സൗന്ദര്യത്തിന്റെ കാര്യം വരുമ്പോൾ മലയാളിക്കു പണം പ്രശ്‌നമല്ല; പക്ഷേ വാങ്ങിക്കൂട്ടുന്നതിൽ പലതും വ്യാജ ഉത്പന്നങ്ങൾ; കാൽ നൂറ്റാണ്ടിനിടെ സൗന്ദര്യസങ്കൽപ്പത്തിൽ വന്നത് അടിമുടി മാറ്റം; മലയാളിയുടെ സൗന്ദര്യ സങ്കല്പങ്ങൾക്കു ശാസ്ത്രീയമാനം നല്കിയ അനിൽ മനസു തുറക്കുന്നു
അർജുൻ സി വനജ്
കൊച്ചി:ചാന്തും കൺമഷിയും മാത്രം സൗന്ദര്യവർദ്ധനവിനായി ഉപയോഗിച്ച കാലത്തിൽ നിന്ന് ഹൈടെക്ക് മേക്കപ്പിലേക്കുള്ള ദുരത്തിന്റെ അനുഭവങ്ങളാണ് എറണാകുളം സ്വദേശി അനിലിന് പറയാനുള്ളത്. കേരളത്തിന്റെ സൗന്ദര്യവർദ്ധക സങ്കൾപ്പങ്ങൾക്ക് ശാസ്ത്രീയ അവബോധം നൽകിയ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇരുപത്തിയഞ്ച് വയസ്സ് പൂർത്തിയായി. ഇതിനിടെ കേരളത്തിലുടനീളം 40,000 ത്തോളം ബ്യൂട്ടീഷ്യന്മാരെ സൃഷ്ടിക്കാനും, 13,000 ത്തോളം ബ്യൂട്ടി പാർലറുകൾ ആരംഭിക്കുന്നതിന് വേണ്ട സഹായം ചെയ്ത് നൽകാനും ഈ കോഴിക്കോട്കാരന് കഴിഞ്ഞു. മേക്കപ്പ സാമഗ്രികളുടെ വിൽപ്പനാ രംഗത്തും മേക്കപ്പിംങ് രംഗത്തും രണ്ടര പതിറ്റാണ്ടിന്റെ അനുഭവമുള്ള അനിലിന് പറയാനുള്ളത് ഒന്നുമാത്രമാണ്, ഈ രംഗത്തെ കള്ളനാണയങ്ങളെ ജനം തിരിച്ചറിയണമെന്ന്.
മേക്കപ്പ് 25 വർഷത്തിന് മുമ്പും, ഇന്നും
മേക്കപ്പ് ചെയ്യുന്ന രീതികൾക്കും മെറ്റീരിയലുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും കഴിഞ്ഞ 25 വർഷത്തിനിടെ വലിയ മാറ്റമാണ് സംഭവിച്ചത്. അന്നത്തെ കാലങ്ങളിൽ 100 കല്ല്യാണ വീടുകൾ എടുത്താൽ പത്തോ പതിനഞ്ചോ വീടുകളിലായിരുന്നു കല്ല്യാണപെണ്ണിന് മേക്കപ്പ് ചെയ്യുക. ബ്യൂട്ടിഷ്യൻ വന്ന് മേക്കപ്പ് ചെയ്യുക എന്നത് വലിയ സംഭവമായിട്ടായിരുന്നു അന്ന് പലരും കണ്ടിരുന്നത്. മാത്രമല്ല, ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച് പണി ചെയ്യുന്നവർ ആയിരത്തിന് താഴെമാത്രമായിരുന്നു. ഒരു ബസിൽ കയറികഴിഞ്ഞാൽ പുരികം ത്രഡ് ചെയ്ത സ്ത്രീകളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ത്രഡ് ചെയ്യാത്തവരുടെ എണ്ണം വിരലിലെണ്ണാവുന്നതിലേക്ക് ചുരുങ്ങി. ഇത് കാലഘട്ടത്തിന്റെ മാറ്റമാണ്. 2000 ശതമാനത്തിന്റെ മാറ്റം ഈ രംഗത്ത് ഉണ്ടായെന്നാണ് കണകാക്കുന്നത്. ബ്യൂട്ടിപാർലറുകളുടെ എണ്ണം 48,000 ത്തോളമായി. ഇത് കൂടാതെ സ്വന്തമായിട്ട് ആക്ടീവ ബൈക്കിൽ പോയി വർക്ക് ചെയ്യുന്നവർ 20,000 ത്തോളം ഉണ്ടാകും. മുഴുവൻ വർക്കുകളും ചെയ്യാതെ സീരിയൽ-സിനിമ-ഡാൻസ് വർക്കുകൾ മാത്രം ചെയ്യുന്ന മേക്കപ്പ്മാന്മാർ 20,000 ത്തോളവും. ഉദ്ദേശം ഒരു ലക്ഷത്തോളം പേർ ഈ തൊഴിലുമായി മുന്നോട് പോകുന്നു. അനിൽ പറയുന്നു.
25 വർഷങ്ങൾക്ക് മുമ്പ്, ചാന്ത്, കൺമഷി, ഫൗണ്ടേഷൻ ഉണ്ടെങ്കിൽ അത്, പിന്നെ ഒരു ഐ ബ്രോ പെൻസിലും ഉപയോഗിച്ചായിരുന്നു മേക്കപ്പ്. പക്ഷെ ആ രീതികളെല്ലാം ഇന്ന് മാറി, വാട്ടർപ്രൂഫ്, ലാമിനേഷൻ മേക്കപ്പ്, സിറം മേക്കപ്പ് എന്നിങ്ങനെ വിവിധ രീതികൾ അവലംമ്പിച്ച് വരുന്നുണ്ട്. കൈ കൊണ്ട് മേക്കപ്പ് ചെയ്യുന്ന രീതി മാറി, എയർ ബ്രഷ് മേക്കപ്പിലേക്ക് കേരളത്തിലെ ബ്യൂട്ടീഷ്യൻസ് കടന്നു. എങ്ങനെ മുടിയെ ഭംഗിയാക്കാം, ഓർണമെന്റ്സ് എങ്ങനെ ചെയ്യാം, എത്രകണ്ട് നല്ല രീതിയിൽ വസ്ത്രങ്ങൾ ധരിക്കാം, ഫോട്ടായ്ക്ക് എങ്ങനെ പോസ് ചെയ്യണം, എങ്ങനെ ചിരിക്കണം, നടക്കണം എന്നൊക്കെ നിർദ്ദേശിക്കുന്ന ആളുകളായി മാറി ബ്യൂട്ടിഷ്യൻസ്. ഇത് നല്ല മാറ്റമാണ് അനിൽ വിശദീകരിക്കുന്നു.
മുമ്പ് ഹെയർ കട്ട് ചെയ്യുന്നവർ കുറവായിരുന്നു. ഇന്ന് അതും മാറി, നീളൻ മുടിയുള്ളവർക്ക് ചുരുണ്ട മുടികൾ വേണം. ചുരുണ്ടവർ നീളൻ മുടികളാക്കും. മുടികൾക്കും മേക്കപ്പുണ്ട്. സ്ട്രെറ്റനിങ്, റീബോണ്ടിങ്,വോളിയം ബേസിങ്, ബൗൺസിങ്,റിലാക്സിങ്, കരാറ്റിൻ ട്രീറ്റ്മെന്റ് വരെ എത്തി. പണ്ടൊക്കെ സിനിമയിൽ അഭിനയിക്കുന്നവർ ഒരു പെട്ടിയുടെ മുകളിൽ മുടി വച്ച് അയൺബോക്സ് കൊണ്ട് മുടി സ്ട്രെയിറ്റൻ ചെയ്യുന്ന രീതിയായിരുന്നു. ഇന്ന് അതൊക്കെ മാറി, പെർമനന്റ് സ്ട്രെയിറ്റിനിഗിലേക്കും, പെർമനന്റ് കളറിംഗിലേക്കും കാര്യങ്ങളെത്തി. ബ്യൂട്ടീഷ്യൻ രംഗം സമരത്തിലേക്ക് പോയാൽ കട്ടപുരികവുമായി കൂറേ പെണ്ണൂങ്ങൾ നടക്കേണ്ടി വരും. കല്ല്യാണ പെൺകുട്ടികൾ സൗന്ദര്യം കുറഞ്ഞവരാകും. ഒരാൾക്ക് സ്വന്തമായി സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയുന്നതിലും അധികം ഈ മേഖലയിലുള്ളവർക്ക് ചെയ്യാൻ കഴിയുമെന്ന് ബ്യൂട്ടീഷ്യൻസ് തെളിയിച്ചു.
40,000 ത്തോളം പേരെ പുത്തൻ രീതികൾ പഠിപ്പിച്ചു
ബ്യൂട്ടീഷ്യൻസിനെ പുതിയ രീതികൾ പഠിപ്പിക്കാനാണ് സിറ്റി കളക്ഷൻസ് കേരളത്തിലുടനീളം വിവിധ സംഘടനകളുമായി സഹകരിച്ച് 1000 ത്തിലധികം ക്ലാസ്സുകൾ സംഘടിപ്പിച്ചത്. ഓരോ ക്ലാസ്സുകളിലും വലിയ ആവേശത്തോടെയാണ് സ്ത്രീകൾ പങ്കെടുക്കുന്നത്. 20 ശതമാനത്തിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നമാണ് അമിതമായ രോമ വളർച്ച. ഇതിന് ലേസർ ട്രീറ്റ്മെന്റാണ് ഏറ്റവും ബെറ്റർ. അത് ഞങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു. നിങ്ങളുടെ ചർമ്മം ഉണങ്ങിയതാണ്, നിങ്ങളുടെ ചർമ്മം ചുളിവുകൾ വീണിരിക്കുന്നു, കരിവാളിപ്പ് വന്നിരിക്കുന്നു, മുഖക്കുരു വന്നിരിക്കുന്നു, കണ്ണിന് താഴെ കറുപ്പ് വന്നിരിക്കുന്നു, നിങ്ങളുടെ ചർമ്മത്തിന് അലർജിയുണ്ട. നിങ്ങളുടെ മുഖം വെളുപ്പിക്കണോ എന്ന് ചോദിക്കുന്ന നിലയിലേക്ക് കേരളത്തിലെ ബ്യൂട്ടീഷ്യന്മാർ മാറി. പ്രശ്നങ്ങൾക്കനുസരിച്ച് ബ്യൂട്ടീഷ്യൻ ട്രീറ്റ്മെന്റ് കൊടുത്തുതുടങ്ങി. അതാണ് പഴയകാലത്തുനിന്നുണ്ടായ പ്രധാന മാറ്റം. ഈ മാറ്റം ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്.
ശാസ്ത്രീയമായി പഠിച്ച ബ്യൂട്ടീഷ്യന് ഒരാളുടെ മുടിയിൽ തൊട്ടാൽ തന്നെ മനസിലാകും, എന്താണ് ട്രീറ്റ്മെന്റ് വേണ്ടതെന്ന്. ചുണ്ടുകളുടെ നിറം സ്ഥിരമായി മാറ്റാം, നല്ല പുരികം ഇല്ലാത്തവർക്ക് സ്ഥിരമായുള്ള പുരികം ചെയ്യാം. ബോഡിയിൽ സ്നേഹിക്കുന്ന പെണ്ണിന്റേയോ ചെക്കന്റേയോ ടാറ്റുകൾ പോലും ചെയ്യാനുള്ള സംവിധാനം ഇന്ന് ബ്യൂട്ടീപാർലറുകളിൽ ഉണ്ട്. അരിമ്പാറ ഉണ്ടെങ്കിൽ അത് മാറ്റാൻ അഞ്ച് മിനുട്ട് മാത്രമാണ് വേണ്ടത്. ആബേൽ റോബിൻ, കവിത, രാജശ്രീ, മിനി തുടങ്ങി കേരളത്തിൽ അറിയപ്പെടുന്ന ബ്യൂട്ടീഷ്യൻ ട്രെയിനേഴ്സാണ് കേരളത്തിലുടനീളം എല്ലാ ചൊവ്വാഴ്ചകളിലും സിറ്റികളക്ഷൻസുമായി ചേർന്ന് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.
13,000 ത്തോളം പാർലറുകൾ ആരംഭിച്ചു നൽകി
ഒരു കാലത്ത് മറുനാടൻ മലയാളികളായി വിദേശ രാജ്യങ്ങളിൽ പോയി നല്ല സമ്പാദ്യം ആയി വന്നാൽ കേരളത്തിൽ തുടങ്ങാൻ പറ്റുന്ന ഏറ്റവും നല്ല തൊഴിൽ ബ്യൂട്ടി പാർലറുകൾ തന്നെയാണ്. തിരിച്ച് വരുന്ന ആളുകൾക്ക് രണ്ടോ മൂന്നോ ലക്ഷം രൂപയുണ്ടെങ്കിൽ മികച്ച ഒരു പാർലർ ആരംഭിക്കാം. അതിന് വേണ്ട എല്ലാ സഹായങ്ങളും സിറ്റി കളക്ഷൻസിന്റെ പേരിൽ ചെയ്ത് വരുന്നുണ്ട്. എവിടെ തുടങ്ങണം, ഇന്റീരിയൽ ഡിസൈൻ എങ്ങനെ ചെയ്യണം, എന്തൊക്കെ സാധനമാഗ്രികൾ അവിടെ വേണം എന്ന തുടങ്ങി ഉദ്ഘാടനം വരെ പൂർണ്ണമായും പുതിയ സംരഭകരെ സഹായിച്ചു വരുകയാണ്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ 13,000 ത്തോളം ബ്യൂട്ടി പാർലറുകൾ ആരംഭിക്കാൻ ഞങ്ങൾ നേരിട്ട് സഹായം ചെയ്യാനായി. ആർക്കെങ്കിലും ഇനിയും താൽപര്യമുണ്ടെങ്കിൽ അതിന് വേണ്ട എല്ലാ സഹായവും(സൗജന്യ ട്രെയിനിംങ് ഉൾപ്പടെ) ഇനിയും സിറ്റി കളക്ഷൻസ് നൽകുന്നതായിരിക്കും. അനിൽ പറയുന്നു.
സൗജന്യമായി പഠിപ്പിക്കുമ്പോൾ ശത്രുക്കൾ വർദ്ധിക്കില്ലേ..?
പരസ്യത്തിന് വൻ തുക ചെലവിട്ട് നടത്തുന്ന സ്ഥാപനങ്ങൾ മൂന്ന് മാസത്തെ കോഴ്സിന് 40,000 രൂപ മുതൽ മുകളിലോട്ടാണ് വാങ്ങുന്നത്. എന്നാൽ ഞങ്ങൾ സൗജന്യമായി പഠിപ്പിക്കുമ്പോൾ സിറ്റികളക്ഷൻസിനും തനിക്കും ശത്രുക്കൾ ധാരാളം ഉണ്ടാകുന്നുണ്ട്. ബ്യൂട്ടീഷ്യൻസിന് മികച്ച ലാഭം ലഭിക്കാൻ വൻകിട കമ്പനികളുമായി വിലപേശുമ്പോൾ, അവരും സിറ്റികളക്ഷൻസിന്റെ ശത്രു ആകാറുണ്ട്. എതിർത്ത് നിന്നവർ പലരും ഇപ്പോൾ കൂടെ വരാൻ തുടങ്ങിയിട്ടുണ്ട്്. അതാണ് ഏറ്റവും വലിയ സന്തോഷം. അനിൽ പറയുന്നു.
സൗന്ദര്യത്തിന് മുന്നിൽ ജനത്തിന് പണം വിഷയമല്ല
ഇന്നത്തെക്കാലത്ത് സൗന്ദര്യം വർദ്ധിപ്പിക്കാനായി എത്രതുകയും ചെലവിടാൻ ആളുകൾ തയ്യാറാണ്. നല്ല ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ ഇതിനായി ഉപയോഗിക്കണം എന്നത് മാത്രമാണ് അവരുടെ ആവശ്യം. ഒരു കല്ല്യാണ പെണ്ണിനെ ഒരുക്കുമ്പോൾ ഒരു ലക്ഷം വരെ ബില്ല് ആകുന്നു. കാരണം, കാൽ നഖം മുതൽ തലയോട്ടി വരെ വൃത്തിയാക്കിയാണ് കതിർ മണ്ഡപത്തിലേക്ക് ഒരു പെൺകുട്ടിയെ ബ്യൂട്ടിഷ്യൻ കയറ്റുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ വിവാഹത്തിന്റെ ആഴ്ചകൾക്ക് മുന്നേ തന്നെ ആരംഭിക്കും. ബ്യൂട്ടീഷ്യൻസിന് അടുത്ത് ചെന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ അവരും ഇഷ്ടപ്പെടുന്നു. അവിടെ പണം നോക്കുന്നില്ല.
ഉപയോഗം കൃത്യമല്ലെങ്കിൽ ഗുണം ദോഷമാകും..
മേക്കപ്പ് സാമഗ്രികളുടെ ഉപയോഗം കൃത്യമല്ലെങ്കിൽ ഗുണത്തേക്കളേറെ ദോഷമാണ് ഉണ്ടാവുക. ഉദാഹരണത്തിന് ഫേഷ്യൽ ചെയ്യുന്നതിനിടയിൽ, ബ്ലീച്ച് ചെയ്യുന്നു. കൃത്യമായി ചെയ്തില്ലെങ്കിൽ വല്ലാതെ ഫേസ് ഡ്രൈ ആകും. കമ്പനികൾ നിർമ്മാണം നിർത്തിയ പല ഉൽപ്പന്നങ്ങളും ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ബ്യൂട്ടിപാർലറുകളിൽ ചെന്ന് കണ്ണിന് മുകളിൽ പഞ്ഞിയും വച്ച് ഫേഷ്യൽ ചെയ്യാൻ കിടക്കുന്നതിന് മുമ്പ് അവിടെ ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരവും കൂടി പരിശോധിക്കാൻ ഗുണഭോക്താക്കൾ തയ്യാറാവണം. കൂണുപോലെ മുളയ്ക്കുന്ന പാർലറുകളിലെല്ലാം എക്സ്പീര്യൻസ് ഉള്ളവരാണോ എന്ന് പരിശോധിക്കാൻ സർക്കാർ അതോരിറ്റികൾ തയ്യാറാവണം. എങ്കിൽ മാത്രമേ, ഗുണത്തിനേക്കാളേറെ ദോഷം ചെയ്യുന്ന ഇപ്പോഴത്തെ നില അവസാനിക്കു...
പ്രൈവറ്റ് ഏജൻസികൾക്ക് എക്സ്പീര്യൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള അനുവാദം നൽകിയത് സർക്കാർ പുനപരിശോധിക്കണം. ഒരു ബ്യൂട്ടിപാർലറുകളെ ക്ലാസ്സിഫൈ ചെയ്യാൻ സർക്കാർ തയ്യാറാവണം. ഇപ്പോൾ ബ്യൂട്ടിപാർലറുകൾ നല്ലതാണോ എന്ന് നാട്ടുകാരാണ് ലൈസൻസ് കൊടുക്കുന്നത്. പുരികം ത്രഡ് ചെയ്യുമ്പോൾ അൽപം ഒന്ന് കയറിപോയാൽ, ആ ബ്യൂട്ടിപാർലർ മോശമാണ്. വിവാഹത്തിന് ഒരുക്കുമ്പോൾ എന്തെങ്കിലും തെറ്റ് വന്നാൽ ഉപയോഗിച്ച സാമഗ്രികളെ കുറ്റം പറയുന്നു. ആ സാമഗ്രികൾ വാങ്ങിയ ഷോപ്പുകളെ കുറ്റം പറയുന്നു. മറിച്ച് അവർക്ക് കൃത്യമായി പണി അറിയാത്തത് തുറന്ന് പറയില്ല. മൂന്നും ആറും മാസം എക്സ്പീര്യൻസ് ആകുമ്പോൾ തന്നെ ബ്യൂട്ടിഷ്യൻസുകൾ, മാലയോ വളയോ പണയം വച്ച് സ്വന്തമായി ബ്യൂട്ടിപാർലറുകൾ ആരംഭിക്കുന്നു. അതാണ് ഈ രംഗത്തെ ദോഷങ്ങളുടെ പ്രധാനകാരണം. ഹെൽത്ത് വകുപ്പിൽ നിന്നടക്കം കൃത്യമായ പരിശോധന നടത്തണം. അതിനാൽ ഉടനെതന്നെ ഈ രംഗത്തെ ക്ലാസ്സിഫൈ ചെയ്യാൻ സർക്കാർ തയ്യാറാവണം.
ബില്ല് ലഭിക്കാത്ത എല്ലാ ഉൽപ്പന്നങ്ങളേയും വ്യാജനായി കണക്കാക്കാം
48,000 ബ്യൂട്ടി പാർലർ കേരളത്തിൽ ഉണ്ടെങ്കിൽ അതനുസരിച്ചുള്ള നികുതി സർക്കാരിലേക്ക് എത്തുന്നില്ല. കാരണം ടിൻ നമ്പർ ഉള്ള ബില്ലുള്ള മേക്കപ്പ് സാമഗ്രികളല്ല, ഭൂരിഭാഗവും വാങ്ങുന്നത് കേരളത്തിൽ നിന്നടക്കം നിർമ്മിക്കുന്ന വ്യാജ ഉൽപ്പനങ്ങളാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ബ്യൂട്ടി പാർലറുകളും എവിടെ നിന്നാണ് മേക്കപ്പ് സാമഗ്രികൾ വാങ്ങുന്നതെന്ന് പരിശോധിച്ചാൽ, സർക്കാരിന് ടാക്സ് ഇനത്തിൽ ഈ രംഗത്ത് വരുന്ന നഷ്ടം നികത്താം. ഒരു ദിവസം ശരാശരി ഒരു കോടി രൂപയുടെ നികുതി നഷ്ടമാണ് ഈ ഇനത്തിൽ സർക്കാരിന് ഉണ്ടാവുന്നത്. അനിൽ പറഞ്ഞ് നിർത്തി..
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍