പട്ടാള ക്യാമ്പിലുള്ളവർക്ക് മോഹൻലാലിന്റെ വാക്കുകൾ പകർന്ന് നൽകുന്ന ഊർജവും നിർഭയത്വവും ഫേസ്ബുക്കിലിരുന്ന് ട്രോളുണ്ടാക്കുകയും കമന്റടിക്കുകയും ചെയ്യുന്ന നിങ്ങൾക്കോ എനിക്കോ പറ്റുമോ?
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന പേരിന്റെ ഏറ്റവും പുതിയ പതിപ്പാണ് മോഹൻലാലും ബ്ലോഗും പിന്നെ വിവാദങ്ങളും. കേരളത്തിലെയും ഇന്ത്യയിലേയും ചില സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളെ തന്റെ ബ്ലോഗിലൂടെ തുറന്ന് കാട്ടുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്ന അപൂർവം നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ബ്ലോഗിലൂടെയുള്ള ഇത്തരം പ്രതിഷേധങ്ങളും തുറന്ന് പറച്ചിലുകളും കാരണം പല ഭാഗത്ത് നിന്നും ഒരുപാട് വിമർശനങ്ങൾ മോഹൻലാലിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഒപ്പം, അനുമോദനങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബ്ലോഗായ 'അമർ ജവാൻ അമർ ഭാരത്' ആണ് ഇപ്പോൾ മോഹൻലാലിനെ പുതിയ വിവാദ നായകന്റെ വേഷം ധരിപ്പിച്ചത്. ഉറിയിൽ പാക്കിസ്ഥാൻ ഭീകരർ ഉറങ്ങി കിടന്നിരുന്ന ഇന്ത്യൻ പട്ടാളക്കാരുടെ സൈനിക ക്യാംപിൽ നടത്തിയ ആക്രമണത്തിൽ 18 ഇന്ത്യൻ ജവാന്മാരാണ് മരിച്ച് വീണത്. ഈ ഭീകരവാദത്തിനെതിരെ താരം അതി രൂക്ഷമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ഉറങ്ങി കിടക്കുമ്പോൾ മാത്രമേ നിങ്ങൾക്കൊക്കെ ഭീകരവാദം നടത്താൻ കഴിയുകയുള്ളൂ എന്നും ഇന്ത്യ ഉണർന്നാൽ ലോകം തന്നെ തല താഴ്ത്തി നിൽക്കും തുടങ്ങി ഇന്ത്യയിലെ ദേശ സ്നേഹമുള്ള ഓരോ പൗരനും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ മോഹൻ ലാൽ തന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്. കൂടാതെ ഭീകരവാദത്തേയും യുദ്ധത്തേയും സിനിമയിലൂടെയല്ലാതെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരം ആക്രമണങ്ങൾ നഷ്ടങ്ങൾ മാത്രമേ ബാക്കി വെക്കുകയുള്ളൂ എന്നും ഇത് തികച്ചും ലജ്ജാവാഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതാണ് ബ്ലോഗിന്റെ ഒരു വശം.
ഇനി മറ്റൊരു വശം എന്താണെന്ന് നോക്കാം. പുര കത്തുമ്പോൾ ആരാണ് ബീഡി വലിച്ചതെന്ന് നോക്കാതെ ആദ്യം തീ കെടുത്തുകയാണ് വേണ്ടതെന്നും വാഗ്വാദങ്ങളും വിവാദങ്ങളും ചർച്ചകളും ഭീകരവാദത്തെ നേരിട്ടതിന് ശേഷം മതിയെന്നും ജാതി മത പാർട്ടി ഭേദമന്യേ ഒരേ കുടക്കീഴിൽ സംഘടിച്ചു നിന്ന് ഭീകരരേയും അക്രമികളേയും രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം അടിവരയിട്ടു. ആദ്യത്തെ ഭാഗം പാക്കിസ്ഥാനോടും അവരുടെ ഭീകരവാദത്തോടുമുള്ള വിയോജിപ്പും പ്രതിഷേധവുമായിരുന്നെകിൽ രണ്ടാമത്തേത് വിഘടിച്ചു നിൽക്കുന്ന ഇന്ത്യയിലെ നാനാ ജാതി മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾക്കുള്ളൊരു കൊട്ടായിരുന്നു. ആയുധധാരികളായ ഭീകരർ ചങ്കിനുള്ളിൽ കയറിയിരിക്കുമ്പോൾ വാചക കസർത്ത് നടത്തുകയല്ല മറിച്ച് അവരെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്ന് അദ്ദേഹം വീണ്ടും ഓർമിപ്പിച്ചു.
ഈ ബ്ലോഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വന്നതോടെയാണ് മോഹൻലാലും ബ്ലോഗും വിവാദത്തിൽ പെടുന്നത്. പ്രതികൂലിക്കുന്നവർ പറയുന്നത്: മോഹൻലാൽ വെറുതെ ഷോ കാണിക്കാൻ വേണ്ടിയാണ് ഇത്തരം ബ്ലോഗുകളെഴുതുന്നതെന്നാണ്, പ്രാദേശികമായി ഒരുപാട് പ്രശ്നങ്ങളുള്ള നമ്മുടെ നാട്ടിൽ അത്തരം വിഷയങ്ങളെ കുറിച്ചെഴുതാൻ മോഹൻലാലിന് സമയമില്ലത്രേ. ഗോവിന്ദച്ചാമിയുടെ ശിക്ഷാ വിധി ഇളവ് ചെയ്തതിനെ കുറിച്ച് താരം മൗനം പാലിച്ചത് ചിലർ ചോദ്യം ചെയ്യുന്നു. അത് പോലെ ആദിവാസികൾ ആഹാരമില്ലാതെ പട്ടിണി കിടന്ന് മരിച്ച് വീഴുമ്പോൾ ബ്ലോഗെഴുതാതെ താരം അവരുടെ കൂടെ പോയി സമ്പാദ്യങ്ങളുടെ വിഹിതം കൊടുക്കയും അവരെ സഹായിക്കുകയുമല്ലേ വേണ്ടതെന്ന് മറ്റൊരു പ്രതികൂലന്മാർ ആരായുന്നു. റോഡുകളുടെ ശോചനീയാവസ്ഥ, പെൺ കുട്ടികളുടെ സുരക്ഷാ വീഴ്ച , അഴിമതി, പീഡനങ്ങൾ , തുടങ്ങിയ ഒരുപാട് പ്രശ്ങ്ങളാൽ വലഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് അതിലൊന്നും ഇടപെടുകയോ അതിനെതിരെ പടവാളെടുക്കയോ ചെയ്യാതെ ചുമ്മാ ബ്ലോഗെഴുതി ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് താരത്തിന്റെ ലക്ഷ്യമെന്നും സിനിമയിലെ അഭിനയം ജീവിതത്തിൽ വേണ്ടെന്നും മാന്യമായി തന്നെ പലരും അദ്ദേഹത്തെ ചൂണ്ടിക്കാണിക്കുന്നു.
ഇനി അനുകൂലിക്കുന്നവർ പറയുന്നത് താരത്തിന്റെ ഇത്തരം ബ്ലോഗെഴുത്ത് അധികാരികളുടെ ശ്രദ്ധയിൽ പെടും അതുകൊണ്ട് തീർച്ചയായതും ഇത് പോലെയുള്ള പ്രശനങ്ങൾ ജനങ്ങൾക്ക് മുന്നിൽ നിരത്തണം അതിന് വേണ്ടി എല്ലാ പിന്തുണയും നൽകുന്നു എന്നും അവർ ഉറപ്പു കൊടുക്കുന്നു. ഒരു സാധാരണക്കാരന് നിഷ്പക്ഷമായി ചിന്തിക്കുകയാണെങ്കിൽ മോഹൻലാൽ ബ്ലോഗെഴുതിയതിനെ വിമർശിക്കാൻ കഴിയില്ല. പലരും പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. അക്രമികളേയും അനീതി കാട്ടുന്നവരേയും അന്യായം പ്രവർത്തിക്കുന്നവരെയും നിങ്ങൾ പൊരുതി കീഴ്പ്പെടുത്തുക. അതിന് നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അവരോട് വാഗ്വാദത്തിലേർപ്പെട്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കുക. അതിനും നിങ്ങൾ ശക്തരല്ലെങ്കിൽ മനസ്സിലെങ്കിലും അവരെ ശപിക്കുക.
മനുഷ്യൻ നിസ്സഹായനാണ് . നമ്മൾ സാധാരണക്കാർ പ്രത്യേകിച്ച്. നമ്മളേക്കാൾ ഒരു പടി മുകളിലാണ് സിനിമാ താരങ്ങളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും. രാജ്യം കൊടും അക്രമികളുടെ കരങ്ങളാൽ വേദനിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കാർക്കും തോക്കുമെടുത്ത് നേരിട്ട് യുദ്ധം ചെയ്യാൻ കഴിയില്ല. മോഹൻലാലിന് ഉറിയിൽ പോയി പാക് ഭീകരരോട് പൊരുതാനോ കീർത്തി ചക്ര സംഭാഷണം പറഞ്ഞ് മാനസികമായി അക്രമിയെ തളർത്തി ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാനോ കഴിയില്ല. നമുക്ക് ചെയ്യാൻ കഴിയുന്നത് പ്രതിഷേധമാണ്, പ്രകടനമാണ്. സോഷ്യൽ സൈറ്റുകളിൽ, റോഡുകളിൽ, പത്രങ്ങളിൽ, ബാനറുകളിൽ എന്ന് വേണ്ട എവിടെ വേണമെങ്കിലും എന്ത് രീതിയിൽ വേണമെങ്കിലും നമുക്ക് പ്രതിഷേധിക്കാം പ്രതികരിക്കാം. ഇന്ത്യൻ ഭരണ ഘടന അത് അനുവദിക്കുന്നുണ്ട്. അതിന് ആരുടേയും സമ്മതം ആവശ്യമില്ല. നൂറ് കണക്കിന് നടീ നടന്മാരുള്ള നമ്മുടെ നാട്ടിൽ മറ്റാർക്കും തോന്നാത്ത കാര്യം മോഹൻലാലിന് തോന്നിയത് വലിയ കാര്യമല്ലേ? അദ്ദേഹം തോക്കെടുത്ത് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് പറയുന്നതോടൊപ്പം അതിനെതിരെ പ്രതിഷേധിക്കാതിരുന്നാൽ ഞാൻ ഒരു ഇന്ത്യക്കാരനല്ലാതെ ആയിപ്പോകില്ലേ? എന്ന സന്ദേഹം നമുക്ക് മുന്നിൽ ചോദിച്ചില്ലേ? ആ മനസ്സിനെ പ്രശംസിക്കുകയല്ലേ വേണ്ടത്? അദ്ദേഹത്തിന്റെ വാചകങ്ങൾ പോസിറ്റീവായി എടുക്കുന്ന നൂറ് കണക്കിന് പട്ടാളക്കാർക്ക് ആവേശവും ആത്മ ധൈര്യവും അഭിമാനാവുമല്ലേ മോഹൻലാലിന്റെ ഈ ബ്ലോഗെഴുത്ത്? പരാജയത്തിന്റെയും ഭീതിയുടെയും ദിനങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന പട്ടാള ക്യാംപിലുള്ളവർക്ക് മോഹൻലാലിന്റെ ഈ ബ്ലോഗ് പകർന്ന് നൽകുന്ന ഊർജവും നിർഭയത്വവും പകലന്തിയോളം ഫേസ്ബുക്കിലിരുന്ന് ട്രോളുണ്ടാക്കുകയും കമന്റടിക്കുകയും ചെയ്യുന്ന നിങ്ങൾക്കോ എനിക്കോ പറ്റുമോ? ട്രോളുകൾ ആധുനിക യുഗത്തിലെ ആക്ഷേപ ഹാസ്യമാണ് അതിനെ ആ അർത്ഥത്തിലെ എല്ലാരും കാണുകയുള്ളൂ. എന്നിരുന്നാലും ചിലരുടെ വാക്കുകൾ അദ്ദേഹത്തേയും രാജ്യ സ്നേഹികളായ പലരേയും മുറിപ്പെടുത്തിയേക്കാം. ആ വാക്കുകളിലെ സൂക്ഷ്മത ഓരോ ഇന്ത്യക്കാരനും നഷ്ട്ടപ്പെട്ട് കൂടാ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. മരിച്ച് വീണവർക്ക് ഒരായിരം കണ്ണീർ പ്രണാമങ്ങൾ. ജയ് ഹിന്ദ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്