10,000രൂപ കാർഷിക ലോൺ എടുത്ത കർഷകനെ വീട്ടിൽ നിന്നോടിക്കാൻ നിയമമുള്ള രാജ്യത്ത് കോടീശ്വരന്മാർ അനായാസം രക്ഷപ്പെടുന്നത് എങ്ങനെ...? മൂന്നു വർഷം കൊണ്ട് ബാങ്കുകൾ എഴുതി തള്ളിയത് 1.14 ലക്ഷം കോടിയുടെ ലോണുകൾ; ആനുകൂല്യങ്ങൾ എല്ലാം അതിസമ്പന്നന്മാർക്ക്
ഒരു കൃഷി ആരംഭിക്കാനോ നിലമൊരുക്കാനോ കൈവശമുള്ള അഞ്ചോ പത്തോ സെന്റ് പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും 10,000ഓ 20,000 ഓ രൂപ കടം വാങ്ങുന്ന കർഷകന് കാലാവധിക്കുള്ളിൽ തുകയും പലിശയും തിരിച്ചടയ്ക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പണയപ്പെടുത്തിയ വീടും സ്ഥലവും എപ്പോൾ ബാങ്ക് ജപ്തി ചെയ്തുവെന്ന് ചോദിച്ചാൽ മതി. പാവപ്പെട്ട കർഷകരോടുള്ള ബാങ്കുകളുടെ സമീപനം ഇങ്ങനെയായിരിക്കെ രാജ്യത്തെ കോടീശ്വരന്മാർ കടമെടുക്കുകയാണെങ്കിൽ അവരെ ഒരു ബാങ്കും തൊടാൻ ധൈര്യപ്പെടില്ലെന്ന അവസ്ഥയാണിന്നുള്ളത്. അവർ ഇത്തരം ജപ്തി നടപടികളിൽ നിന്ന് അനായാസം രക്ഷപ്പെടുുകയും അവരുടെ വായ്പകൾ വരെ എഴുത്തിത്തള്ളുന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് സാമ്പത്തകി വർഷത്തിനിടെ ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത് മൊത്തം 1.14 ലക്ഷം കോടി രൂപയുടെ ലോണാണ്. ഇതിന്റെ ആനുകൂല്യം മുഴുവൻ ലഭ്യമായിരിക്കുന്നത് അതിസമ്പന്നന്മാർക്ക് മാത്രമാണ് താനും.
2013നും 2015നും ഇടയിലുള്ള സാമ്പത്തിക വർഷങ്ങൾക്കിടെയാണ് രാജ്യത്തെ ബാങ്കുകൾ ഇത്രയും തുക ലോൺ വകയിൽ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത്. അതിന് മുമ്പുള്ള ഒമ്പത് വർഷത്തിനിടെ ഈ വകയിൽ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്ന തുകയേക്കാൾ എത്രയോ അധികമാണിത്. ഇതു സംബന്ധിച്ച വിവരങ്ങൾ അറിയാനായി ദി ഇന്ത്യൻ എക്സ്പ്രസ് വിവരാവകാശ നിയമപ്രകാരം(ആർടിഐ) ഒരു ഹരജി ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2012ൽ മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 15,551 കോടി രൂപയുടെ ബാഡ് ഡെബ്റ്റ് ഉണ്ടെന്നായിരുന്നു ഇതിന്റെ ഭാഗമായി ആർബിഐ വെളിപ്പെടുത്തിയിരുന്നത്.എന്നാൽ 2015 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് മൂന്നിരട്ടിയിലധികം ഉയരുകയും 52,542 കോടി രൂപയായി വർധിക്കുകയും ചെയ്തിരുന്നു.
അതിസമ്പന്നരായ വ്യക്തികളും കമ്പനികളും ചേർന്ന് തിരിച്ചടയ്ക്കാൻ വീഴ്ച വരുത്തിയ തുക ഇതിൽ 100 കോടിയോളം വരുമെന്നും ഇവ എഴുതിത്ത്ത്ത്തള്ളിയിട്ടുണ്ടെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇക്യുറ്റി കാപിറ്റൽ, മറ്റ് മാനദണ്ഡങ്ങൾ എന്നിവയിലൂടെ സർക്കാർ പൊതുമേഖലാ ബാങ്കുകളെ താങ്ങിനിർത്തുന്നുണ്ടെങ്കിലും 2004നും 2015നും ഇടയിൽ ഈ ബാങ്കുകളിൽ നിന്ന് എഴുതിത്ത്ത്ത്തള്ളിയിരിക്കുന്ന ലോണുകൾ 2.11 ലക്ഷം കോടിയാണെന്നറിയുമ്പോൾ ആരും ഞെട്ടിപ്പോകുമെന്നുറപ്പാണ്. ഇതിൽ പകുതിയും അതായത് 1,14,182 കോടി രൂപയും എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത് 2013നും 2015നും ഇടയിലുള്ള കാലത്താണ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും മാത്രമാണ് ബാഡ് ഡെബ്റ്റ് തീരെ ഇല്ലാത്ത ബാങ്കുകളെന്നും റിപ്പോർട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ ബാഡ് ഡെബ്റ്റിൽ 2004നും 2012നും ഇടയിൽ നാല് ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. എന്നാൽ 2013 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷങ്ങൾക്കിടയിൽ അതിൽ 60 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.2004നിടയിൽ വെറും നാല് പ്രാവശ്യമാണ് ബാഡ് ഡെബ്റ്റുകൾ ഇല്ലാതായതെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2011ലാണ് ഏറ്റവും അവസാനം ഇത് സംഭവിച്ചിരുന്നത്.വീട്ടാത്ത കടങ്ങൾ എഴുതിത്ത്ത്ത്തള്ളുന്ന കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്കാണ് മുന്നിലുള്ളതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.
2013മുതൽ 2015 വരെയുള്ള കാലത്തിനിടെ ഇതിന്റെ ബാഡ് ഡെബ്റ്റിൽ നാലിരട്ടി വർധനവാണുണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതായത് 2013ലെ 5,594 കോടി രൂപയിൽ നിന്നും 2015 ആകുമ്പോഴേക്കും ഇത് 21,313 കോടി രൂപയായാണ് കുതിച്ചുയർന്നിരിക്കുന്നത്.2015ൽ എല്ലാ ബാങ്കുകളും ചേർന്ന് എഴുതിത്ത്ത്ത്തള്ളിയ തുകയുടെ 40 ശതമാനവും സ്റ്റേറ്റ് ബാങ്കാണ് എഴുതിത്ത്ത്ത്തളഌയിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.2014ൽ മൊത്തം ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയ തുകയുടെ 38 ശതമാനവും എസ്ബിഐയായിരുന്നു തള്ളിയത്.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് എഴുതിത്ത്ത്ത്തള്ളുന്ന ലോണുകളും വർധിച്ച് വരുകയാണെന്ന് കാണാം. 2013നും 2014നും ഇടയിൽ ഇതുമായി ബന്ധപ്പെട്ട തുകയിൽ 95 ശതമാനമായിരുന്നു വർധനവുണ്ടായിരുന്നതെങ്കിൽ 2014നും 2015നും ഇടയിൽ ഇത് 238 ശതമാനമായാണ് വർധിച്ചത്. അതായത് 2014ൽ ബാങ്ക് 1947 കോടി രൂപ എഴുതിത്ത്ത്ത്തള്ളിയെങ്കിൽ 2015ൽ ഇത് 6587 കോടി രൂപയായാണ് വർധിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ആരോഗ്യത്തെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സ്വത്തുക്കൾ പണയപ്പെടുത്തി ലോണെടുത്തുവരെ പ്രസ്തുത സ്വത്തിൽ നിന്നും കുടിയിറക്കി അത് ജപ്തി ചെയ്ത് പണമീടാക്കാൻ ബാങ്കുകൾക്ക് അധികാരമേകുന്ന ശക്തമായ നിയമങ്ങൾ ഇവിടെ നിലനിൽക്കവെയാണ് നിരവധി കോടീശ്വരന്മാർ ലോണടയ്ക്കാതെ എഴുതിത്ത്ത്ത്തള്ളൽ ആനുകൂല്യങ്ങൾ ചൂഷണം ചെയ്യുന്നതെന്നതാണ് ദുഃഖകരമായ വസ്തുത. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവർക്ക് നേരെ മാത്രമേ ബാങ്കുകൾ പ്രയോഗിക്കാൻ ധൈര്യപ്പെടുന്നുള്ളുവെന്നതാണ് ദൗർഭാഗ്യകരമായ സത്യം. 2002ലെ ദി സെക്യൂറൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് ( SARFAESI Act ) പ്രകാരം ലോണിന് സെക്യൂരിറ്റിയായി വച്ച സ്വത്തുക്കൾ പിടിച്ചെടുക്കാനും വിൽക്കാനും ബാങ്കുകൾക്ക് അധികാരമുണ്ട്.
അതായത് കോടതിയിലോ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലി(ഡിആർടി)ലോ കേസ് ഫയൽ ചെയ്യാതെ ബാങ്കുകൾക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്.2014ൽ ഹർഷ് ഗോവർധൻ സോൻഡാഗറും ഇന്റർനാഷണൽ അസെറ്റ്സ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയനുസരിച്ച് അതായത് എസ് സി 1അനുസരിച്ച് പ്രോപ്പർട്ടിയിലുള്ള കുടിയാന്മാരെ കുടിയൊഴിപ്പിച്ചും വസ്തു വിൽക്കാൻ ബാങ്കുകൾക്ക് അധികാരമേകുന്നുണ്ട്.എന്നാൽ നിയമത്തിലെ പലവിധ പഴുതുകൾ ഉപയോഗിച്ച് പണക്കാരും വൻകിട കമ്പനികളും ലോൺ തിരിച്ചടയ്ക്കാതെ എഴുതിത്ത്ത്ത്തള്ളൽ ആനുകൂല്യം ചൂഷണംചെയ്ത് കോടിക്കണക്കിന് രൂപ പോക്കറ്റിലാക്കുകയാണ് ചെയ്യുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍