ഫയർവിങ്‌സിനെ ചൊല്ലി പെന്തകോസ്തുകാർക്കിടയിൽ തമ്മിലടി; ബിനോയ് കൊട്ടാരക്കരയുടെ ഭാര്യയുടെ മരണം വിവാദമാക്കുന്നത് സഭയെ തകർക്കാനോ? രേഷ്മയുടേതു കൊലപാതകമെന്ന വാദം ഗൂഢാലോചനയെന്ന് ആരോപണം; സത്യാനേഷ്വിയും ജസ്റ്റീസ് ഫോർ രേഷ്മ കൂട്ടായ്മയും തമ്മിൽ സൈബർ യുദ്ധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫയർ വിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ പെന്തകോസ്ത് ഗ്രൂപ്പുകളിൽ തമ്മിലടി രൂക്ഷമാകുന്നു. ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പിന്റെ ആരോപണങ്ങൾ പരസ്യമായി വിമർശിച്ച് മറ്റൊരു കൂട്ടം കൂടി സോഷ്യൽ മീഡിയയിൽ സജീവമായി. ഫയർവിങ്‌സ് ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം മാത്രമാണ് ഫെയ്‌സ് ബുക്കിലെ ജസ്റ്റീസ് ഫോർ രേഷ്‌മെയെന്ന കൂട്ടായ്മയ്ക്കുള്ളതെന്നതാണ് ഇവരുടെ ആരോപണം. രേഷ്മയുടെ മരണത്തിൽ പൊലീസ് അന്വേഷണം സജീവമാക്കുമ്പോഴാണ് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുന്നതെന്നതും ശ്രദ്ധേയമാണ്.
അതിനിടെ കൊട്ടാരക്കര സംഭവത്തിലെ സത്യം പുറത്ത് വരാൻ പാടില്ലെന്ന് മാത്രമല്ല അത് മൂലം നിഷ്പ്രഭമായ ഫയർവിങ്ങ്‌സ് പ്രതാപം തിരികെ നൽകുവാനും ആരുടെയോ കൈയിൽ നിന്ന് അച്ചാരം വാങ്ങി ഇറങ്ങിയ ജോൺ ജോബ് അവറുകൾ തുടങ്ങിയ ഗ്രൂപ്പ് ആണ് സത്യന്വേഷികൾ എന്ന പുകമറ കൂട്ടായ്മയെന്ന് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മയും ആരോപിക്കുന്നു. അമ്മ ആക്ഷൻ കൗൺസിലുമായത്തും. അമ്മ സക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരത്തിനുമെന്ന വാർത്തയെ കളിയാക്കിയാണ് സത്യാന്വേഷികളെന്ന് ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പ് രംഗത്ത് വന്നത്. ഇതിനും വിശദമായ മറുപടി തന്നെ സ്ത്യാന്വേഷികൾ നൽകി. രേഷ്മയുടെ ഘാതകരുണ്ടെങ്കിൽ കണ്ടെത്തുന്നതിന് എതിരല്ലെന്നും എന്നാൽ ഫയർവിങ്‌സിനെ മാത്രം ലക്ഷ്യമിട്ടാണ് ചിലർ പ്രവർത്തിക്കുന്നതെന്നുമായിരുന്നു മറുപടി. രേഷ്മയുടെ കുടുംബത്തിന്റെ പിന്തുണ ഇക്കൂട്ടർക്കില്ലെന്ന വാദവും ഈ കൂട്ടായ്മ ഉയർത്തുന്നു. മലയാളി പെന്തെ കോസ്റ്റൽഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിൽ വിശദമായി തന്നെ കാര്യങ്ങൾ കുറിക്കുന്നു. രേഷ്മാ വിഷയത്തിൽ മറുനാടൻ മലയാളി നടത്തിയ ഇടപെടലുകളും പരാമർശ വിഷയമാണ്.
ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഗ്രൂപ്പ് അഡ്‌മിന്റെ നിർദ്ദേശ പ്രകാരം എംപിഎഫ്ടി എന്ന ഗ്രൂപ്പിലെ പ്രധാനി തന്നെ അന്വേഷണം നടത്തി. നാൽപ്പിത്തിയെട്ട് മണിക്കൂർ വിശ്രമമില്ലാതെ നടത്തിയ യാത്രയിൽ സത്യം ബോധ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രേഷ്മയുടെ വീട്ടുകാരേയും നേരിൽ കണ്ട് കാര്യങ്ങൾ തിരിക്കി. ഫയർവിങ്‌സ് പാസ്റ്റർമാർ പെന്തകോസ്തുകാരാണെന്ന സൂചനയും ഇതിലുണ്ട്. അതുകൊണ്ടാണ് വ്യക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടു വരാൻ ശ്രമിച്ചത്. ഈ വിഭാഗത്തിന്റെ കീഴിലുള്ള ഒരു മാദ്ധ്യമവും സൗദി കേന്ദ്രീകരിച്ച് അക്ഷരം അറിയാത്ത ലേഖികയും ചില ചെറുപ്പക്കാരെ മുന്നിൽ നിർത്തി കളിക്കുകയാണെന്നാണ് കണ്ടെത്തൽ. രേഷ്മയുടെ കുടുംബം പറയുന്ന ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നതിന് ഫയർവിങ്‌സോ ബിനോയിയുടെ കുടുംബമോ എതിരല്ലെന്ന് കണ്ടെത്തിയെന്നാണ് വ്യക്തമാക്കുന്നത്. ജസ്റ്റീസ് ഫോർ രേഷ്മ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കള്ളം ആണെന്ന് സാധാരണക്കാര്
ക്ക് മനസ്സിലാകുന്ന തരത്തിൽ ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും വിശദീകരിക്കുന്നു. ഫലത്തിൽ രേഷ്മയുടെ കൊലപാതകമെന്ന വാദം ഈ ഗ്രൂപ്പ് തള്ളിക്കളയുന്നു.
ഇതിനെ എതിർത്ത് ജസ്റ്റീസ് ഫോർ രേഷ്മയും വിശദീകരണവുമായി രംഗത്തു വരുന്നു. രേഷ്മയുടെ മരണത്തിൽ അന്വേഷണത്തെ എതിർക്കുന്നില്ലെന്ന നിലപാടാണ് സത്യാന്വേഷികളും എംപിഎഫ്ടിയും സ്വീകരിക്കുന്നത്. രേഷ്മയുടെ അമ്മയുടെ അഭിമുഖത്തെ ഉയർത്തിക്കാട്ടിയ മാദ്ധ്യമങ്ങളെ കള്ളത്തരം പ്രചരിപ്പിക്കുന്നവരെന്നും വിശേഷിപ്പിക്കുന്നു. ഇതാണ് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. ഫയർവിങ്‌സ് ഗ്രൂപ്പിന് പെന്തകോസ്ത് സഭയുമായി ബന്ധമില്ലെന്ന ജസ്റ്റീസ് ഫോർ രേഷ്മയുടെ വാദവും തള്ളുന്നു. അവരേയും പെന്തകോസ്തുകാരായി അംഗീകരിക്കുന്നു. അങ്ങനെ ബിനോയ് കൊട്ടാരക്കരയെ പരസ്യമായി പിന്തുണയ്ക്കാതെ അവരെ അനുകൂലിക്കുന്ന നിലപാടാണ് സത്യാന്വേഷികൾ എടുക്കുന്നത്. അതും കേസ് അന്വേഷണത്തിന് പൊലീസ് നീ്ക്കം തുടങ്ങുമ്പോൾ. രേഷ്മ മരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറംലോകത്ത് എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമർശനങ്ങൾ തുടങ്ങിയത്. ആക്ഷൻ കൗൺസിലുമുണ്ടായി. സിപിഐ(എം) പോലുള്ള രാഷ്ട്രീയ പ്രസ്ഥാനവും അന്വേഷണ ആവശ്യവുമായെത്തി.
ഇതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പാർട്ട് രേഷ്മയുടെ അമ്മയ്ക്ക് പൊലീസ് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുമെന്ന സൂചനകൾ ആക്ഷൻ കൗൺസിലുമായി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. ചിലരോട് കാര്യങ്ങളും തിരക്കി. അമേരിക്കയിലുള്ള സ്ത്രീയിലേക്കും ആരോപണം നീണ്ടിരുന്നു. അങ്ങനെ രേഷ്മയുടെ മരണത്തിൽ പൊലീസ് നീക്കം സജീവമായതോടെയാണ് പെന്തകോസ്ത് സഭയിലെ രണ്ട് ഗ്രൂപ്പുകൾ ആരോപണ പ്രത്യാരോപണങ്ങളുമായി നിറയുന്നത്. കേസ് അന്വേഷണത്തെ സ്വാധീനിക്കുമെന്നതിനാൽ ഒന്നിനോടും പ്രതികരിക്കാൻ ഈ ഘട്ടത്തിൽ രേഷ്മയുടെ കുടുംബം തയ്യാറല്ല. എന്നാൽ രേഷ്മയുടെ മരണത്തിൽ അന്വേഷണം വരും വരെ സജീവമായ ഇടപെടൽ നടത്തുമെന്നാണ് ജസ്റ്റീസ് ഫോർ രേഷ്മ കൂട്ടായ്മയുടെ നിലപാട്. സത്യാന്വേഷികളുടെ പോസ്റ്റിനോട് അവരുടെ പ്രതികരണം ഇങ്ങനെ.
ബഹുമാനപ്പെട്ട ജോൺ ജോബ് സത്യം പുറത്തു വരിക തന്നെ ചെയ്യും അത് ഇനി എത്ര മൂടി വച്ചാലും ആരൊക്കെ അതിനെ ഒതുക്കാൻ നോക്കിയാലും , സത്യന്വേഷിയിൽ വരുന്ന പോസ്റ്റുകളിൽ പലതവണ ഞാൻ കണ്ടു .കള്ളം പറഞ്ഞു ഒരു സമൂഹത്തെ മൊത്തം ഇല്ലാതെ ആക്കാൻ ശ്രേമിക്കുന്ന രണ്ടു പരീശന്മാർ എന്ന് എന്നാൽ പോസ്റ്റ് കാണുന്ന സാമാന്യം ബോധം ഉള്ളവർക്ക് മനസിലാകും താങ്കൾ ആരെ ആണ് സംരക്ഷിക്കാൻ ശ്രേമിക്കുന്നത് എന്ന് ... സത്യം വിളിച്ചു പറയുന്നത് പരീശത്വം ആണെങ്കിൽ ഞങ്ങൾ പരീശന്മാർ ആണെന് തന്നെ കൂട്ടിക്കോ, കേസ് എവിടെ വരെ എത്തി എന്നും ആരാണ് അന്വേഷിക്കുനത് എന്നും രേഷ്മയുടെ അമ്മ നിരാഹാരം ഇരിക്കുമോ എന്നുമൊക്കെ ബിനോയി താമസിയാതെ മനസിലാക്കും .. സ്ത്യന്വെഷിക്കും അത് വഴിയെ മനസിലാകും എന്ന് പറഞ്ഞു കൊണ്ട് തൽക്കാലം നിർത്തട്ടെ ...
കുറിപ്പ് ഇനി സത്യം പുറത്തു വന്നില്ല എങ്കിലും അപമാനം എൽകേണ്ടി വന്നാലും രേഷ്മയുടെ അമ്മയുടെ കൂടെ ഞങ്ങൾ അങ്ങ് സഹിച്ചു കൊള്ളാം.... ജോൺ ജോബ് ഞങ്ങളെ ഓർത്തു കരയണ്ട.....പെന്തകോസ്റ്റ് സഭയിലെ ഭിന്നത വ്യക്തമാക്കുന്നത് തന്നെയാണ് ഈ പോസ്റ്റും.
കൂട്ടത്തില നിന്ന് ആരാണ് രഹസ്യം ചോർത്തിയത് എന്നുള്ള അന്വഷണം ഫയർ വിങ്‌സ് അന്വേഷിക്കുന്നു എന്നും സൂചനയുണ്ട്. രേഷ്മയുടെ കേസുമായി മുന്നോട്ട് പോയില്ലെങ്കിൽ 20 ലക്ഷം രൂപ നൽകാമെന്ന വാർത്ത ചോർന്നതിലാണ് അന്വേഷണം. വൻ സാമ്പത്തിക നഷ്ടം സംഭവിച്ച, തീ ചിറകുകരുടെ ഇടയിൽ തന്നെ ഒരു അഭിപ്രായ വത്യാസം ഉണ്ടായി എന്നാണ് പുതിയ വെളിപെടുത്തൽ!!!. ഒരാൾ ചെയ്തതിന്റെ ഫലം അയാൾ തന്നെ അനുഭവികട്ടെ എന്ന്‌നു പ്രസ്തുത പ്രസ്ഥാനത്തിന്റെ ഒരു ഇടയൻ യോഗത്തിൽ അഭിപ്രായം പറയുകയും ഉണ്ടായി. എന്നാൽ, തെരഞ്ഞെടുപ്പു വേളയിൽ ചില ആളുകള നേപ്പാളിലേക്ക് പോകാൻ തയ്യാർ എടുക്കുന്നു എന്നാണ് പുതിയ അറിവ്. വിസ വേണ്ട, ഏത്ര കാലം വേണേലും അവിടെ താമസിക്കുകയും ആവാം. ആരു എപ്പോൾ എങ്ങനെ എന്നത് ഇത് വരെ വ്യക്തം ഇതും ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പുകാരുടെ വെളിപ്പെടുത്തലാണ്. ഇത്തരം ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സത്യാന്വേഷികളെന്ന ഗ്രൂപ്പ് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മയെ എതിർക്കുന്നത്. എന്നാൽ എന്തുവില കൊടുത്തും നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് അവരും പറയുന്നു.
ഇതോടെ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിവാദങ്ങൾക്കും പുതിയ മാനം കൈവരുകയാണ്. ഫയർവിങ്‌സിനെ എതിർക്കാനും അനുകൂലിക്കാനും പെന്തകോസ്റ്റ് സഭയിലെ പ്രധാനികൾ തന്നെ രംഗത്തുണ്ടെന്നതാണ് യാഥാർത്ഥ്യം. സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കപ്പുറത്തേക്ക് ഈ വിവാദം സഭയിൽ വളരുമെന്ന സൂചനയാണ് ലഭിക്കുന്നതും. രേഷ്മയുടെ കുടുംബത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്. ഇതിനുള്ള സമ്മർദ്ദവും സജീവമാണെന്നാണ് സൂചന. അതിനിടെ ഇത്തരം ചർച്ചകളിൽ രേഷ്മയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുമെന്ന് കരുതുന്നവരുമുണ്ട്. ചർച്ചയുടെ സ്വഭാവം മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്. അതിലൂടെ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഇവരുടെ നിലപാട്.
രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്.
അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല.
രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്.
അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍