടികളുടെ രോദനം കൂടി തുറന്ന് കാട്ടുന്നു.
ഓട്ടോ ഫ്രാങ്ക് ജോലി ചെയ്യുന്ന ജാം നിർമ്മാന കമ്പനിക്ക് മുകളിലായിരുന്നു 'അനക്സ്' എന്ന ഒളിതാവളം. ഈ താവളത്തിന്റെ പ്രവേശന കവാടം ബുക്ക് ഷെൽഫ് കൊണ്ട് മറച്ചിരുന്നു. ആനിന്റെ കുടുംബവും അവരുടെ സുഹൃത്തായ ദന്തഡോക്ടറുടേയും കുടുംബവുമടക്കം എട്ടു പേരായിരുന്നു ആ ഒളിസങ്കേതത്തിൽ കഴിഞ്ഞിരുന്നത്. ഏത് നിമിഷവും പട്ടാളം കടന്നു വരുമെന്ന ഭയത്തോടെ കഴിഞ്ഞിരുന്ന ആ സമയത്താണ് ആൻ തന്റെ ഡയറി എഴുതിത്ത്ത്ത്ത്തുടങ്ങിയത്.യുദ്ധത്തിന്റെ മനുഷ്യത്വമില്ലായ്മ ഒരു ബാലികയുടെ എഴുത്തിലൂടെ ഇവിടെ പ്രതിഫലിക്കുന്നു. യുദ്ധങ്ങളുടെ കെടുതികൾ എപ്പോഴും അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണല്ലോ! അവരിൽ തന്നെ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന യാതനകളാകുമ്പോൾ നമ്മുടെ മനസിനെ പിടിച്ചുകുലുക്കും. യുദ്ധകെടുതികളുടെ ക്രൂരതകൾക്ക് ഇരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ 'കിറ്റിയിലൂടെ' ശക്തമായി പ്രതിഫലിക്കുന്നു.
കിറ്റി എന്ന ഡയറിയിലെ ആദ്യ വാക്കുകൾ ഇങ്ങനെയായിരുന്നു. ''നിന്നോട് എല്ലാം തുറന്ന് പറയാൻ കഴിയും, നീ എനിക്ക് ആശ്വാസവും താങ്ങും നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ആനിന്റെ സ്വപ്നങ്ങളും, പരിഭവങ്ങളും സങ്കടവും പ്രണയവുമെല്ലാം ഈ ഡയറികുറിപ്പിലൂടെ വായിച്ചെടുക്കാം.
''എനിക്ക് സൈക്കിൾ ചവിട്ടണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്യവും അനുഭവിക്കണം''. സൈക്കിൾ ചവിട്ടാനും കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനുമൊക്കെ ആഗ്രഹിക്കുന്ന ഒരു കൗമാരകാരിക്ക് എത്ര വേദനാജനകമായിരിക്കും ഒരു കെട്ടിടത്തിനകത്തെ അടച്ചുപൂട്ടിയ ജീവിതമെന്ന് ഈ വരികളിലൂടെ വരച്ചുകാട്ടപ്പെടുന്നുണ്ട്. 1943-ൽ ഡിസംബർ 24 ന്റെ ഡയറി താളുകളിൽ ആൻ എഴുതിയത് ഇങ്ങിനെ. ''എനിക്ക് സൈക്കിൾ ചവിട്ടണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്യവും അനുഭവിക്കണം''. സൈക്കിൾ ചവിട്ടാനും കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനുമൊക്കെ ആഗ്രഹിക്കുന്ന ഒരു കൗമാരകാരിക്ക് എത്ര വേദനാജനകമായിരിക്കും ഒരു കെട്ടിടത്തിനകത്തെ അടച്ചുപൂട്ടിയ ജീവിതമെന്ന് ഈ വരികളിലൂടെ വരച്ചുകാട്ടപ്പെടുന്നുണ്ട്.
തന്റെ ചിന്തകൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ എല്ലാം അടുത്ത സുഹൃത്തായ കിറ്റിയോട് പങ്കുവയ്ക്കുന്നു. ഒളിത്താവളത്തിലിരുന്ന് ആൻ എഴുതിയ കുറിപ്പുകളാണ് തനിക്ക് ജയിലറയ്ക്കുള്ളിൽ ധൈര്യം പകർന്നതെന്ന് മുൻ സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല പറഞ്ഞതും ഓർത്തുപോകുന്നു.
1944 ഏപ്രിൽ 5 ന് അവൾ ഇങ്ങനെ എഴുതി ''എഴുതുമ്പോൾ ഞാൻ മറ്റെല്ലാം മറക്കുകയാണ്. എന്റെ ദുഃഖങ്ങൾ ഇല്ലാതാവുന്നു, ഞാൻ ധൈര്യം ആർജ്ജിക്കുന്നു''. ഒരു പതിമൂന്ന് വയസ്സുകാരിയുടെ മനസ്സിന്റെ ആകുലതകളും, വിചാരങ്ങളും എത്ര സൂക്ഷമായാണിവിടെ എഴുതി ചേർത്തിരിക്കുന്നത്.
1944 ഓഗസ്റ്റ് ഒന്നിനാണ് ആൻ അവളുടെ ഡയറിയിലെ അവസാന വാചകങ്ങൾ എഴുതിയത്. അന്ന് ജർമ്മൻ സെക്യൂരിറ്റി സർവീസ് അവളും കുടുംബവും താമസിച്ചിരുന്ന 263-ാം നമ്പർ അനക്സ് റെയ്ഡ് ചെയ്തു. പിന്നീട് കോൺസൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റി. കഠിനമായിരുന്ന ആ നാളുകളിൽ സ്കാബിസ് എന്ന അസുഖത്തിനിരയി അവൾ മരിച്ചു.
കിറ്റിയിലെ അവസാന വാചകങ്ങൾ ഇങ്ങിനെ... ''എന്റേത് ഒരുതരം ഇരട്ട വ്യക്തിത്വമാണെന്ന് നേരത്തെ പറഞ്ഞിട്ടില്ലേ. മനോവീര്യം, ദുർഘടസന്ധികളിൽപോലുമുള്ള സമചിത്തത തുടങ്ങിയവയാണ് ഒരു പകുതിയിലുള്ളത്. ആൺകുട്ടികളുമായി ചങ്ങാത്തം ഇഷ്ടപ്പെടുന്ന, തമാശകൾ ആസ്വദിക്കുന്ന ഒരു പെൺകുട്ടിയാണ് ആ ഞാൻ; അതായത് പുറമേ കാണുന്ന ആൻ! ഈ പകുതി എപ്പോഴും കൂടുതൽ ആഴത്തിലുള്ള കൂടുതൽ ശുദ്ധമായ മറ്റേ പകുതിയെ തള്ളിമാറ്റിക്കൊണ്ട് ആളുകളുടെ ശ്രദ്ധ നേടുന്നു. അതുകൊണ്ടു തന്നെ ആനിന്റെ കൂടുതൽ നല്ല മറ്റേ മുഖം ആരും കാണുന്നില്ല.''
വംശീയവിദ്വേഷവും യുദ്ധകെടുതിയുമെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും അവശേഷിക്കുമ്പോൾ അതിന്റെ ഭീകരതയും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ ഈ ഡയറി കുറിപ്പ് സഹായിക്കുന്നു. വരാനിരിക്കുന്ന ഭയാനകതയെ മുന്നിൽ കാണുമ്പോഴും ലോകമനസ്സാക്ഷിയെ നടുക്കുകയും ആശ്വസിപ്പിക്കുകയും പ്രത്യാശയിലേക്ക് നയിക്കുകയും ചെയ്ത ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് ഇന്നും പ്രസക്തമാണ്.'അനക്സ്' റെയിഡ് ചെയ്തപ്പോൾ രക്ഷപ്പെട്ട ആൻ ഫ്രാങ്കിന്റെ പിതാവ് യുദ്ധത്തിനുശേഷം തിരിച്ചെത്തിയപ്പോൾ സുഹൃത്തുക്കൾ സൂക്ഷിച്ചിരുന്ന ഈ ഡയറികുറിപ്പുകൾ കണ്ടെടുത്തു. കഠിനമായ പ്രതിസന്ധിഘട്ടത്തിലെ മനോവേദന ഡയറിതാളുകളിലേക്ക് പകർത്തിയ ആനിന്റെ കുറിപ്പുകൾ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒട്ടേറെ സിനിമാ-നാടക-ടെലിവിഷൻ പരിപാടികൾക്ക് അത് പ്രചോദനമായി. അറുപതോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഡയറിക്കുറിപ്പിന്റെ കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. 1959-ൽ ''ദി ഡയറി ഓഫ് ആൻ ഫ്രാങ്ക്'' എന്ന പുസ്തകവും പുറത്തിറങ്ങി.
ഒരു കുഞ്ഞു മനസ്സിന്റെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന വേദനകളാണ് ഡയറികുറിപ്പുകളായി പരിണമിച്ചത് എന്ന് ചിന്തിച്ചപ്പോൾ ഹൃദയമൊന്ന് പിടച്ചു എന്നത് സത്യം. വംശീയവിദ്വേഷവും യുദ്ധകെടുതിയുമെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും അവശേഷിക്കുമ്പോൾ അതിന്റെ ഭീകരതയും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ ഈ ഡയറി കുറിപ്പ് സഹായിക്കുന്നു. വരാനിരിക്കുന്ന ഭയാനകതയെ മുന്നിൽ കാണുമ്പോഴും ലോകമനസ്സാക്ഷിയെ നടുക്കുകയും ആശ്വസിപ്പിക്കുകയും പ്രത്യാശയിലേക്ക് നയിക്കുകയും ചെയ്ത ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് ഇന്നും പ്രസക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്