കലാഭവൻ മണിയുടെ അവസാന ഗാനമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എട്ട് വർഷം മുമ്പുള്ള പാട്ട്; നൊമ്പരമായി 'മേലെ പടിഞ്ഞാറേ സൂര്യൻ' ഗാനം; ഒടുവിൽ ആലപിച്ച ഗാനം ഇനിയും പുറത്തിറങ്ങാത്ത 'ചിങ്ങ മാസത്തിലെ കണ്ണിമാങ്ങ'
തൃശൂർ: മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങാത്തത് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ വിഷമത്തിൽ ആക്കുന്നതാണ്. മരണത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതിന് ഇടെ ഒരു ഗാനം വാട്സ് ആപ്പ് വഴി വ്യാപകമായി പ്രചരിക്കുകയാണ. ആരുടെയും മനസിൽ നൊമ്പരമുണർത്തുന്നതാണ് ഈ ഗാനം. മണിയെ കൊലപ്പെടുത്തിയാണെന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെ മണി അവസാനമായി പാടിയ പാടാണേന്നു പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ പാട്ട് പ്രചരിക്കുന്നത്. എന്നാൽ ഇതല്ല, മണിയുടെ അവസാന ഗാനമെന്നും എട്ടു വർഷം മുൻപ് മണി പാടിയ സിഡിയിലെ ഗാനമാണ് ഇപ്പോൾ മണിയുടെ അവസാന ഗാനമെന്ന് പറഞ്ഞ് പ്രചരിക്കുന്നത്.
ഈ ഗാനത്തിലെ വരികൾ ചൂണ്ടിക്കാട്ടി പാട്ട് മണിയുടെ ജീവിതത്തിൽ അറം പറ്റിയെന്ന് പറഞ്ഞായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചത്.
'മേലെ പടിഞ്ഞാറേ സൂര്യൻ ,താനെ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടില്‍ തത്തി കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കേ പുറത്തെ മുറ്റത്ത് ആറടി മണ്ണിൽ ഉറങ്ങിയല്ലോ
..ആറടി മണ്ണിൽ ഉറങ്ങിയല്ലോ..' - ഇങ്ങനെയാണ് പാട്ട് പോകുന്നത്.
കലാഭവൻ മണി അവസാനം പാടിയ ഗാനമാണെന്നും അതിൽ മണി പാടിയത് പോലെ ജീവിതത്തിലും ചതിയിൽ പെട്ട് ആറടി മണ്ണിൽ കലാഭവൻ മണി ഉറങ്ങി എന്നും പറഞ്ഞു കൊണ്ടായിരുന്നു ഏതാനും ദിവസങ്ങളിലായി ഈ ഗാനം പ്രചരിച്ചത്. പാട്ട് പാടിയത് പോലെ തന്നെയാത് അറം പറ്റിയ പോലെയായി മണിയുടെ ജീവതമെന്നും പറഞ്ഞു ഫേസ് ബുക്കിലും, വാട്സ് ആപിലും, യൂട്യൂബിലും ഈ ഗാനം പ്രചരിച്ചു. ഇങ്ങനെ വ്യാപകമായി പാട്ട് പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ തിരക്കി മണിയുടെ പ്രോഗ്രാം കോ-ഓഡിനേറ്റർ ജിന്റോയുമായി മറുനാടൻ ബന്ധപ്പെട്ടപ്പോഴാണ് ഈ ഗാനമല്ല മണിയുടെ അവസാന ഗാനമെന്ന് വ്യക്തമാക്കിയത്. ഇപ്പോൾ പ്രചരിക്കുന്ന ഗാനം എട്ട് വർഷം മുമ്പ് മണി ആലപിച്ചതാണെന്നും ജിന്റോ മറുനാടൻ മലയാളിയോട് പറഞ്ഞു.
കലാഭവൻ മണിയുടെ നാടൻ പാടുകൾ തരംഗമായ കാലം മുതലേ മണിയുടെ ഗാനങ്ങൾ സിഡിയായി ഇറക്കുന്ന മാരുതി കാസെറ്റിനു വേണ്ടി മണി എട്ടു വർഷങ്ങൾക്കു മുൻപ് പാടിയ ഗാനമാണ് 'മേലെ പടിഞ്ഞാറേ സൂര്യൻ'. അന്ന് മണി യാതൊരു വിവാദങ്ങളിലും പെടാതെ നിന്ന കാലമായിരുന്നു. എന്നാൽ ഇപ്പോൾ മണിയുടെ മരണവുമായി ബന്ധപെട്ടു ഉയർന്നുവന്ന ദുഹൂഹതകളുടെ പശ്ചാത്തലത്തിൽ ഈ ഗാനം തെറ്റിദ്ധാരണ പരത്തി പ്രചരിപ്പിക്കുകയായിരുന്നു. ആത്മഹത്യ അല്ലെങ്കിൽ മണിയെ ആരെങ്കിലും അപായപെടുത്തിയതാവാം എന്നുള്ള സാദ്ധ്യതകൾ തുറന്നു കാട്ടാനായും, ഇതു മണിക്ക് മുൻപേ അറിയാമായിരുന്നു എന്നൊക്കെയാണ് പാട്ടിനൊപ്പം പ്രചരിക്കുന്നത്.
മണി അവസാനം പങ്കെടുത്ത പൊതുപരിപാടി പാലക്കാട് ശ്രീകൃഷ്ണപുരത്തുള്ള ഗാനമേളയായിരുന്നു. ഈ പരിപാടിയിൽ മണി ഈ പാട്ടു അവസാനം പാടിയതെന്നും പ്രചരണമുണ്ട്. എന്നാൽ മണിയുടെ പ്രശസ്തമായ ഗാനങ്ങൾ എല്ലാം അന്ന് പാടിയിരുന്നു. ഇതിൽ ഈ ഗാനം ഉണ്ടായിരുന്നില്ലെന്നും ജിന്റോ വ്യക്തമാക്കി. സാധാരണയായി മണിയുടെ പ്രോഗ്രാമുകളിൽ പാടുന്ന പാട്ടുകൾ മാത്രമാന്നു മണി അവിടെയും പാടിയത്. എല്ലാ വർഷവും ശബരിമല അയ്യപ്പ ഭക്തിഗാനങ്ങൾ ഇറക്കുന്ന മണി ഇക്കുറി അത് ഇറക്കിയിരുന്നില്ല. അവസാനമായി മണി പാടിയ പാട്ട് 'ചിങ്ങമാസത്തിലെ കണ്ണിമാങ്ങ' എന്ന ഓഡിയോ സിഡിക്ക് വേണ്ടിയായിരുന്നു. ഈ ഗാനം ഇനിയും പുറത്തിറങ്ങിയിട്ടില്ല. പുറത്തിറങ്ങാത്ത കലാഭവൻ മണിയുടെ അവസാന ഗാനവും ചിങ്ങമാസത്തിലെ കണ്ണിമാങ്ങയാണ്.
'മേലെ പടിഞ്ഞാറേ സൂര്യൻ ,താനെ മറയുന്ന സൂര്യൻ എന്ന ഗാനം മണിയുടെ അവസാനം പാടിയ ഗാനമാണെന്നും ഇതിൽ തന്നെ മണി മരണത്തെ കുറിച്ചും പ്രസ്താവിക്കുന്നു എന്നൊക്കയാണ് പാട്ടിനൊപ്പം പ്രചാരണം നടക്കുന്നത്. ഈ ഗാനത്തിൽ ആരെയും അതിരുകടന്നു വിശ്വസിക്കാൻ പാടില്ലായെന്നും പാട്ടിന്റെ ഒരിടത്ത് മണി പറയാതെ പറയുന്നു. എന്നാൽ മണി എട്ടു വർഷം മുൻപ് പാടിയ പാട്ട് എങ്ങനെ മണിയുടെ അവസാന ഗാനമാകുമെന്ന് കലാഭവൻ മണിയുടെ അടുത്ത വൃത്തങ്ങൾ ചോദിക്കുന്നതു. ഒപ്പം മണിയുടെ മരണം സുഹൃത്ത്ബന്ധങ്ങളിൽ മണിക്ക് കിട്ടിയ തിരച്ചടി മനസില്ലാക്കി മണി ജീവൻ വേണ്ടിഞ്ഞതാവാം എന്നുള്ള പ്രചാരണം ശക്തിപെടുത്താനുള്ള ചിലരുടെ തന്ത്രമാണ് ഈ പാട്ടു കലാഭവൻ മണിയുടെ അവസാന ഗാനമെന്നു പറഞ്ഞു വൈറലാകുന്നതെന്നും സംശയം ഉയരുന്നുണ്ട്.
അക്രമരാഷ്ട്രീയത്തിനെതിരായ സന്ദേശം പകരുന്ന ഗാനത്തിലെ പല വരികളും ഏറെ ഹൃദയസ്പർശിയായാണ് മണി പാടിയിരിക്കുന്നത്. വീടിനും നാടിനും സൂര്യതേജസായി നിലകൊണ്ട ഒരാൾ ഒടുവിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി മാറുന്നതാണ് പാട്ടിന്റെ ഉള്ളടക്കം. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജനിച്ചുവളരുകയും രാഷ്ട്രീയ പ്രവർത്തകനായി മാറുകയും ചെയ്യുന്നയാൾ കൊലക്കത്തിക്ക് ഇരയാകുന്നത് നൊമ്പരമുണർത്തുന്ന വരികളിലൂടെ മണി പാടുന്നു. ഓർമകൾ പോയ്മറഞ്ഞു, പാട്ടുകൾ നിന്നു... എന്ന വരികളോടെയാണ് ആറര മിനിറ്റ് നീളുന്ന പാട്ട് അവസാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍