അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ പത്തിൽ കൂടുതൽ കൈവശം വച്ചാൽ തടവും പിഴയുമെന്ന കേന്ദ്ര ഓർഡിനൻസിൽ അവ്യക്തതകൾ; പ്രവാസികളെയും നോട്ട് ശേഖരണം ശീലമാക്കിയവർക്കും പണി കിട്ടും; അവധി കഴിഞ്ഞു മടങ്ങിയപ്പോൾ കൈയിൽ വച്ച പഴയ നോട്ടുകളുമായി നാട്ടിൽ ഇറങ്ങിയാൽ അറസ്റ്റു ചെയ്തു അകത്തിടുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാർച്ച് 31ന് ശേഷം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥയുള്ള ഓർഡിനൻസ് പ്രവാസികളേയും ബാധിക്കും. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് ശേഷം മാർച്ച് 31വരെ പഴയ നോട്ടുകൾ റിസർവ് ബാങ്കിന്റെ പ്രത്യേക ബ്രാഞ്ചുകളിൽ മാത്രം മാറ്റിയെടുക്കാം. അതിന് ശേഷവും അസാധുവാക്കിയ നോട്ട് ആരു കൈവശം വച്ചാലും ക്രിമനൽ കുറ്റമാകും. അതായത് മാർച്ച് 31 ശേഷം അസാധു നോട്ടുമായി പ്രവാസി വിമാനമിറങ്ങിയാലും പിടിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടുവെന്നാണ് സൂചന.
അസാധുവാക്കിയത് അയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ്. ഇതിൽ ഏത് നോട്ടിന്റേയും പത്തെണ്ണം കൈവശം വച്ചാലും അത് കുറ്റകരമാകും വിധമാണ് ഓർഡിനനൻസ്. അതായത് 500 രൂപയുടെ പത്ത് എന്ന കണക്കിൽ അയ്യായിരവും 10000 രൂപയുടെ പത്തെന്ന കണക്കിൽ പതിനായിരം രൂപയും കൈവശം വച്ചാൽ പോലും ജയിലും പിഴയും ഉറപ്പാകും. പഴയ നോട്ടുകളുടെ രീതിയിൽ കള്ളപ്പണം പിടിച്ചെടുത്താൽ നടപടിയെടുക്കാനാണ് ഓർഡിനൻസ്. ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ തെറ്റായ വിവരങ്ങൾ നൽകി അസാധു കറൻസി റിസർവ് ബാങ്ക് ശാഖകളിൽ നിക്ഷേപിക്കുന്നവർക്കും പിഴയുണ്ടാകും. ബാങ്കുകളിൽ അസാധു കറൻസി നിക്ഷേപം സ്വീകരിക്കുന്നതു ഡിസംബർ 30ന് അവസാനിക്കും. അഥിന് ശേഷം സത്യവാങ്മൂലം സഹിതം ആർബിഐയിൽ നേരിട്ട് നിക്ഷേപം നടത്താം.
ഈ ഓർഡിനൻസ് വെട്ടിലാക്കുന്നത് പ്രവാസികളെയാണ്. പലരുടെ കൈയിലും പഴയ നോട്ടുകൾ ഉണ്ട്. നാട്ടിൽ നിന്ന് വിദേശത്തേക്ക് മടങ്ങുമ്പോൾ തിരിച്ചുവരുമ്പോഴുള്ള ആവശ്യത്തനായി കൈയിൽ കരുതിയതാണ്. അത് തിരിച്ചു കൊണ്ടു വാരൻ ശ്രമിച്ചാൽ പോലും മാർച്ച് 31ന് ശേഷം കുറ്റകരമാകും. മൂന്ന് വർഷത്തിലൊരിക്കലാണ് പല പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത്. നവംബർ എട്ടിനാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനമുണ്ടായത്. അതുകൊണ്ട് തന്നെ എല്ലാ പ്രവാസികളും മാർച്ച് 31ന് മുമ്പ് നാട്ടിലേക്ക് എത്തുകയുമില്ല. പുതിയ ഓർഡിനൻസ് വന്നതോടെ പ്രവാസികൾ പണം നൽകായിലും അതുമായി നാട്ടിലെത്താൻ സുഹൃത്തുക്കളും മറ്റും മടിക്കുകയും ചെയ്യും. ഫലത്തിൽ പഴയ നോട്ടുമായി വിദേശത്തുള്ള പ്രവാസികളിൽ ബഹുഭൂരിഭാഗത്തിനും അത് അവിടെ തന്നെ കത്തിച്ചു കളയേണ്ട അവസ്ഥ വരും. നിലവിലെ തീരുമാന പ്രകാരം മാർച്ച് 31ന് ശേഷം പഴയ കറൻസികൾ അംഗീകരിക്കേണ്ടെന്ന് തന്നെയാണ് മോദി സർക്കാരിന്റെ തീരുമാനം.
അസാധു നോട്ടുകൾ കൈവശം വച്ചാൽ നാല് വർഷം വരെ തടവിനുള്ള വ്യവസ്ഥയും ഉണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. രാഷ്ട്രപതി പ്രണബ് മുഖർജി ഓർഡിനൻസ് അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോഴേ വ്യവസ്ഥകൾ വ്യക്തമാകൂ. ഓർഡിനൻസ് ആറ് മാസത്തിനകം പാർലമെന്റിൽ ബില്ലായി അവതരിപ്പിച്ച് പാസാക്കണം. ബാങ്കുകളിലേക്ക് തിരിച്ചെത്താത്ത നോട്ടുകൾ സമ്പദ് വ്യവസ്ഥയിൽ നിന്ന് ഇല്ലാത്താക്കുന്നതിന് നിയമപരമായ പിൻബലം നൽകുന്നതാണ് റിസർവ് ബാങ്ക് നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസ്. നവംബർ എട്ടിന് ഒരു വിജ്ഞാപനത്തിലൂടെയാണ് നോട്ടുകൾ അസാധുവാക്കിയത്. ഇതിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമപിൻബലവും ഉറപ്പാക്കുത്. 1978ൽ മൊറാർജി ദേശായി സർക്കാർ 1,000, 5,000, 10,000 രൂപ നോട്ടുകൾ അസാധുവാക്കിയപ്പോഴും ഓർഡിനൻസ് ഇറക്കിയിരുന്നു.
മാർച്ച് 31ന് ശേഷം 10,000 രൂപയിൽ കൂടുതലുള്ള അസാധുവാക്കിയ നോട്ടുകൾ കൈവശം വച്ചാൽ 10,000 രൂപ മുതൽ 50,000രൂപ (അഞ്ച് മടങ്ങ് ) വരെ പിഴയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം ജനുവരി ഒന്ന് മുതൽ മാർച്ച് 31വരെ തെറ്റായ വിവരം നൽകി പഴയ നോട്ട് റിസർവ് ബാങ്കിൽ നിന്ന് മാറ്റിയെടുത്താൽ 5,000 രൂപയോ നിക്ഷേപിച്ച തുകയുടെ അഞ്ച് ഇരട്ടിയോ പിഴ ഈടാക്കും. തടവ് ശിക്ഷ കൂടിയുണ്ടെങ്കിൽ അത് ഗുരുതരമായ സ്ഥിതി വിശേഷമുണ്ടാക്കും. ഇക്കാര്യത്തിൽ ഓർഡിനൻസ് പുറത്തിറങ്ങുന്നത് മുമ്പ് ചില കൂടിയാലോചനകൾ കേന്ദ്രം നടത്തും. അതിന് ശേഷമേ അന്തിമ തീരുമാനം എടുക്കു. നോട്ട് സൂക്ഷിക്കുന്നത് ശീലമാക്കിയ നിരവധി പേരുണ്ട്. നാണയങ്ങളും പഴയ നോട്ടുകളും കളക്റ്റ് ചെയ്യുന്നവരാണ് അവർ. പുതിയ നിയമപ്രകാരം ഇത്തരക്കാർക്കും ശിക്ഷ കിട്ടും. അതുകൊണ്ട് തന്നെ നോട്ടിന്റെ എണ്ണത്തിന്റെ പരിധി കൂട്ടണമെന്ന ആവശ്യവും ശക്തമാണ്.
അതിനിടെ റദ്ദാക്കിയ 500, 1000 രൂപ നോട്ടുകൾ കൈവശംവെക്കുന്നവർക്ക് പിഴയും തടവ് ശിക്ഷയും നിർദ്ദേശിക്കുന്ന ഓർഡിനൻസ് നിയമവിരുദ്ധമാണെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. നോട്ട്പിൻവലിക്കൽ നടപ്പാക്കിയത് ചട്ടവും നിയമവും പാലിക്കാതെയാണെന്ന വസ്തുത ശരിവയ്ക്കുകയാണ് മോദി ചെയ്യുന്നതെന്ന് ഐസക് പറഞ്ഞു. ജനങ്ങൾക്ക് ആഘാതമേൽപിച്ച പ്രധാനമന്ത്രി ജാള്യത മറയ്ക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. മൂന്നുലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായത്. ബാങ്കിന് മുന്നിൽ ക്യൂനിന്ന് മരിച്ച ഇരുനൂറോളം പേരുടെ ജീവിതത്തിന് വിലയിടാനാകുമോ. അടുത്തമാസത്തെ ശമ്പളം നൽകാൻ സംസ്ഥാനത്ത് പണമുണ്ടെന്ന് ഐസക് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍