ആർദ്ര മാനസവുമായി എത്തുന്ന ആർദ്ര മാനസി
ഐക്യരാഷ്ട്ര സംഘടനയുടെ ഒരു കോൺഫറൻസിൽ പങ്കെടുക്കുമ്പോഴാണ് ഞാൻ ആ യുവതിയെ പരിചയപ്പെട്ടത്. ഞാനൊരു വടക്കേ ഇന്ത്യക്കാരനാണെന്ന് ആ യുവതിയും ആ യുവതി ഒരു വടക്കേ ഇന്ത്യക്കാരിയാണെന്നും വിചാരിച്ചു. ആ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും സഹായിക്കാനുമായി ഒരു വോളണ്ടിയർ ആയി സേവനമനുഷ്ഠിക്കുകയായിരുന്ന ആ യുവതി സ്നേഹ ബഹുമാനത്തോടെ ഞങ്ങളെ ഓരോരുത്തരെയും അഭിവാദ്യം ചെയ്യുകയും കഴിവുള്ള ഇരിപ്പടങ്ങളിലേക്ക് ആനയിക്കുകയും ചെയ്തു.
പിന്നീട് ഒരിടവേളയിൽ സംസാരിക്കാനവസരം കിട്ടിയപ്പോഴാണ് ഞങ്ങളിരുവരും മലയാളികളാണെന്നു തിരിച്ചറിഞ്ഞത്. അത് ഞങ്ങൾക്കിരുവർക്കും അത്ഭുതവും അഭിമാനവും പരസ്പര ബഹുമാനവുമുളവാക്കി. ആ യുവതിയുടെ പേര് കേട്ടപ്പോൾ കൂടുതൽ ആദരവ് എനിക്ക് ആ യുവതിയോട് ഉണ്ടായി.
'ആർദ്ര മാനസി' എന്നാണ് ആ യുവതിയുടെ പേര്. പേരും പെരുമാറ്റവും തമ്മിൽ വലിയ പൊരുത്തം. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. കുറച്ചു നേരത്തെ സംഭാഷണത്തിന് ശേഷം ആർദ്ര മാനസിയെക്കുറിച്ച് ഒരു ലേഖനമെഴുതാൻ എനിക്കാഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ ലഭിച്ച മറുപടി എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. എന്നെക്കുറിച്ച് ഒരു ലേഖനം എഴുതുവാൻ മാത്രം മഹത്വമുള്ളതായി ഒന്നും തന്നെ ഞാനിതുവരെ ചെയ്തിട്ടില്ല. എന്നാൽ ഭാവിയിൽ വലിയ നന്മകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു അതിനുള്ള ശ്രമമാരംഭിച്ചു കഴിഞ്ഞു.
ഞാൻ ഒരു സാധാരണ ഫ്രീലാൻസ് ജേർണലിസ്റ്റ് മാത്രമാണെന്നും എന്നെ സംബന്ധിച്ച് ആർദ്ര മാനസി ഇതിനകം ചെയ്ത നന്മകളും നേടിയ നേട്ടങ്ങളും വളരെ വലുതാണെന്നറിയിച്ചപ്പോൾ ഇങ്ങനെയൊരു ലേഖനം എഴുതാൻ ആർദ്ര മാനസി എനിക്കനുവാദം നൽകി. അതോടൊപ്പം ഒരു നിബന്ധനയുണ്ടായിരുന്നു. ''ഞാൻ എന്ന വ്യക്തിയെക്കുറിച്ച് അധികം വിവരിക്കാതെ എനിക്ക് ചെയ്യാൻ സാധിച്ച ചെറിയ കാര്യങ്ങളെക്കുറിച്ചും ഇനി ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയും ആ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനും സഹായ സഹകരണമേകുവാനും മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന തരത്തിലൊരു ലേഖനമായിരിക്കണം സാറെഴുതുന്നത്''
ആ നിബന്ധന പൂർണ്ണമായും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ട് ആർദ്ര മാനസിയുടെ നന്മ പ്രവർത്തികളെയും ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കാൻ ലഭിക്കുന്ന ഈ അസരം വളരെ ആദരവോടെ ഞാൻ ഏറ്റെടുക്കുന്നു.
ഇത് ഇന്ത്യയിൽ ജനിച്ചു വളർന്നു മാസങ്ങൾക്ക് മുൻപ് മാത്രം അമേരിക്കയിൽ എത്തി ചേർന്ന ഒരു മലയാളി യുവതിയുടെ വിജയ ചരിത്രമാണ്. ന്യൂയോർക്കിൽ മിലാനോ സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് മാനേജ്മെന്റ് ആൻഡ് അർബൻ പോളിസി എന്ന സ്ഥാപനത്തിൽ ഇന്റർനാഷണൽ അഫയേഴ്സിൽ ബിരുദാനന്തര ബിരുദ കോഴ്സിൽ പഠിക്കുന്ന ആർദ്ര മാനസി, ക്ലിന്റൻ ഗ്ലോബൽ ഇനിയേറ്റീവ് എന്ന സംഘടന അവരുടെ പ്രോഗ്രാമായ ക്ലിന്റൻ ഗ്ലോബൽ ഇനിഷ്യേറ്റീവ് യൂണിവേഴ്സിറ്റി കോൺഫറൻസിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്ത ആയിരം വിദ്യാർത്ഥികളിലൊരാളാണ്. ഈ വർഷം മയാമിയിൽ നടന്ന സിജിഐയു കോൺഫറൻസിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ആർദ്ര കരുതുന്നു.
ഈ കോൺഫറൻസിൽ പങ്കെടുക്കാത്തവരിൽ രാജ്യാടിസ്ഥാനത്തിൽ നിന്നുള്ളവരുണ്ടായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഹിലാരി ക്ലിന്റൺ, ചെൽസിയ ക്ലിന്റൻ എന്നിവരോടൊപ്പം നിരവധി പ്രശസ്ത വ്യക്തികൾ ഈ പ്രസ്ഥാനത്തെ നയിക്കുന്നു.
ലോകത്തിന്റെ ഏതെങ്കിലും കോണിൽ വിദ്യാഭ്യാസം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, സമാധാനം, മനുഷ്യാവകാശങ്ങൾ, ദാരിദ്ര നിർമ്മാജനം, പൊതു ജനാരോഗ്യം എന്നീ മേഖലകളിലേതെങ്കിലും ക്രിയാത്മകമായ പുരോഗമന വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ വിദ്യാർത്ഥികൾക്കവസരം നൽകുകയാണ് സിജിഐയു പ്രോഗ്രാമിന്റെ ലക്ഷ്യം. അതിനായി ഓരോരുത്തരും ചെയ്യുന്ന പ്രോഗ്രാമുകൾ
സിജിഐയ്ക്ക് അച്ചു കൊടുക്കണം ആ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുവാനവസരം ലഭിക്കുന്നതും അതിന്റെ ഫോളോ അപ്പ് ചെയ്യാൻ സാധിക്കുന്നതും.അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കൊണ്ടുള്ള ഒരു പ്രോജക്ടാണ് ആർദ്ര മാനസി തയ്യാറാക്കി അയച്ചത്. 'സഹ്യാദ്രി വിമൻസ് ലൈഫ്സ് ആൻഡ് ലൈഫ്ഹുഡ്' ('Sahyadri Women's Empowered lives and livelihood'.(SWELL) എന്നാണ് പ്രോജക്ടിന്റെ പേര്. ഒരു ഹാന്റി ക്രാഫ്റ്റ് പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് സ്ഥാപിക്കാൻ പോകുന്നത്. തുടക്കത്തിൽ ആദിവാസി സ്ത്രീകളെ പദ്ധതിയിലുൾപ്പെടുത്തും മുള കൊണ്ടുള്ള വസ്തുക്കൾ തയ്യാറാക്കി അത് മാർക്കറ്റിലെത്തിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് സ്ത്രീ ശാക്തീകരണവും സാമൂഹ്യ വികസനവും എന്ന കാഴ്ചപ്പാടാണ് ആർദ്ര വിഭാവനം ചെയ്യുന്നത്.അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കൊണ്ടുള്ള ഒരു പ്രോജക്ടാണ് ആർദ്ര മാനസി തയ്യാറാക്കി അയച്ചത്. 'സഹ്യാദ്രി വിമൻസ് ലൈഫ്സ് ആൻഡ് ലൈഫ്ഹുഡ്' ('Sahyadri Women's Empowered lives and livelihood'.(SWELL) എന്നാണ് പ്രോജക്ടിന്റെ പേര്. ഒരു ഹാന്റി ക്രാഫ്റ്റ് പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് സ്ഥാപിക്കാൻ പോകുന്നത്. തുടക്കത്തിൽ അൻപത്(50) ആദിവാസി സ്ത്രീകളെ പദ്ധതിയിലുൾപ്പെടുത്തും. മുള കൊണ്ടുള്ള വസ്തുക്കൾ തയ്യാറാക്കി അത് മാർക്കറ്റിലെത്തിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് സ്ത്രീ ശാക്തീകരണവും സാമൂഹ്യ വികസനവും എന്ന കാഴ്ചപ്പാടാണ് ആർദ്ര വിഭാവനം ചെയ്യുന്നത്.
മദ്രാസ് ഐഐറ്റിയിലെ അഞ്ച് വർഷ ഇൻഗ്രേറ്റഡ് ബിരുദാനന്ദര ബിരുദ പഠനത്തിനിടയിൽ മൂന്ന് മാസം അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് ആദിവാസി സ്ത്രീകളുമായി അടുത്തിടപഴകാനും അവരെക്കുറിച്ച് മനസ്സിലാക്കാനും ആർദ്ര മാനസിക്ക് അവസരം ലഭിച്ചത്. അന്ന് മുതലേ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആർദ്ര ആഗ്രഹിച്ചിരുന്നു. ഇന്നിപ്പോൾ ആ അവസരം ലഭിക്കുന്നതിൽ ഏറെ സന്തുഷ്ടയാണ് ആർദ്ര മാനസി.
തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ അണ്ടർ ഗ്രാജ്യേറ്റ് കോഴ്സ് ചെയ്യുന്നവരിൽ ഭൂരി ഭാഗത്തിനും സിജിഐ തന്നെ കുറെ ഫണ്ട് നൽകും. മാസ്റ്റർ ബിരുദം ചെയ്യുന്നവർ സ്വയം ഫണ്ട് ശേഖരണം നടത്തി വേണം അവരുടെ പ്രോജക്ടുകൾ ആരംഭിക്കേണ്ടത്.
ഈ പ്രോജക്ട് നിങ്ങളുടെയൊക്കെ പങ്കാളിത്തമുള്ള ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനാണ് ആർദ്ര മാനസി ആഗ്രഹിക്കുന്നത്. അതിനായി നിങ്ങളുടെ സഹായ സഹകരണങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യന്നു. വ്യക്തിപരമായും സംഘടകൾ വഴിയായും ഈ മുന്നേറ്റത്തിൽ അണി ചേരാം.
അധികം താമസിയാതെ ഈ പ്രസ്ഥാനത്തിന്റെ വെബ്സൈറ്റ് നിലവിൽ വരും. ഈ ലേഖനത്തിന്റെ അവസാനം നൽകിയിരിക്കുന്ന ഈ മെയിൽ ഐഡിയയിലൂടെ ആർദ്ര മാനസിയെ നിങ്ങൾക്ക് സഹായിക്കാൻ സാധിക്കും.
ഇനി ആർദ്ര മാനസിയെക്കുറിച്ച് വ്യക്തിപരമായി ചില കാര്യങ്ങൾ വിവരിക്കാൻ ആഗ്രഹിക്കുന്നു. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലായിരുന്നു ജനനം. പ്രശസ്ത സിനിമ നിരൂപകനും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിൽ ജൂറി അംഗവുമായി പ്രൊഫ (റിട്ട) മധു ഇറവങ്കരയുടെയും അദ്ധ്യാപികയായ ഉഷയുടെയും പുത്രിയാണ് ആർദ്ര മാനസി ആർദ്ര മാനസിയുടെ സഹോദരനും ചേച്ചിയുടെ പാത പിന്തുടർന്ന് മദ്രാസ് ഐഐടിസിയിൽ ഇതേ കോഴ്സിന് ചേർന്ന് പഠിക്കുന്നു. അനന്തു മാധവ് എന്നാണ് അനുജന്റെ പേര്.
ഭർത്താവ് കീർത്തിക് ശശിധരനോടൊപ്പം ന്യൂയോർക്കിലാണിപ്പോൾ ആർദ്ര മാനസി താമസിക്കുന്നത്. ഏഴ് വർഷം നൃത്തം അഭ്യസിച്ചിട്ടുള്ള ആർദ്ര മാനസി നല്ലൊരു എഴുത്തുകാരി കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിത സമാഹരാങ്ങൾ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ ഒരു ലേഖനമെഴുതാനുള്ള കാര്യങ്ങൾ കീർത്തിക്കിന്റെ ജീവിതത്തിനുള്ളതിനാൽ അധികം എഴുതുന്നില്ല.
കീർത്തിക്കും വളരെ നല്ലൊരു എഴുത്തുകാരനാണെന്ന് മാത്രം സൂചിപ്പിക്കട്ടെ.
മാവേലിക്കര ബിഷപ്പ് മൂർ വിദ്യാ പീഠത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഐസിഎസ്സി, ഐഎസ്സി സിലബസുകളിൽ മാനവിക വിഷയങ്ങളിലേക്ക് തിരഞ്ഞത്. അഖിലേന്ത്യ തലത്തിലുള്ള മത്സര പരീക്ഷയിലൂടെയാണ് മദ്രാസ് ഐഐടി നടത്തുന്ന ഈ പ്രത്യേക ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ അഡ്മിഷൻ കരസ്ഥമാക്കിയത്. ഈ പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിൽ വെറും മുപ്പത് സീറ്റുകളിൽ ഒന്നിലാണ് ആർദ്ര മാനസി പ്രവേശനം നേടിയത്.
നിരവധി നന്മകൾ ആർദ്ര മാനിസിയെ തേടിയെത്തട്ടെയെന്നും ലോകത്തിന് ധാരാളം സംഭാവനകൾ നൽകാൻ ആർദ്ര മാനസിക്ക് സാധിക്കട്ടെയെന് ആശംസകളോടെയും പ്രാർത്ഥനയോടെയും ആർദ്ര മാനസിയെ പരിചയപ്പെടുത്താൻ ലഭിച്ച ഈ അവസരത്തിന് നന്ദി പറയുന്നു.
ആർദ്ര മാനസിയുടെ ഇമെയിൽ [email protected]
Stories you may Like
- സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിരഞ്ഞെടുത്തത് ഷിബിലി
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കാർ ചെറുതുരുത്തിയിൽ കണ്ടെത്തി
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്