സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഫലപ്രദമായി തടയാൻ പിആർഡിക്ക് കഴിയുന്നില്ല; തിളക്കം കൂട്ടേണ്ട പിആർഡിക്ക് തിളക്കം കുറയുന്നു; സർക്കാർ പരസ്യങ്ങൾ സ്വകാര്യ പരസ്യ ഏജൻസിക്ക് കൈമാറി പിആർഡിയെ നോക്കു കുത്തിയാക്കാൻ നീക്കം സജീവം; പരസ്യ ഏജന്റിന്റെ പ്രതിനിധകളും പിആർഡി ഉന്നത ഉദ്യോഗസ്ഥരും രഹസ്യ യോഗം ചേർന്ന് സ്വകാര്യവൽക്കരണ ചർച്ചകൾ സജീവമാക്കി
അരുൺ ജയകുമാർ
തിരുവനന്തപുരം: സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് പിആർഡിക്കുള്ളത്. എന്നാൽ ഇത് നല്ല രീതിയിൽ നിർവ്വഹിക്കാൻ സർക്കാർ സംവിധാനത്തിന് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബദൽ മാർഗ്ഗം തേടുകയാണ് വകുപ്പ് ഡയറക്ടർ തന്നെ. സർക്കാർ പരസ്യങ്ങൾ സ്വകാര്യ ഏജൻസിക്ക് നൽകാനാണ് നീക്കം. ഇതോടെ സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റിനെ സ്വകാര്യവൽകരിക്കാൻ അണിയറയിൽ സജീവമായ നീക്കം നടക്കുന്നുവെന്ന ആരോപണവും ഉയരുന്നു.
പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നും സൂചനയുണ്ട്. പിആർഡിയിലെ തന്നെ ജീവനക്കാർക്ക് ഇങ്ങനെയൊരു നീക്കത്തിൽ കടുത്ത അമർഷമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് വകുപ്പിലെ ഉന്നതരുടെ നീക്കം. രണ്ടാഴ്ച മുൻപ് ഇത് സംബന്ധിച്ച ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി തൈക്കാട് ഗസ്റ്റ് ഹൗസിൽ വകുപ്പിലെ പ്രമുഖ വ്യക്തികളും ചില സ്വകാര്യ ഏജൻസികളുടെ വക്താക്കളും ഒത്തുകൂടിയതായും വിവരമുണ്ട്. പിആർഡി ഡയറക്ടർ അമ്പാടിയുടെ നേതൃത്വത്തിലാണ് ഗസ്റ്റ് ഹൗസിൽ യോഗം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെയാണ് യോഗം ചേർന്നതെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിആർഡി വകുപ്പ് ഇങ്ങനെയൊരു യോഗം കൂടിയതും. ഡയറക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഇൻഫർമേഷൻ ഓഫീസർമാർ എന്നിവരാണ് പങ്കെടുത്തത്. പിന്നെ മറ്റ് ചില വ്യക്തികളും പങ്കെടുത്തിരുന്നു. പിആർഡിയെ സ്വകാര്യവൽകരിക്കുവാനായി സ്വീകരിക്കേണ്ട നയം തന്നെയാണ് അനൗദ്യോഗികമായി ചർച്ച ചെയ്തത്. സർക്കാർ പരസ്യങ്ങളിൽ ഏതൊക്കെ പുറത്ത് പരസ്യ ഏജൻസികൾക്ക് നൽകാമെന്നാണ് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ വിഷയമായത്.
സർക്കാർ പരസ്യങ്ങളും പരിപാടികളും ഏകോപിപ്പിക്കേണ്ട വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ അതിനെ സവകാര്യ വൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ വീഴ്ചയാണ്. യോഗത്തിൽ പങ്കെടുക്കാനെത്തിയ സ്വകാര്യ ഏജൻസികളുടെ പ്രതിനിധികളെ പരിചയപ്പെടുത്തിയത് പോലും പുറത്ത് നൽകാവുന്ന പരസ്യങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സഹായിക്കാനെത്തിയവരെന്നാണ്. ഈ യോഗത്തിന് എത്തിയവരിൽ ഏറെയും സി.പി.എം അനുകൂല സംഘടനാ പ്രവർത്തകരായിരുന്നു. ഇവർ ഈ അജണ്ടയെ എതിർത്തുവെന്നതാണ് യാഥാർത്ഥ്യം. അപ്പോഴും സ്വകാര്യവൽക്കരണ നീക്കവുമായി മുന്നോട്ട് പോവകുയാണ് ഡയറക്ടർ എന്നാണ് സൂചന.
പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി നൂറു ദിവസം പിന്നിട്ടപ്പോൾ ഭരണ നേട്ടങ്ങളും ആദ്യ കാല പദ്ധതികളും പൊതു ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള ഉത്തരവാദിത്വം സ്വാഭാവികമായിട്ടും പിആർഡിക്കാണ്. വലിയ ആത്മാർതതയോടെയാണ് ജീവനക്കാർ ഇതിനായി ശ്രമിച്ചിരുന്നതും. എന്നാൽ സർക്കാറിന്റെ നേട്ടങ്ങളും നൂറു ദിവസത്തെ കർമ്മ പരിപാടികളും അടങ്ങിയ ബുക്ലെററിന്റെ അവസാന വട്ട പണികൾ പുരോഗമിക്കുന്നതിനിടയിൽ ഇത് ഒരു സ്വകാര്യ ഏജൻസിക്ക് നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫിന്റെ പ്രചരണ പരിപാടികൾ പരസ്യം ചെയ്തിരുന്നതും എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നുമുള്ള പരസ്യ വാക്യങ്ങളുമുൾപ്പടെ തയ്യാറാക്കിയ മൈത്രി എന്ന പരസ്യ കമ്പനിക്കാണ് 100 ദിവസത്തെ സർക്കാറിന്റെ പരസ്യവും നൽകിയത്. ഇതിൽ വിജിലൻസിന്റെ ചില പരിശോധനകളും അന്വേഷണങ്ങളും നടക്കുകയും ചെയ്തിരുന്നു.
ഓഫീസ് സമയം കഴിഞ്ഞും തങ്ങൾ ജോലി ചെയ്ത് തയ്യാറാക്കിയതിനെ തമസ്കരിക്കുകയും ഒരു സ്വകാര്യ ഏജൻസിക്ക് എല്ലാം ശരിയാക്കികൊടുക്കുന്ന നിലപാട് വകുപ്പ് സ്വീകരിക്കുകയും ചെയ്തത് വലിയ അളവിൽ ജീവനക്കാരുടെ അമർഷത്തിനും സങ്കടത്തിനും വഴിവച്ചു.സർക്കാർ എന്ത് ചെയ്തുവെന്നും എന്തൊക്കെ ചെയ്തുവെന്നും പുറംലോകം അറിയുന്നത് തന്നെ ഈ വകുപ്പിലൂടെയാണ്. സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവർ. സർക്കാറിന്റെ വിവിധ പരിപാടികളുടെ ഫീൽ പബ്ലിസിറ്റി, മീഡിയാ റിലേഷൻ, വെബ്, പത്രക്കുറിപ്പുകൾ തുടങ്ങി എല്ലാം കൈകാര്യം ചെയ്യുന്നത് ഈ വകുപ്പിൽ നിന്നുമാണ്. വെറും 85 ജീവനക്കാർ മാത്രമുള്ള സർക്കാർ വകുപ്പുകളിലെ തന്നെ ഏറ്റവും ചെറിയ വിഭാഗവുമാണ് പിആർഡി. മറ്റ് സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി ഭൂരിഭാഗവും ആത്മാർതമായി ജോലി ചെയ്യുന്ന വകുപ്പെന്ന ഖ്യാതിയുമുണ്ട് പിആർഡിക്ക്
മുഖ്യധാരാ മാധ്യമങ്ങളിൽ പത്രപ്രവർത്തകരായി ജോലി ചെയ്തിട്ടുള്ളവർ തന്നെയാണ് പിആർഡി വകുപ്പിലേക്ക് എത്തുന്നതും. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന വകുപ്പാണ് പിആർഡി. യുഡിഎഫിന്റെ കാലത്ത് വിവിധ വകുപ്പുകൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും പിആർഡിയിൽ കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. കഴിഞ്ഞ സർക്കാറിന്റെ സമയത്ത് ഡിപ്പാർട്മെന്റിന് തന്നെ നല്ലകാലമായിരുന്നു. നിലവിലെ പിആർഡിയിലെ കാര്യങ്ങളുടെ പോക്ക് ജീവനക്കാരുടെ തന്നെ മനം മടുപ്പിക്കുന്നതാണ്. വകുപ്പിലെ ജീവനക്കാരെ ഒന്നിനുംകൊള്ളാത്തവരെന്ന് മുദ്രകുത്തി മനോവീര്യം കടെുത്തുന്ന നിലപാടിൽ ജീവനക്കാർക്കും കടുത്ത അമർഷമുണ്ട്.
Stories you may Like
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- പരസ്യം തങ്ങളുടെ മുഖത്തടിച്ചതു പോലെയെന്ന് സീരിയൽ താരം റഷാമി ദേശായി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍