'കാൻസർ വരുതിക്കുള്ളിലാണ്' -കാൻസർ പ്രതിരോധവും പ്രതിവിധിയും എങ്ങനെ?
2012 ൽ ലോകമെമ്പാടും പുതുതായി 14.1 ദശലക്ഷം കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും 8.2 ദശലക്ഷം കാൻസർ മരണങ്ങൾ നടന്നുവെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ആകുമ്പോഴേക്കും പുതുതായി 19.3 ദശലക്ഷം കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും കണക്കാക്കുന്നു. ലോകജനസംഖ്യയുടെ വളർച്ചയും പ്രായാധിക്യവും ഇവയ്ക്ക് കാരണങ്ങളാവും.
2012 ൽ ആകെ കാൻസർ രോഗികളിൽ 56.8 ശതമാനവും, കാൻസർ മരണങ്ങളിൽ 64.9 ശതമാനവും സംഭവിച്ചത് അവികസിത രാജ്യങ്ങങ്ങളിലാണ്. 2025 ഓടെ ഈ നിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് സൂചനകൾ. കാൻസർ ഒരു പകർച്ചവ്യാധിപോലെ പടർന്നു പിടിച്ചേക്കാവുന്ന ഇന്ത്യയിലും മറ്റു ലോക രാജ്യങ്ങളിലും കാൻസൻ ബോധവത്കരണവും പ്രതിരോധ മാർഗ്ഗങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നു. കാൻസർ രോഗത്തിനെതിരായി ബോധവത്കരണം നടത്താനും പ്രതിരോധ, ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് അറിവു പകരാനുമായി എല്ലാവർഷവും ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു.
2011 ൽ ഐക്യരാഷ്ട്രസഭ 'ലോകകാൻസർ പ്രഖ്യാപനം' നടത്തിയിരുന്നു. കാൻസർരോഗം സംബന്ധിച്ച് നിലവിലുള്ള തെറ്റിദ്ധാരണകളും, കെട്ടുകഥകളും തിരുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. കെട്ടുകഥകളുടെ കാപട്യം വെളിവാക്കുക എന്ന ടാഗ്ലൈനിൽ 2014 ൽ പ്രത്യേക പ്രചാരണ പരിപാടി നടത്തി. ഈ വർഷത്തെ ലോക കാൻസർ ദിനാചാരണത്തിന്റെ സന്ദേശം 'കാൻസർ വരുതിക്കുള്ളിലാണ്'-(Not beyond us) എന്നതാണ്.
കാൻസറിനെതിരായ പോരാട്ടത്തിൽ പുരോഗമനപരമായ സമീപനം കൈക്കൊള്ളാൻ 2015 ലെ ലോക കാൻസർ ദിനാചരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കാൻസറിനെതിരായ പ്രതിവിധികൾ ലഭ്യമാണെന്നും രോഗം നമ്മുടെ വരുതിക്കുള്ളിലാണെന്നും ഈ വർഷത്തെ ദിനാചരണ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാവർക്കും ഈ പ്രതിവിധികൾ പ്രാപ്യമാണെന്നും അത് നമ്മെ ഓർമ്മിപ്പിക്കുന്നു. കാൻസർ പ്രതിരോധത്തിന് നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് അറിവ് പകരൽ, മുൻകൂട്ടിയുള്ള രോഗ നിർണ്ണയം, ചികിത്സ, സമൂഹത്തിനാകെ ബാധ്യതയാകുന്ന കാൻസറിന്റെ വ്യാപ്തി കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഈ വർഷത്തെ പ്രചാരണ പദ്ധതിയുടെ ഭാഗമാണ്. പ്രതീക്ഷ പകരുകയും ബോധവത്ക്കരണം നടത്തുകയും ചെയ്യുകയാണ് അതിന്റെ പ്രധാന ലക്ഷ്യം. വ്യക്തിയുടെയും, സമൂഹത്തിന്റെയും, ഗവൺമെന്റിന്റെയുംശ്രമങ്ങൾ ഒരുമിച്ച് ചേർന്നാൽ അനുകൂലമായ ഒരു സാമൂഹികമാറ്റത്തിനുള്ള അന്തരീക്ഷമൊരുക്കും. ഒരുമിച്ച് നിന്നാൽ ഈ രോഗത്തെ പൊരുതിത്തോൽപ്പിക്കാൻ നമുക്കാവും.
ഈ വർഷം നാല് മേഖലകളിലാണ് ഊന്നൽ നല്‍കിയിട്ടുള്ളത്. ആരോഗ്യപരമായ ജീവിത ശൈലി സ്വീകരിക്കൽ, മുൻകൂട്ടിയുള്ള രോഗനിർണ്ണയം, എല്ലാവർക്കും ചികിത്സാ സൗകര്യമൊരുക്കൽ, ഇതുവഴി പരമാവധി ജീവിത ഗുണനിലവാരം എന്നിവയാണ് ഈ മേഖലകൾ.
മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ദേശബന്ധു ചിത്തരഞ്ജൻ ദാസ്, ഡോ. ബിധാൻ ചന്ദ്ര റോയ് എന്നീ പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്ര സ്ഥാപനമാണ് കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ് ആയിട്ടുള്ള ഡോ. സുബോദ് ചന്ദ്രമിത്രയാണ് ഇതിന്റെ സ്ഥാപക ഡയറക്ടർ. ഡോ. ബി.സി. റോയിയുടെ സഹായത്തോടും പിന്തുണയോടുമാണ് ചിത്തരഞ്ജൻ ക്യാൻസർ ഹോസ്പിറ്റലിന് (സി സി എച്ച്) അദ്ദേഹം തറക്കല്ലിട്ടത്. ഈ നഗരത്തിൽ ക്യാൻസർ രോഗത്തെക്കുറിച്ച് അടിസ്ഥാന ഗവേഷണം നടത്താനും മാരകരോഗങ്ങളെ ചികിത്സിക്കാനും ഒരു പ്രത്യേക ആശുപത്രി വേണമെന്ന് ഡോ. മിത്രക്ക് തോന്നി. ദേശബന്ധു ചിത്തരഞ്ജൻ ദാസിനുശേഷം 1950 ജനുവരി 12 നൊബേൽ ജേതാവ് ഫ്രൊഫ. മാഡം ജെ ക്യൂറിയാണ് ഈ സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചതും പേരിട്ടതും തുടർന്ന് 1957 ൽ അടിസ്ഥാന ഗവേഷണത്തിനുവേണ്ടി ചിത്തരഞ്ജൻ നാഷണൽ കാൻസർ റിസർച്ച് സെന്റർ സി.എൻ.സി.ആർ.സിയും സ്ഥാപിതമായി. തുടർന്ന് 1987 ൽ ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിൽ റീജിയണൽ കാൻസർ സെന്റർ എന്ന നിലയിൽ സേവനം ചെയ്യുന്നതിനായി സി സി എച്ചും സി എൻ സി ആർ സിയും കൂടി യോജിച്ച് സി എൻ സി ഐ നിലവിൽ വന്നു. ഇപ്പോൾ കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് സി.എൻ.സിഐ
അറുപത് വർഷമായി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവർക്ക് പുറമെ രാജ്യത്തിന് പുറത്തുള്ളവർക്കു കൂടി ആശ്രയിക്കാവുന്ന ഏക സ്ഥാപനമാണ് സി എൻ സി ഐ, നിശ്ചിതാനുപാതത്തിൽ കേന്ദ്ര ഗവൺമെന്റും പശ്ചിമ ബംഗാൾ ഗവൺമെന്റും ഈ സ്ഥാപനത്തിന് ധനസഹായം നൽകുന്നു.
ഗവേഷണ പ്രവർത്തനങ്ങൾക്കും, രോഗ ചികിത്സയ്ക്കും വേണ്ടിയുള്ള മികവിന്റെ കേന്ദ്രമായി ഇന്ന് സി എൻ സി ഐ മാറി. ആശുപത്രി പൂർണമായും കാൻസർ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ടു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആശുപത്രിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ആരോഗ്യ നിധി പ്രകാരം 500 ലധികം രോഗികൾക്ക് കീമോത്തെറാപ്പിക്കുള്ള മരുന്നുകളും സൗജന്യമായി ലഭിക്കുന്നു.
ക്യാൻസർ കുട്ടികളെയും ബാധിക്കുന്നു. ശിശുരോഗികൾക്കായി പ്രത്യേക ഓങ്കോളജി വാർഡ് ഉടൻ തന്നെ പ്രവർത്തന സജ്ജമാക്കും. പ്രതിരോധത്തിനും രോഗികളുടെ പരിചരണ ശുശ്രൂഷയ്ക്കും വേണ്ടി പ്രിവന്റീവ് ഓങ്കോളജി വിഭാഗം
സജ്ജീകരിച്ചിട്ടുണ്ട്. രോഗികൾക്ക് കീമോതെറാപ്പി ചികിത്സയ്ക്കും, രക്തമാറ്റുന്നതിനുമായി ഒരു പുതിയ ഡേ കെയർ യൂണിറ്റ് 2009 മാർച്ച് ആറിന് പ്രവർത്തനം തുടങ്ങി. ദൂരദേശങ്ങളിൽ നിന്നുമെത്തുന്ന രോഗികൾക്കും അവരുടെ ആശ്രിതർക്കും രാത്രിവാസവും, ശുചിമുറികളും, കുടിവെള്ള സൗകര്യവും എല്ലാം ഇവിടെ സജ്ജമാണ്.
സി എൻ സി ഐ യുടെ ഗവേഷണ വിഭാഗം കാൻസർ ചികിത്സാ രംഗത്തെ യോഗ്യരായ ഉയർന്ന വിദഗ്ദ്ധ ശാസ്ത്രജ്ഞരാൽ സമ്പന്നമാണ്. ദേശീയ അന്തർദേശീയ സഹകരണത്തോടെ വിവിധ ക്ലിനിക്കൽ ട്രയലുകളും സി.എൻ.സി.ഐ ഏറ്റെടുത്തിട്ടുണ്ട്.
ദേശീയ അന്തർദേശീയ ജേർണലുകളിൽ ചിത്തരഞ്ജൻ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെശരാശരി50 ഓളം പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുത്തിവരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചില ഗവേഷണ പ്രവർത്തനങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം പേറ്റന്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ സർവ്വകലാശാലകളിലും കോളേജുകളിലും നിന്നുള്ള നിരവധി വിദ്യാർത്ഥികൾക്ക് വർഷംതോറും ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ പരിശീലനം നല്‍കുന്നുണ്ട്. ചിത്തരഞ്ജൻ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സി.എൻ.സി.ഐ ആശുപത്രിയിൽ ആരംഭിച്ചിട്ടുള്ള ഡി.എൻ.ബി കോഴ്സിൽ നിരവധി ഡോക്ടർമാർ ചേർന്നിട്ടുണ്ട്. തുടർച്ചയായി രണ്ട് വർഷം എം.ആർ.സി.എസ്. പാർട്ട് 3 പരീക്ഷ നടത്തുന്നതിന് എഡിൻബറോയിലെ റോയൽ കോളേജ് ഓഫ് സർജൻസ്, സി.എൻ.സി.ഐ യെ തെരഞ്ഞെടുത്തു എന്നത് സ്ഥാപനത്തിനുള്ള വലിയൊരു ബഹുമതിയാണ്.
വർദ്ധിച്ചു വരുന്ന രോഗികളുടെ ആവശ്യാനുസൃതംസി.എൻ.സി.ഐയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതുമൂലം ആശുപത്രിയുടെ വികസനം അനിവാര്യമായിരിക്കുകയാണ്. കൊൽക്കത്തയിലെ രാജാർഹട്ടിലെ ന്യൂടൗണിൽ പത്തേക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 500 കിടക്കകളുള്ള കാൻസർ ചികിത്സ കേന്ദ്രത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. വിശദമായ പദ്ധതിരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
കാൻസർ ചികിത്സയുടെയും ഗവേഷണത്തിന്റെയും മേഖലയിൽ ഗണ്യമായ പുരോഗതി കൈവരുത്താനുള്ള ചിത്തരഞ്ജൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ ഹതഭാഗ്യരായ രോഗികൾക്ക് കാൻസറിനെ നേരിടാൻ ഏറ്റവും അത്യാധുനികവും ഫലപ്രദവുമായ ചികിത്സ പ്രാപ്യമാക്കുന്ന നല്ലൊരു നാളെ ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.
(ഡോ. ജയ്ദീപ് ബിശ്വാസ് - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ചിത്തരഞ്ജൻ ദേശീയ കാൻസർ ഇൻസ്റ്റ്റ്റിയൂട്ടിലെ സർജിക്കൽ - മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും ഡയറക്ടറുമാണ്.)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍