വാക്കു പാലിക്കാൻ ഒരുങ്ങി നരേന്ദ്ര മോദി; സ്വിസ് ബാങ്കിലെ കള്ളപ്പണം 2017ൽ ഇന്ത്യയിലേക്ക്! ഇടപാടുകാരുടെ വിവരങ്ങൾ ബാങ്കുകൾക്ക് ഇനി രഹസ്യമാക്കാനാകില്ല ; കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് ജി 20 ഉച്ചകോടിയിൽ പുതുജീവൻ
കെയൺസ് ; കള്ളപ്പണം രാജ്യത്ത് തിരിച്ചു കൊണ്ടുവരുമെന്നതായിരുന്നു മോദി സർക്കാരിന്റെ ആദ്യ പ്രഖ്യാപനം. ആ ലക്ഷ്യത്തിലേക്ക് മോദി സർക്കാർ കൂടുതൽ അടുക്കുന്നു. ഇനി സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിച്ച് നികുതി തട്ടിപ്പ് നടത്താമെന്ന് ആരും കരുതേണ്ട.
സ്വസ് ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. സ്വിറ്റ്സർലണ്ടിലെ പ്രാദേശിക നിയമങ്ങളുടെ പിൻബലത്തിൽ ഇന്ത്യയിലെ അഴിമതി പണം സ്വസ് ബാങ്കുകളിലേക്ക് ഒഴുകുക പതിവാണ്. ഇവ തിരിച്ചുപിടിച്ചാൽ തന്നെ ഇന്ത്യയ്ക്ക് വൻ സാമ്പത്തിക ശക്തിയായി മാറാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളും നയങ്ങളുമുയർത്തി കള്ളപ്പണക്കാരെ സഹായിക്കുന്ന ബാങ്കുകൾ ഇന്ത്യയുടെ നീക്കങ്ങൾക്ക് തടയിട്ടു. ഇതിനാണ് ജി20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ യോഗത്തിൽ അവസാനമാകുന്നത്.
ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ ഉച്ചകോടിയിൽ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങളും ഇടപാടുകളും രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെയുള്ള ഇന്ത്യയുടെ നീക്കം ഫലം കണ്ടു. എല്ലാ രാജ്യങ്ങളേയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നയരൂപീകരണത്തിന് ഉച്ചകോടിയിൽ ധാരണയായി. സ്വറ്റ്സർലണ്ട് പോലുള്ള രാജ്യങ്ങളും ഇതുമായി സഹകരിക്കും.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ജി 20. ഇവിടെയുണ്ടാകുന്ന തീരുമാനങ്ങൾ അന്തർദേശീയ നയമായി മാറുക സ്വാഭാവികമാണ്. ബാങ്കിങ്ങ് മേഖലയിലും നികുതി പിരിവിലും വലിയ മാറ്റമുണ്ടാക്കാവുന്ന പുതിയ നിർദ്ദേശങ്ങളും അതുകൊണ്ട് തന്നെ ലോകബാങ്കിന്റെ സഹായത്തോടെയും നിരീക്ഷണത്തിലും നടപ്പാക്കാനും കഴിയും.
ജി20 മുന്നോട്ട് വയ്ക്കുന്ന നയങ്ങളനുസരിച്ച് എല്ലാ ബാങ്കുകളും അവരുടെ ഇടപാടുകാരുടെ വിവരങ്ങളും പണമിടപാടും എല്ലാ വർഷവും വെളിപ്പെടുത്തണം. പണം എവിടെ നിന്ന് വരുന്നോ ആ രാജ്യങ്ങളെ അക്കാര്യം അറിയിക്കുകയും വേണം. ഇതിലൂടെ നികുതി വെട്ടിപ്പ് എന്ന ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങളിൽ പണം നിക്ഷേപമെന്ന തട്ടിപ്പിന് അവസാനമാകും. 2017 ഓടെ ബാങ്കിങ്ങ് മേഖലയിലെ പുതിയ നയം നടപ്പാക്കാനാണ് തീരുമാനം.
സ്വിറ്റ്സർലണ്ടിനൊപ്പം ബാങ്കിങ്ങ് വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്ന മൗറീഷ്യസും ലോകബാങ്കിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന പുതിയ ഉടമ്പടിയുടെ ഭാഗമാകും. 122 രാജ്യങ്ങൾ ഇതുമായി സഹകരിക്കുമെന്നാണ് ജി20 രാജ്യങ്ങളുടെ വിലയിരുത്തൽ. ഇന്ത്യ നടത്തിയ നീക്കങ്ങൾ തന്നെയാണ് ഇത്തരമൊരു ഉടമ്പടിയുടെ ആവശ്യകതയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇതിനൊപ്പം മറ്റൊരു വിജയവം ഉച്ചകോടിയിൽ ഇന്ത്യയ്ക്കുണ്ടായി. കള്ളപ്പണം തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കരുത്ത് പകരുന്നതാണ് ഇത്. 2017 മുതൽ ഉടമ്പടി നിലവിൽ വരും. അതിന് മുമ്പുള്ള നിക്ഷേപങ്ങളെ പറ്റിയും സുതാര്യത വേണമെന്ന് ഇന്ത്യ വാദിച്ചു. ഇതിന്റെ പ്രസക്തിയും ഉച്ചകോടി അംഗീകരിച്ചു. ഉടമ്പടി നിലവിൽ വരുന്നതിന് 5 വർഷം മുമ്പ് വരെയുള്ള ഇടപാട് വിവരങ്ങളും ബാങ്കുകൾ കൈമാറും. എന്നാൽ പരസ്യപ്പെടുത്തില്ല. അതായത് ഏതെങ്കിലും രാജ്യം അപേക്ഷ നൽകിയാൽ മാത്രമേ പഴയ ഇടപാട് വിവരങ്ങൾ ലഭിക്കൂ എന്ന് സാരം.
ഉടമ്പടിക്ക് മുൻകാല പ്രാബല്യമില്ലെങ്കിൽ കള്ളപ്പണം തിരിച്ചു പിടിക്കാൻ കഴയില്ലെന്നായിരുന്നു ഇന്ത്യൻ നിലപാട്. ജി20 യോഗ വിവരങ്ങൾ പുറത്തു വരുമ്പോൾ തന്നെ ഇടപാടുകാർക്ക് പണം പിൻവലിച്ച് അക്കൗണ്ടുകൾ റദ്ദാക്കാം. വിരവങ്ങൾ കൈമാറുന്നത് തടയാൻ കള്ളപ്പണക്കാർ ഈ കുറുക്കുവഴി ഉപയോഗിക്കുമെന്നായിരുന്നു ഇന്ത്യൻ വാദം. ഇതിലും ന്യായമുണ്ടെന്ന് കണ്ടെത്തിയാണ് അഞ്ച് കൊല്ലം എന്ന മുൻകാല്യപ്രാബല്യ വ്യവസ്ഥയ്ക്ക് ജി20 സമ്മതിച്ചത്.
ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം വിവധ ഇന്ത്യാക്കാർ സ്വിസ് അടക്കമുള്ള വിദേശ ബാങ്കുകളിൽ നടത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ പലവട്ടം ഇന്ത്യ ചോദിച്ചെങ്കിലും ലഭിച്ചില്ല. ജി20 ഉച്ചകോടിയുടെ തീരുമാന പ്രകാരം പ്രാദേശിക നിയമങ്ങളിൽ രാജ്യങ്ങൾ മാറ്റം വരുത്തും. ഇടപാടുകാരുടെ വിവരങ്ങൾ ബന്ധപ്പെട്ട രാജ്യങ്ങൾക്ക് നൽകുകയും ചെയ്യും. ഇതിലൂടെ വിദേശത്തെ കള്ളപ്പണം ഇന്ത്യയ്ക്ക് തിരിച്ചു പിടിക്കാം.
ഏതായാലും കള്ളപ്പണത്തിനെതിരെ ഇന്ത്യയുടെ നീക്കം വിജയിച്ചിരിക്കുന്നു. ലോക ബാങ്കിങ്ങ് ചരിത്രത്തിലെ സുപ്രധാന വഴിതിരിവാണ് ഇത്. ഇനി ആർക്കും സ്വന്തം രാജ്യത്തെ വഞ്ചിക്കുന്ന നികുതി വെട്ടിപ്പ് നടത്താനാകില്ല. ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങൾക്കും പട്ടിണിയും ദുരിതവും നിറഞ്ഞ അവികസിത രാജ്യങ്ങളുടേയും സാമ്പത്തിക സുസ്ഥിരതയ്ക്ക് ആശ്വാസം പകരുന്നതാണ് ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടിയിൽ നിന്നുവന്ന തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍