കുമരകത്തിന്റെ സവിശേഷതകൾ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ മന്ത്രിയും കൂട്ടരും പരാജയപ്പെട്ടതോടെ കുമരകത്തിന് ലോക ടൂറിസം അവാർഡ് കൈയിൽ നിന്നും വഴുതിപ്പോയി; പുരസ്ക്കാരം തേടി വന്ന കേരള സംഘം മടങ്ങിയത് സമാശ്വാസ സമ്മാനവുമായി; കടകംപള്ളി സുരേന്ദ്രൻ തള്ളുമായി ഫേസ്ബുക്കിൽ എത്തിയപ്പോൾ യഥാർത്ഥ ജേതാക്കളെ കുറിച്ച് വെളിപ്പെടുത്തി ആഫ്രിക്കൻ പത്രപ്രവർത്തകയുടെ ട്വീറ്റും; തള്ളു പൊളിഞ്ഞ ജാള്യതയിൽ മന്ത്രിയും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഏറെ പ്രതീക്ഷകളോടെയാണ് കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നടന്ന ട്രാവൽ മാർട്ടിൽ കേരളത്തിന്റെ പ്രതീക്ഷകൾ തകിടം മറിക്കാൻ ഉള്ള കരുത്തുമായാണ് ദക്ഷിണ ആഫ്രിക്ക പങ്കെടുത്തത്. കേരള വിനോദ സഞ്ചാര മേഖലക്ക് എല്ലായ്പ്പോഴും സഞ്ചാരികളെ കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും നിർണായക വേദി കൂടിയായ വേൾഡ് ട്രാവൽ മാർട്ടിൽ ഇത്തവണ കേരളം പ്രതീക്ഷയോടെ കണ്ടിരുന്നത് റെസ്പോണ്സിബിൽ ടൂറിസം എന്ന മേഖലയിലെ അവാർഡ് കൂടിയാണ്. ഇതിനായി കുമാരകമാണ് കേരളം തിരഞ്ഞെടുത്തിരുന്നത്.
വേൾഡ് ട്രാവൽ മാർട്ട് ആരംഭിക്കും മുൻപായി ലോബിയിങ്ങിനു സഹായിക്കും വിധം ആവശ്യമായ മാധ്യമ പ്രചാരണവും നൽകി. ഇന്ത്യയിൽ ദേശീയ മാധ്യമങ്ങൾ ആവശ്യത്തിന് പിന്തുണ നല്കിയിരുന്നെകിലും കുമരകം പ്രചാരണം വേണ്ട വിധം അന്താരാഷ്ട്ര മാധ്യമങ്ങളിൽ എത്തിയിരുന്നുമില്ല. എന്നാൽ ലണ്ടനിൽ തങ്ങിയ സമയമത്രയും അത്യാവശ്യം രാഷ്ട്രീയം സോഷ്യൽ മീഡിയ വഴി കൈകാര്യം ചെയ്തിരുന്ന മന്ത്രിക്കും സംഘത്തിനും ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികളിൽ കുമാരകത്തിന്റെ പ്രാധാന്യം എത്തിക്കാൻ കഴിഞ്ഞോ എന്ന സംശയം സൃഷ്ടിച്ചാണ് ദക്ഷിണ ആഫ്രിക്കയിലെ ദി കേപ്പ് വൈൽ കോസ്റ്റ് ട്രാവൽ മാർട്ടിലെ സവിശേഷമായ അവാർഡ് കൈക്കലാക്കിയത്.
രണ്ടായിരത്തിലേറെ പ്രതിനിധികൾ പങ്കെടുത്ത വേൾഡ് ട്രാവൽ മാർട്ടിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ളവർ നയിച്ച ചർച്ചകളുടെയും തുടർന്നുള്ള വോട്ടെടുപ്പും വഴിയാണ് വിജയികളെ നിശ്ചയിച്ചത്. ഇക്കൂട്ടത്തിൽ കുമാരകത്തിനു കടന്നു കൂടാൻ പറ്റാതെ പോയത് മന്ത്രിക്കും സംഘത്തിനും കുമരകത്തെ വേണ്ട വിധം അവതരിപ്പിക്കാൻ കഴിയാതെ പോയതിനാൽ ആകണം. എന്നാൽ കുമാരകത്തിന്റെ പ്രത്യേകതകൾ മനസിലാക്കി വേൾഡ് ട്രാവൽ മാർട്ട് നൽകിയ സമാശ്വാസ സമ്മാനത്തെ പ്രധാന സമ്മാനമായി വിശേഷിപ്പിച്ചു നാട്ടിൽ എത്തിയ മന്ത്രി നൽകിയ ഫേസ്ബുക് പോസ്റ്റ് കൗതുകമായി മാറുകയാണ്.
കേരളത്തിന് ലഭിച്ചത് ആശ്വാസ സമ്മാനമാണ് എന്ന് മറച്ചു പിടിച്ചും യഥാർത്ഥ വിജയിയുടെ പേര് വെളിപ്പെടുത്താതെയുമാണ് മന്ത്രി ലണ്ടൻ സന്ദർശനം വിജയമായി എന്ന് സ്ഥാപിക്കാൻ ഫേസ്ബുക്കിൽ എത്തിയത് എന്നതും സ്രെധേയമാണ്. അടുത്തിടെ നിയമ , സാംസ്കാരിക മന്ത്രി എ കെ ബാലൻ ഉൾപ്പെടുന്ന ഒൻപത് അംഗ എം എൽ എ സംഘം ബ്രിട്ടീഷ് പാർലിമെന്റ് സന്ദർശിക്കാൻ എത്തിയപ്പോൾ അടഞ്ഞു കിടന്ന പാർലിമെന്റ് കണ്ടു മടങ്ങേണ്ടി വന്ന ജാള്യത ടൂറിസം വകുപ്പിനും ഉണ്ടായില്ല എന്ന് വരുത്താനുള്ള വ്യഗ്രതയാകും മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം ടൂറിസം വിപണനം ചെയ്യാൻ എത്തിയ മന്ത്രി അവസരം കിട്ടുമ്പോൾ ഒക്കെ രാഷ്ട്രീയം പറയാൻ ലണ്ടനിൽ ഇരുന്നും സമയം കണ്ടെത്തിയിരിന്നു എന്നതാണ് വസ്തുത. കറൻസി നിരോധനവും ഗുരുവായൂരിലെ പാർത്ഥ സാരഥി വിഷയത്തിലെ നീണ്ട കുറിപ്പും ഒക്കെ ലണ്ടനിൽ ഇരുന്നാണ് മന്ത്രി ഫേസ്ബുക് വഴി ചർച്ച ചെയ്തത്. ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്ന പ്രതിനിധികളെ നേരിൽ കാണാൻ ലഭിച്ച അവസരം പാഴാക്കി സോഷ്യൽ മീഡിയ ചർച്ചക്ക് സമയം കണ്ടെത്തിയ മന്ത്രി സംസഥാനത്തിനു ലഭിക്കേണ്ടിയിരുന്ന വലിയ സാദ്ധ്യതകൾ കൂടിയാണ് ഇല്ലാതാക്കിയത്. എന്നാൽ കേരളത്തിന് സമാശ്വാസ സമ്മാനം ലഭിച്ചപ്പോൾ അതിനേക്കാൾ മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്ന ബേസ്ഡ് ഫോർ പോവെർട്ടി റിഡക്ഷൻ അവാർഡ് നേടിയ മഹാരാഷ്ട്ര ടൂറിസത്തിലെ വില്ലേജ് വെയ്സ് കാര്യമായ അവകാശ വാദവുമായി രംഗത്ത് ഇല്ലെന്നതും സ്രെധേയമാണ്. ട്രാവൽ മാർട്ട് അധികൃതർ തന്നെ വില്ലേജ് വെയ്സ് നേടിയ നേട്ടം ഉയർത്തിക്കാട്ടുന്നുമുണ്ട്.
മന്ത്രി കടകംപള്ളി പറയുന്ന റെസ്പോണ്സിബിൽ ടൂറിസം അവാർഡ് യഥാർത്ഥത്തിൽ ലഭിച്ച സൗത്ത് ആഫ്രിക്കയിലെ ദി കേപ് വേൽ കോസ്റ്റ് ലോകത്തു ഏറ്റവും സുന്ദരമായി തിമിംഗലങ്ങളെ കാണുവാൻ പറ്റുന്ന സ്ഥലമാണ്. ലോക വേദികളിൽ ദക്ഷിണ ആഫ്രിക്കൻ അധികൃതർ നടത്തുന്ന കൃത്യമായ ഇടപെടലുകൾ മൂലം ലോകമെങ്ങും നിന്നും ഇങ്ങോട്ടു ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രവഹിക്കുന്നത്. കേപ് വേൽ നേടിയ അംഗീകാരം ആഫ്രിക്കൻ പത്രപ്രവർത്തകയായ ബ്രെൻഡ ഡ്യു ടോയ്റ്റാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. വേൾഡ് ട്രാവൽ മാർട്ട് നൽകിയ പട്ടിക പ്രകാരം ബേസ്ഡ് അക്കോമോടെഷൻ അവാർഡ് ദക്ഷിണ ആഫ്രിക്കയിലെ ഗ്രൂറ്ബോക്സിനും , കാർബൺ വികിരണം കുറക്കുന്നതിനുള്ള അവാർഡ് ദക്ഷിണ ആഫ്രിക്കയിലെ തന്നെ ചോപ് ഗെയിം ലോഡ്ജിനും ബേസ്ഡ് കമ്മ്യൂണിക്കേഷൻ അവാർഡ് സ്ലോവേനിയയിലെ സിറ്റി ഓഫ് ലുബ്ജനക്കുമാണ്.
ബേസ്ഡ് കമ്മ്യൂണിറ്റി ഇനിഷ്യയെറ്റിവ് അവാർഡ് വിയറ്റ്നാമിലെ സപ ഒച്ചു ട്രാവൽ സോഷ്യൽ എന്റർപ്രൈസ് കരസ്ഥമാക്കി. ബേസ്ഡ് ടൂർ ഓപ്പറേറ്റർ അവാർഡും ദക്ഷിണ ആഫ്രിക്കയിലെ സ്ഥാപനത്തിനാണ്. ഇതോടെ ഇത്തവണത്തെ വേൾഡ് ട്രാവൽ മാർട്ടിൽ തിളങ്ങിയത് ദക്ഷിണ ആഫ്രിക്കയാണ് എന്ന് വെക്തം. എന്നാൽ കേരള മന്ത്രിയുടെ തള്ളു കണ്ടാൽ ലണ്ടൻ കീഴടക്കിയാണ് തിരികെ തിരുവനന്തപുരത്തു എത്തിയത് എന്ന് തോന്നലുണ്ടാക്കാൻ പര്യാപ്തമാണ്.
എന്നാൽ മോഹിച്ചു നേടിയത് കിട്ടാതെ പോയ കുമരകത്തെ ആശ്വസിപ്പിക്കൻ എന്ന വിധം ഹൈലി കമണ്ടഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് കടകംപള്ളിയുടെ ഭാഷയിൽ ബേസ്ഡ് അവാർഡ് ആയി മാറിയത്. എന്നാൽ കുമാരകത്തിനു ഒപ്പം ഓസ്ട്രേലിയയിലെ ക്രിസ്റ്റൽ ക്രീക് മെഡോസ് , സ്കോട്ലൻഡിലെ ഗ്രീൻ ടൂറിസം ബിസിനസ് സ്കീം , കെനിയയിലെ വന്യ മൃഗ സംരക്ഷണ പദ്ധതിയായ ഓ ഐ പിജിത , ജർമനിയിലെ കപ്പൽ കമ്പനിയായ ടി യു ഐ ക്രൂസ് , സ്രാവുകളെ കണ്ടെത്താൻ സഹായിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ മറൈൻ ഡൈനാമിക്സും ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും മികച്ച അവാർഡ് ആയിരുന്നെങ്കിൽ അതെങ്ങനെ ഒട്ടേറെ പേർക്ക് ലഭിക്കും എന്ന ന്യായമായ സംശയത്തിന് ഉത്തരം നൽകേണ്ട ആൾ മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ തന്നെയാണ്.
കഴിഞ്ഞ ചൊവാഴ്ചയും ബുധനാഴ്ചയും ഉച്ചക്ക് രണ്ടു മുതൽ അഞ്ചു മണിവരെ നടന്ന പാനൽ ചർച്ചയിൽ ആണ് മികച്ച റെസ്പോണ്സിബിൽ ടൂറിസം അവാർഡ് നിർണയിക്കപ്പെട്ടതു. ഈ ചർച്ചയിൽ മികവ് കാട്ടാൻ ദക്ഷിണ ആഫ്രിക്കയ്ക്ക് കഴിഞ്ഞപ്പോൾ ലോകത്തെ മറ്റു പല വിനോദ കേന്ദ്രങ്ങൾക്കും ഒപ്പം സമാശ്വാസ പട്ടികയിൽ ഇടം പിടിക്കാനേ കേരളത്തിന് കഴിഞ്ഞുള്ളു. എന്നാൽ കേരള മന്ത്രിക്കു അത് നാട്ടുകാർക്ക് മുന്നിൽ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായി മാറുക ആയിരുന്നു.
Stories you may Like
- പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്ത്തുമോ?
- റിയാസും കടകംപള്ളിയും തമ്മിലുള്ള പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
- തുറന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; തലസ്ഥാനം ശ്വാസം മുട്ടുന്നുവെന്ന് സിപിഎം നേതാവ്
- കടകംപള്ളിക്കെതിരായ റിയാസിന്റെ വിമർശനത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തി
- കെ സുരേന്ദ്രന് എന്തും പറയാം, പരിഹസിച്ചു കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്