ഇഴഞ്ഞു നീങ്ങുന്ന കാറിന്റെ പിന്നാലെ പോയാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങളുടെ കാറിന്റെ പിന്നാലെ അനേകം കാറുകൾ കുടുങ്ങിയാലോ? ഈ ഏഴു തരം ഡ്രൈവർമാരിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടും?
വ്യക്തിജീവിതത്തിലുള്ള പെരുമാറ്റം പോലെ തന്നെ റോഡിലും വ്യത്യസ്തമായി പെരുമാറുന്നവരുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. റോഡിലെ ഡ്രൈവിങ് വേളയിൽ ഓരോ സന്ദർഭത്തിലും നിങ്ങളുടെ പെരുമാറ്റങ്ങളെയും പ്രതികരണങ്ങളെയും വിലയിരുത്തിയാണിത് നിർണയിക്കുന്നത്. ഇഴഞ്ഞു നീങ്ങുന്ന കാറിന്റെ പിന്നാലെ പോയാൽ നിങ്ങൾ എന്താണ് സാധാരണ ചെയ്യാറുള്ളത്? നിങ്ങളുടെ കാറിന്റെ പിന്നാലെ അനേകം കാറുകൾ കുടുങ്ങിയാൽ നിങ്ങളുടെ പ്രതികരണമെന്തായിരിക്കും തുടങ്ങിയ പോലുള്ള കാര്യങ്ങൾ ഇതിനായി വിലയിരുത്താവുന്നതാണ്. ഇതിലൂടെ ഏഴ് തരത്തിലുള്ള ഡ്രൈവർമാരുണ്ടെന്നാണ് സൈക്കോളജിസ്റ്റുകൾ കണ്ടെത്തിയിരിക്കുന്നത്. ഈ ഏഴു തരം ഡ്രൈവർമാരിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടുമെന്നറിയുന്നത് രസകരമായ കാര്യമാണ്. അതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്.
റോഡിൽ എല്ലാവരെയും പഠിപ്പിക്കുന്ന ടീച്ചർ, എല്ലാമറിയാമെന്ന ഭാവത്തിൽ വണ്ടിയോടിക്കുന്നവർ, എപ്പോഴും മത്സരിക്കുന്നവർ, ശിക്ഷിക്കുന്നവർ, തത്വചിന്തകർ, ഒഴിവാക്കുന്നവർ, രക്ഷപ്പെടുന്നവർ എന്നിവയാണ് ഏഴ് കാറ്റഗറിയിലുള്ള ഡ്രൈവർമാരെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസസിലെ വിഗദ്ധരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.ടയർ നിർമ്മാതാക്കളായ ഗുഡ്ഇയറുമായി ചേർന്ന് കൊണ്ടാണീ പഠനം നടത്തിയിരിക്കുന്നത്.വ്യത്യസ്ത സന്ദർഭങ്ങളിലാണ് മേൽപ്പറഞ്ഞ വ്യത്യസ്ത ഡ്രൈവിങ് വ്യക്തിത്വങ്ങൾ ഉടലെടുക്കുന്നതെന്നാണ് സൈക്കോളജിസ്ററുകൾ കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവർമാർ റോഡിലെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോഴാണ് അവരുടെ യഥാർത്ഥ സ്വഭാവം വെളിവാകുന്നത്.
കാറോടിക്കുമ്പോൾ നമ്മുടെ സ്വകാര്യതയുടെ കൂട്ടിൽ മിക്ക സമയവും നമ്മൾ സംതൃപ്തരും ശാന്തരുമായിരിക്കാറു ണ്ടെങ്കിലും റോഡിലെ മറ്റുള്ള വാഹനക്കാരുമായി ആശയവിനിമയം ചെയ്യുമ്പോഴാണ് സന്തോഷത്തിന്റെ കുമിള പൊട്ടുന്നതും പ്രശ്നങ്ങൾ സംജാതമാകുന്നതെന്നും കണ്ടെത്തിയിരിക്കുന്നു. ഇത് റോഡിനെ വെല്ലുവിളികൾ നിറഞ്ഞതാക്കുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസസിലെ സോഷ്യൽ സൈക്കോളജിസ്റ്റായ ഡോ.ക്രിസ് ടെന്നറ്റ് പറയുന്നത്.
മറ്റുള്ള ഡ്രൈവർമാരുടെ ഡ്രൈവിംഗിനെ കുറിച്ച് നാം ഉത്കണ്ഠപ്പെടുന്നുവെന്നും എന്നാൽ നമ്മുടെ പ്രവൃത്തിക്കനുസരിച്ചാണ് മറ്റുള്ളവരുടെ പ്രവൃത്തികൾ നിർണയിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ വ്യക്തിത്വം പലപ്പോഴും നമുക്ക് തന്നെ ഇഷ്ടപ്പെടാതിരിക്കുന്ന സന്ദർഭങ്ങളുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ വൈരുദ്ധ്യം നിറഞ്ഞ സ്വഭാത്തിൽ നിന്നുണ്ടാകുന്ന പ്രതിഫലനങ്ങൾ റോഡിലെ ഡ്രൈവർമാരുടെ പ്രവൃത്തിയിൽ നിഴലിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇനി മേൽപ്പറഞ്ഞ ഏഴ് കാറ്റഗറിയിലുമുള്ള ഡ്രൈവർമാരുടെ സ്വഭാവത്തിന്റെ അടിസ്ഥാന സവിശേഷതകൾ പരിശോധിക്കാം.
ടീച്ചേർസ്
ഈ വിഭാഗത്തിൽ പെട്ടവരുടെ സ്ഥിതി തീർത്തും നിരാശാജനകമാണ്. മറ്റുള്ള ഡ്രൈവർമാർ എന്താണ് തെറ്റ് ചെയ്തതെന്ന് പഠിപ്പിക്കാൻ എപ്പോഴും ഉത്സുകപ്പെടുന്നവരായിരിക്കുമിവർ. തങ്ങളുടെ പ്രയത്നങ്ങൾ എപ്പോഴും മറ്റുള്ളവർ അംഗീകരിക്കണമെന്ന് നിർബന്ധമുള്ളവരുമായിരിക്കു മിത്തരക്കാർ.
എല്ലാമറിയുന്നവർ
റോഡിലെ എല്ലാ കാര്യങ്ങളും തങ്ങൾക്കാണറിയുന്നത് എന്ന ഭാവത്തിൽ വണ്ടിയോടിക്കുന്ന വരാണിവർ. മറ്റുള്ള ഡ്രൈവർമാരോട് ദേഷ്യത്തിൽ ശബ്ദമുയർത്തുന്നവരുമാണിവർ.
മത്സരിക്കുന്നവർ
ജീവിതം തന്നെ ഒരു വലിയ മത്സര ഓട്ടമാണെന്ന് വിശ്വസിക്കുന്ന ഡ്രൈവർമാരാണിവർ. ആരെങ്കിലും തങ്ങളെ മറികടക്കുന്നത് ഇവർക്ക് ഓർക്കാൻ പോലും സാധിക്കാത്ത സംഗതിയാണ്. അതിനനുസരിച്ച് മത്സരിച്ച് അവരെ മറികടക്കാനും ഇവർ ശ്രമിക്കും.
ശിക്ഷിക്കുന്നവർ
മറ്റുള്ള ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും ഡ്രൈവിംഗിലെ കഴിവു കേടിനും ശിക്ഷ നൽകുന്ന വിഭാഗക്കാരാണിവർ.
തത്വചിന്തകർ
റോഡിലെ തത്വചിന്തകരാണിവർ.താരതമ്യേന ശാന്തരായി സമചിത്തതയോടെ ഡ്രൈവിങ് നിർവഹിക്കുന്നവരാണിവർ. മറ്റുള്ളവരുടെ മോശം പ്രവൃത്തികൾ ക്ഷമയോടെ ഉൾക്കൊണ്ട് വണ്ടിയോടിക്കുന്നവരാണിവർ.
ഒഴിവാക്കുന്നവർ
മോശപ്പെട്ട ഡ്രൈവിംഗിനെ അപകടമായി കാണുന്നവരാണിവർ.എന്നാൽ ഇതിനെ ഹൃദയത്തിലേക്ക് എടുക്കാതെ ഒഴിവാക്കി കടന്ന് പോവുകയും ചെയ്യും.
രക്ഷപ്പെടുന്നവർ
ശാന്തരായി വണ്ടിയോടിക്കുന്നവരാണിവർ. മിക്കവാറും പാട്ടുകേട്ടായിരിക്കും ഇവരുടെ ഡ്രൈവിങ്. പ്രശ്നങ്ങളിൽ ഇടപെടാതെ അവയെ ഒഴിവാക്കി രക്ഷപ്പെടുന്നത് ഇവരുടെ ശീലമാണ്.
40 ശതമാനം യുവ ഡ്രൈവർമാരും ഡ്രൈവിംഗിൽ റിസ്ക് എടുക്കാൻ മുൻ തലമുറയേക്കാൾ സന്നദ്ധരാണെന്നാണ് ഗുഡ്ഇയർ ഇതിന് മുമ്പ് നടത്തിയ ഇത് സംബന്ധിച്ച പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അവരിൽ 29 ശതമാനം പേരും ഡ്രൈവിങ് പരിശീലനത്തിനിടെയുള്ള ഉപദേശങ്ങൾ കേൾക്കാൻ സന്നദ്ധരുമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍