ദളിത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുത്തൻ പ്രതീക്ഷകളുമായി മുസ്ലിം ലീഗ് ദേശിയ മുന്നേറ്റത്തിന്
രാജ്യം സ്വതന്ത്ര്യംനേടി ആഹ്ളാദം അലതല്ലേണ്ട അന്തരീക്ഷത്തിലാണ് രാജ്യം രണ്ടായി പകുത്തു ഇന്ത്യയും പാക്കിസ്ഥാനുമായി മാറുന്നത്,രാഷ്ട്ര വിഭജനത്തിൽ അക്കാലത്തെ ഇന്ത്യൻ മുഖ്യധാര രാഷ്ട്രീയ സാംസ്കാരിക സംഘടനകൾക്ക് എല്ലാം തുല്യ ഉത്തരവാദിത്വമാണുള്ളത്, പക്ഷെ വിഭജനത്തിന്റെ പാപഭാരം ഒറ്റക്ക് പേറാനായിരുന്നു ഇന്ത്യൻ മുസ്ലിം കൾക്ക് വിധി. രാജ്യത്ത് മുസ്ലിം സമുദായത്തെ പാർശ്വവത്കരിക്കാന്‍ പ്രത്യക്ഷ മായും പരോക്ഷമായും ശ്രമങ്ങൾ നടന്നു കൊണ്ടിരുന്നു, ദളിത് കളെയും സവർണ്ണ രാഷ്ട്രീയ തമ്പുരാക്കന്മാർ പുറം കാലുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രാന്ത പ്രദേശത്തേക്ക് തട്ടി തെറിപ്പിച്ചു.
കലാപ കലുഷിത മായ അന്തരീക്ഷം, മഹാത്മാ ഗാന്ധി വർഗീയ ലഹള കാൾ ഇല്ലായ്മ ചെയ്യാൻ രാജ്യം ഒട്ടുക്കും ഓടി നടന്നു, പക്ഷെ വർഗീയ വാദികൾ ആ മഹാ മാനുഷിയെയും വെറുതെ വിട്ടില്ല. 1948 ജനുവരി 31 നു മഹത്മജിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന വർഗീയ വാദി യമപുരിയിലേക്ക് അയച്ചു. രാജ്യത്ത് അരക്ഷിത ബോധം തളം കെട്ടി നിന്നു, വിശിഷ്യാ മുസ്ലിം സമൂഹത്തെ അരക്ഷിതബോധം വല്ലാതെ പിടികൂടി, ഇന്ത്യയിൽ മുസ്ലിംകൾക്ക് വലിയ പ്രതിസന്ധി നേരിടുക യാണ് എന്ന സന്ദേശം ലോകം മുഴുക്കെ ചർച്ച യായി കൊണ്ടിരുന്ന 1948 ലെ മാർച്ച് മാസം 10 തിയ്യതി മദ്രാസ്സിൽ നിന്നും 'ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ' എന്ന രാഷ്ട്രീയ പ്രസ്ഥാനം ജന്മം കൊണ്ടു, ഇന്ത്യ യിൽ അവശേഷിക്കുന്ന മുസ്ലിംകൾ ഈ രാജ്യത്തെ പൗരന്മാരാണ് എന്നും, ഇവിടെ അഭിമാനകരമായ അസ്തിത്വം നേടിയെടുക്കാൻ, ജനാതിപത്യ മതേതര മാർഗ്ഗത്തിൽ രാഷ്ട്രീയമായി സംഘടിക്കുവാൻ, ഇന്ത്യയിലെ മുസ്ലിം, മുസ്ലിമിതര പിന്നോക്ക ന്യൂന പക്ഷങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ടാണ് മുസ്ലിം ലീഗ് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നു വന്നത്.
രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതൽ തന്നെ ജന പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാൻ മുസ്ലിം ലീഗ് നു സാധിച്ചു, മദ്രാസ് അസംബ്ലിയിൽ കോൺഗ്രസ്സിനെ പുറത്തു നിന്ന് പിന്തുണച്ചു കൊണ്ട് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു മന്ത്രി സഭക്ക് പുറത്തു നിന്നുള്ള പിന്തുണ നൽകി കൊണ്ട് വിയോജിപ്പിലും യോജിപ്പ് കണ്ടെത്തുന്ന പുത്തൻ രാഷ്ട്രീയ നയതന്ത്രത്തിനു ലീഗ് വഴിവെട്ടി. തുടർന്ന് കേരളത്തിൽ സ്പീക്കർ പദവി, മന്ത്രി സഭ, ബംഗാളിൽ മന്ത്രി സഭ യിൽ എല്ലാം അമംഗമായി, കേന്ദ്ര മന്ത്രി സഭ വരെ എത്തി നില്കുന്നു ആതുടർച്ച.
ഇന്ത്യൻ ഭരഘടനാ നിർമ്മാണ സഭയിൽ മൗലികാ അവകാശം സംബന്ധിച്ച ചർച്ചകളിൽ മുസ്ലിം ലീഗ് പ്രതിനിധികളുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു, ശരീഅത് വിവാദ കാലത് മുസ്ലിം ന്യൂന പക്ഷത്തെ ഒന്നിച്ചു അണിനിരത്തുന്നതിലും പാര്ലമെന്റിനെനകത്തും ശക്തമായ ഇടപെടൽ നടത്താൻ മുസ്ലിം ലീഗ് എം പി മാർക്ക് കഴിഞ്ഞിരുന്നു. രാജ്യത്ത് കോൺഗ്രസ്സ് രാഷ്ട്രീയത്തോട് അടുത്തു നിൽക്കുന്ന രാഷ്ട്രീയ നിലപാട്മായി മുന്നോട്ട് പോകുമ്പോളും, ന്യൂന പക്ഷ അവകാശ സംരക്ഷണത്തിന് പാർലിമെന്റ് ന്റെ ഇരു സഭകളിലും പുറത്തും ഒട്ടനവധി രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തിയ ലീഗ്ന്റെ വേരോട്ടം കേരളത്തിലും തമിഴ്നാട്ടിലും മാത്രമായി ചുരുങ്ങി പോയെന്ന ആക്ഷേപം അടുത്തകാലത്തായി ലീഗ് നു വല്ലാതെ കേൾക്കേണ്ടിവന്നു. എന്ന് വച്ചാൽ മുസ്ലിം ലീഗ് ന്റെ ദേശിയ പ്രസക്തി നില നില്കുമ്പോളും, അതിനെ പഴയ പ്രതാപം എവിടെയോ ചോർന്നു പോയി, പ്രത്യേകിച്ച് ബാബരി മസ്ജിദ് സംഘ് പരിവാർ ശക്തികൾ തകർത്തത് തിനെ തുടർന്ന് അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന കോഗ്രസിനോട് സ്വീകരിച്ച നിലപാട് ഏറെ വിമർശനം അക്കാലത്തു കേൾക്കേണ്ടി വന്നു എങ്കിലും പിന്നീട് പലരാലും പ്രശംസിക്ക പെട്ടപ്പോളേക്കും, ഉത്തരേന്ത്യൻ സമൂഹത്തിൽ ലീഗ് നുണ്ടായിരുന്ന സ്വാധീനം ഏറെക്കുറെ നഷ്ടമായി കഴിഞ്ഞിരുന്നു.
2004 ൽ രാഷ്ട്രീയ നിരീക്ഷകരുടെ എല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ചു ലീഗ് കേന്ദ്ര മന്ത്രി സഭയിൽ അംഗമായതോടെ വീണ്ടും, ദേശിയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് ചില ചെറിയ അനക്കങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു തുടങ്ങി, ഒരു ലീഗ് പ്രതിനിധി കേന്ദ്ര മന്ത്രി സഭയിൽ അംഗമായത്, വളരെ ചെറിയ അംഗ ബലം എങ്കിലും ഉത്തരേന്ത്യയിൽ അവശേഷിച്ച മുസ്ലിം ലീഗ് പ്രവർത്തകരിലാണ് ഈ നേട്ടം കൂടുതൽ ആവേശം ഉണ്ടാക്കിയത്, എന്നാൽ അതിന്റെ പ്രതിഫലനം വേണ്ടത്ര ഉണ്ടാക്കാൻ എന്തുകൊണ്ടോ സാധിച്ചില്ല.
രണ്ടാം യു പി എ യുടെ കാലത്തു തന്നെ മുസ്ലിം ലീഗ് മതേതര വിശാല സഖ്യത്തെ കുറിച്ച് വീണ്ടും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഉണർത്തി കൊണ്ടിരുന്നു, പക്ഷെ തെരഞ്ഞെടുപ്പ് വന്നപ്പോൾ മതേതര ചേരി ചിഹ്ന ഭിന്നമായി, ഫാസിസ്റ്റുകൾ അധികാരത്തിൽ എത്തി.
1947 നു ശേഷം ഇന്നത്തെപോലെ രാജ്യത്തെ ദളിത് കാലും ന്യൂന പക്ഷങ്ങളും ഇത്ര ഏറെ അരക്ഷിതാവസ്ഥയിൽ ആയ ഒരുകാലം വേറെഇല്ലതന്നെ, രാജ്യത്തു, വന്ദേമാതരംതിന്റെ പേരിൽ, ദേശിയ പേരിൽ, പശു വിന്റെ, ഭക്ഷണത്തിന്റെ പേരിൽ, മുസ്ലിം ദളിത് സ്വത്വം ഉള്ളവർ എവിടെയും അക്രമിക്ക പെടാം എന്ന അവസ്ഥ, ഗോവിന്ദ പൻസാരെയും, കൽബുർഗി യും, ദാബോൽക്കറും ഫാസിസ്റ്റുകളാൽ കൊല്ലപ്പെട്ടു, പെരുമാൾ മുരുകൻ തൊട്ട് എം ടി വരെയുള്ള സാംസകാരിക നായകഭീഷണിപ്പെടുത്തി വായ മൂടികെട്ടാൻ ശ്രമിച്ചു, സിന്ധു സൂര്യകുമാർ തൊട്ടു ഷാനി പ്രഭാകർ വരെ യുള്ള മാധ്യമ പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിട്ടു. എൻ ഡി ടി വി പോലെ രാജ്യാന്തര പ്രശസ്ഥമായ ഒരു ചാനലിനെ ഭരണകൂടത്തിന്റെ മിഷനറി വെച്ച് ആക്രമിച്ചു ഒതുക്കാൻ ശ്രമിക്കുന്നു, രാജ്യത്തു സഹിഷ്ണുതയും അക്രമങ്ങളും വർധിച്ചു, എല്ലാ അക്രമികൾക്കും കേന്ദ്ര ഭരണത്തിന്റെ തണലിൽ സംരക്ഷിക്കുന്ന ഭീതി നിറഞ്ഞ അവസ്ഥ. രാജ്യത്തെ മുതിർന്ന ജന പ്രതിനിധിയുടെ മരണത്തിൽ പോലും നീതി നിഷേധിക്കും വിധം അരക്ഷിതമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നു.
ഈ ഒരു ചുറ്റുപാടിലാണ് മുസ്ലിം ലീഗ് അതിന്റെ ദേശിയതലത്തിലെ പ്രതാഭം വീണ്ടെടുക്കും വിധം ഇടപടലുകൾ ശക്തമാക്കുന്നത്, താഴിലാളി, യുവജന വിദ്യാർത്ഥി, വനിതാ പോഷക ഘടകങ്ങൾ എല്ലാം ദേശിയ കമ്മിറ്റികൾ വന്നു, ഒരു കാലത്തു ലീഗിലെ ദേശിയ പദവി നാടുകടത്തൽ ആക്ഷേപം കേട്ടിരുന്നു, എന്നാൽ ഇന്ന് സ്ഥിതി മാറി മുസ്ലിം ലീഗും, പോഷക ഘടകങ്ങളും ദേശിയ തലത്തിൽ സാനിദ്ധ്യം അറിയിക്കുംവിതം, വ്യത്യസ്തമായ നിരവധി പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നു. എം എസ് എഫ് ന്റെ വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം അടക്കം വിദ്യാഭ്യസ കാമ്പയിൻ മികച്ച പ്രതികരണമാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങൾ നൽകിയത്. മുസ്ലിം യൂത്ത് ലീഗ് റംസാൻ കാലത്തു നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളൂം, ദേശിയ അടിസ്ഥാനത്തിൽ അംഗത്വ കാമ്പയിൻ, ത്രിദിന ദേശിയ സമ്മേളനം തുടങ്ങി വിപുലമായ പദ്ധതികളുമായി മുന്നോട്ട് വരുന്നു.
രാജ്യത്തെ സ്ഥിതി വിശേഷങ്ങൾ കലാപ കലുഷിതമായ ഒരു അന്തരീക്ഷമായി മാറ്റി യെടുക്കുന്നതിൽ ആർഎസ്എസ് സംഘുപരിവാർ ശക്തികള്‍ക്കും അവർ അജണ്ട നിർണ്ണയിക്കുന്ന സർക്കറുകൾക്കുമുള്ള പങ്ക് പകൽ പോലെ സുവ്യകത്മാണ്, ദളിത് ന്യൂന പക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ദേശിയ കാമ്പയിൻ രാജ്യത്തിന്റെ നാനാകോണുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്, കോഴിക്കോട്, തിരുവനന്തപുറം ചെന്നൈ, നാഗ്പൂർ, ലക്നൗ, പാട്ന, മുറാദാബാദ്, തുടങ്ങി നഗരങ്ങളിൽ എല്ലാം വൻ റാലികൾ സംഘടിപ്പിച്ചു, ജൂലൈ 18 നു പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നു, മുസ്ലിം ലീഗ് ന്റെ ഈ ഉണർവ്വ് ദേശിയ രാഷ്ട്രീയത്തിൽ ദളിത് മുസ്ലിം രാഷ്ട്രീയത്തിന്റെ പുതിയ പാതകൾ തുറക്കും. ലോക്ൾസഭയിൽ കന്നിക്കാരനായി എത്തുന്ന മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി, സഭ തുടങ്ങും മുന്നേ തന്നെ പ്രതിപക്ഷ ഏകീകരണം ലക്ഷ്യമിട്ടു കത്തെഴുതിയതിനെ രാഷ്ട്രീയ നിരീക്ഷകർ മികച്ച നയതന്ത്രം എന്നാണ് വിശേഷിപ്പിച്ചത്, യോജിപ്പിന്റെ വഴികൾ കണ്ടെത്തുന്നത്തിൽ സ്വത സിദ്ധമായ കഴിവുള്ള ദേശിയ ജനറൽ സെക്രട്ടറി എം പി യായി സത്യ പ്രതിജ്ഞ ചെയ്യുന്നതോടെ ദേശിയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് നു ഉണർവ്വ് കൂടി ചേരുമ്പോൾ ഇന്ത്യയിലെ പിന്നോക്ക ദളിത് ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സ്വാപ്നങ്ങൾക്കാണ് ചിറക് മുളക്കുന്നത്.
ദളിത് ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ പുത്തൻ പ്രതീക്ഷയായി ആണ് മുസ്ലിം ലീഗ് ന്റെ ദേശിയ മുന്നേറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്, വിവിധ തട്ടുകളിലും നിലപാടുകളിലുമായി കിടക്കുന്ന ദളിത് കളെയും, ന്യൂന പക്ഷങ്ങളെയും ഒരു പൊതു പ്ലേറ്റ് ഫോമിൽ, അണിനിരത്തി ജനാതിപത്യ ചേരിക്കൊപ്പം നിർത്താനായാൽ മുസ്ലിം ലീഗ് ന്റെ പുതിയ രാഷ്ട്രീയ ദൗത്യം ഇന്ത്യൻ മതേതര ജനാധിപത്യചരിത്രത്തിലെ നാഴിക കല്ലായി മാറും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍