കൊതുകിനെ കൊല്ലാൻ കൊലമരമെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാത്തതെന്ത്? പത്മനാഭൻ ചതിയനെന്ന് ആരോപിച്ച് ചെറുകര സണ്ണിലൂക്കോസ് രാജിവച്ചു; മാതൃഭൂമിയിലെ നാരായണന്റെ ഡിസ്മിസലിൽ കേരളാ പത്രപ്രവർത്തക യൂണിയനിൽ പൊട്ടിത്തെറി
ആവണി ഗോപാൽ
തിരുവനന്തപുരം: കേരളാ പത്രപ്രവർത്തക യൂണിയനിലെ ഭിന്ന രൂക്ഷമാകുന്നു. മാതൃഭൂമിയിലെ പത്രപ്രവർത്തകനായ സി നാരായണനെ പിരിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ട് യൂണിയനിലെ പ്രശ്നങ്ങൾ സങ്കീർണ്ണതയിലേക്ക്.
ജനറൽ സെക്രട്ടറി എൻ പത്മനാഭനാണ് സി നാരയണനെ പിരിച്ചു വിടാനുള്ള സാഹചര്യം ഒരുക്കിയതെന്ന് ആക്ഷേപിച്ച് സംസ്ഥാന സമിതി അംഗമായ ചെറുകരെ സണ്ണി ലൂക്കോസ് സംസ്ഥാന സമിതിയിൽ നിന്ന് രാജിവച്ചു. പത്മനാഭനെതിരെ രൂക്ഷ വിമർശനങ്ങളാണ് രാജികത്തിൽ സണ്ണി ലൂക്കോസ് ആരോപിക്കുന്നത്. ഇതിന്റെ ചുവടു പടിച്ച് കൂടുതൽ പേർ രാജിവയ്ക്കുമെന്നും സൂചനയുണ്ട്.
ജോലിയിൽ നിന്ന് പിരിച്ചു വിടുന്നത് ഒഴിവാക്കാൻ കെയുഡബ്ലൂജെയ്ക്ക് സി നാരായണന് ഏപ്രിൽ 20ന് കത്ത് നൽകിയിരുന്നു. എന്നിട്ടും പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഒന്നും ചെയ്തില്ല. കെയുഡബ്ല്യൂജെ നേതൃത്വം അവലംബിച്ച തന്ത്രപരമായ മൗനാണ് നാരായണന്റെ പുറത്താക്കലിന് കാരണമെന്ന് ചെറുകര സണ്ണി ലൂക്കോസ് ആരോപിക്കുന്നു. മാതൃഭൂമിയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവർക്കൊപ്പം നിന്് വ്യക്തിയാണ് ഞാൻ. മാതൃഭൂമിക്കുള്ളിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പിന്തുണ പോരാത്തതുകൊണ്ട് അവർക്കെതിരെ ജനറൽ സെക്രട്ടറി വലിയ പ്രചരണം നടത്തിയിരുന്നു. കൊതുകിനെ കൊല്ലുന്നതിന് കൊലമരം എന്ന രീതിയിൽ നാരായണനെതിരെ മാനേജ്മെന്റ് നടപടി എടുക്കുമെന്നതിനാൽ അതിനെതിരെ ശക്തമായ നടപടികളെടുക്കാൻ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും എടുത്തില്ല-ഈ സാഹചര്യത്തിലാണ് താൻ രാജിവയ്ക്കുന്നതെന്ന് ചെറുകര സണ്ണി ലൂക്കോസ് വിശദീകരിക്കുന്നു.
പത്രവർത്തക യൂണിയനിൽ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് കേരളാ പത്രപ്രവർത്തക യൂണിയനിൽ തമ്മിലടി രൂക്ഷമാകുന്നത്. സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ മാതൃഭൂമി പത്രമാനേജ്മെന്റ് ജീവനക്കാർക്കെതിരെ നടത്തുന്ന പ്രതികാര നടപടിയെ ചൊല്ലിയുള്ള പോര് സംഘടനയിൽ നേരത്തെ തന്നെ തുടങ്ങിയിരുന്നു്. കെയുഡബ്ല്യുജെയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാൽ നിലവിൽ ജനറൽ സെക്രട്ടറിയായ എൻ പത്മനാഭന് എഴുതിയ കത്തോടെയാണ് രംഗം ചൂടുപിടിച്ചിരിക്കുന്നത്. സി നാരായണൻ എന്ന മാതൃഭൂമിയിലെ മാദ്ധ്യമപ്രവർത്തകന് വേണ്ടി യൂണിയൻ വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്ന ആരോപണം ഉന്നയിച്ചായിരുന്നു കെ സി രാജഗോപാലിന്റെ കത്ത്. ഇതിന് വിശദമായ മറുപടി നൽകി കൊണ്ട് എൻ പത്മനാഭനും കത്തെഴുതി. ഈ രണ്ട് കത്തുകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഇതോടെ കത്തുകളുടെ പേരിൽ പത്രപ്രവർത്തകർക്കിടയിൽ വിവാദം കൊടുമ്പിരി കൊണ്ടു. ഇതിനിടെയാണ് നാരായണന്റെ സ്പെൻഷൻ എത്തുന്നത്. ഇതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്.
മാതൃഭൂമിയിലെ ബഹു ഭൂരിഭാഗവും മാനേജ്മെന്റ് നടപടികളെ പിന്തുണയ്ക്കുന്നവരാണ്. അതു കൊണ്ട് കൂടിയാണ് നാരായണനെ ജനറൽ സെക്രട്ടറി ചതിച്ചെതെന്ന ആക്ഷേപമാണ് ചെറുകര സണ്ണി ലൂക്കോസിനെ പോലുള്ളവർ നടത്തുന്നത്. ഇത് തൊഴിലാളി യൂണിയൻ പ്രവർത്തനത്തിന് നല്ലതല്ല. ഏറ്റവുമധികം യൂണിയൻ അംഗങ്ങളുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് മാതൃഭൂമി. ഇവിടുത്തെ ജീവനക്കാരിൽ ഭിന്നതയുണ്ടാക്കി വോട്ട് നേടാനുള്ള തന്ത്രം മാത്രമാണിതെന്ന ആക്ഷേപവും പത്മനാഭൻ വിരുദ്ധ പക്ഷം ഉയർത്തുന്നു. പിരിച്ചുവിടുന്നതിന് മുമ്പ് തന്നെ പ്രതിഷേധം ശക്തമായി ഉയർത്തണമെന്നായിരുന്നു ആവശ്യം. മെയ് 11ന് മുൻ സംസ്ഥാന പ്രസിഡന്റ് കെസി രാജഗോപാൽ അയച്ച കത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ കത്ത് സ്വകാര്യമായാണ് അയച്ചത്. എന്നാൽ മാതൃഭൂമി വിഷയത്തിൽ ജനറൽ സെക്രട്ടറി പത്മനാഭൻ അയച്ച മറുപടി യൂണിയനിലെ എല്ലാം അംഗങ്ങൾക്കും ഇമെയിലിൽ ലഭ്യമാക്കി.
ഇതോടെയാണ് തർക്കം പുറംലോകമെത്തിയത്. അപ്പോഴും രാജഗോപാലിന്റെ കത്ത് എന്താണെന്ന ആർക്കുമറിയില്ല. അതും ജേർണലിസ്റ്റ് കേരളാ എന്ന ഫെയ്സ് ബുക്ക് പേജിൽ എത്തി. രണ്ട് കത്തുകളും ജേർണലിസ്റ്റ് കേരള എന്ന ഫേസ്ബുക്ക് പേജിൽ എത്തിയിട്ടുണ്ട്. രാജഗോപാൽ കത്തിൽ ഉന്നയിക്കുന്ന പ്രധാന വിഷയം അടിയന്തിരമായി യൂണിയൻ സംസ്ഥാന കമ്മിറ്റി വിളിച്ച് നാരായണന്റെ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു. യോഗത്തിലേക്ക് സി നാരായണനെയും വിളിക്കണമെന്നും ആവശ്യപ്പെടുന്നു. ഇതിന് മറുപടിയായി എൻ പത്മനാഭൻ എഴുതിയ കത്തിൽ പറയുന്നത് സി നാരായണനെ പുറത്താക്കിയിട്ടില്ലെന്നും നടപടികൾ യൂണിയൻ നോക്കിക്കാണുകയും ചെയ്യുന്നു എന്നുമാണ്. മാതൃഭൂമിയിൽ മാത്രമല്ല, സ്ഥലംമാറ്റ പ്രശ്നമുള്ളത് മലയാള മനോരമയിൽ അടക്കം ഇത്തരം സ്ഥലം മാറ്റ നടപടികളുണ്ടെന്നും ഓർമ്മിപ്പിക്കുന്നു. നാരായണൻ മാത്രമല്ല ഇന്ത്യാവിഷനിലെ തൊഴിൽരഹിതരായ യുവാക്കൾ, ടി വി ന്യൂവിലെ മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്കൊപ്പം യൂണിയൻ ഉണ്ടാകുമെന്നും എൻ പത്മനാഭൻ വിശദമാക്കുന്നു. എന്നാൽ കാര്യങ്ങൾ പറച്ചിൽ ഒതുങ്ങിയപ്പോൾ നാരയാണന് ജോലി പോയെന്നാണ് ആക്ഷേപം.
ന്യൂസ് എഡിറ്ററോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കോട്ടയ്ക്കൽ മാതൃഭൂമി യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ സി നാരായണനെ പിരിച്ചുവിട്ടത്. മാതൃഭൂമിക്കുവേണ്ടി പാലക്കാട് ജോലി നോക്കിയിരുന്ന നാരായണനെ നിസാര കാരണത്തിന്റെ പേരിൽ നേരത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി. കേരള പത്രപ്രവർത്തക യൂണിയൻ ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സി നാരായണനെ പുറത്താക്കിയത്. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നാരായണനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട എട്ടാം തീയതി മാതൃഭൂമി കോഴിക്കോട് ഓഫീസിലേക്കു മാർച്ചു സംഘടിപ്പിക്കുമെന്ന് കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി എൻ പത്മനാഭൻ മറുനാടൻ മലയാളിയോടു പറഞ്ഞു. സമരത്തിന്റെയും നിയമത്തിന്റെയും മാർഗത്തിലൂടെ ഈ പ്രശ്നം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പ്രഖ്യാപനങ്ങളും വെറുതയാണെന്നാണ് പത്മനഭൻ വരുദ്ധരുടെ ആക്ഷേപം.
മാതൃഭൂമി പത്രത്തിൽ മജീദിയ വേജ്ബോർഡ് ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ മാദ്ധ്യമപ്രവർത്തകനാണ് സി നാരായണൻ. വേജ്ബോർഡ് ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് കഴിഞ്ഞ മൂന്നുവർഷമായി മാതൃഭൂമി മാനേജ്മെന്റ് സ്ഥാപനത്തിലെ പത്രപ്രവർത്തക ജീവനക്കാരെ വേട്ടയാടുകയാണ്. പകപോക്കലിന്റെ ഭാഗമായി നാൽപതോളം പത്രപ്രവർത്തകരെ പലതവണയായി രാജ്യത്തിന്റെ വിദൂരദിക്കുകളിലേക്കും കേരളത്തിലെ കുഗ്രാമങ്ങളിലേക്കും സ്ഥലം മാറ്റി മാനേജ്മെന്റ് പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് നാരായണനെ ഡിസ്മിസ് ചെയ്തത്. മേലധികാരിയോട് അപമര്യാദയായി പെരുമാറി എന്ന കാരണം പറഞ്ഞാണ് ഏകപക്ഷീയമായ അന്വേഷണം നടത്തി പിരിച്ചുവിട്ടത്. ഈ അന്വേഷണത്തിൽ നാരായണൻ കുറ്റക്കാരനാണെന്നു സ്ഥാപിക്കാൻ മാനേജ്മെന്റിനു കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് പിരിച്ചുവിടൽ നടപടിയുണ്ടായത്.
ഈ വാർത്ത പോലെ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന മറുനാടനിൽ മാത്രം വായിക്കാൻ സാധിക്കുന്ന നാലോ അഞ്ചോ സ്പെഷ്യൽ വാർത്തകൾ അപ്ഡേറ്റ് ചെയ്യുമ്പോഴേ നിങ്ങൾക്ക് അലർട്ട് ചെയ്യാൻ ഈ പ്രത്യേക ഫേസ്ബുക്ക്
അക്കൗണ്ട് ലൈക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍