ചാണ്ടി ഉമ്മനൊപ്പം ദുബായിലോ അമേരിക്കയിലോ പോയിട്ടില്ല; വേണുഗോപാലിന്റെ ഭാര്യ പിണങ്ങിപ്പോയത് ഞാൻ കാരണല്ല; ഗണേശ് ആരിൽ നിന്നും ഒന്നും പിടിച്ചു വാങ്ങാറുമില്ല; ഷിബു എന്റെ അടുത്ത് വന്നിട്ടുമില്ല; മന്ത്രി ജയലക്ഷ്മിയോട് സഹതാപമെന്നും സരിതാ എസ് നായർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചാണ്ടി ഉമ്മനെ പരിചയമുണ്ടോ എന്ന് ചോദ്യവുമായാണ് സുനിത ദേവദാസ് സംഭാഷണത്തിലെ ഈ ഭാഗത്തിന് തുടക്കമിടുന്നത്. എന്നാൽ ഇല്ലെന്നാരുന്നു മറുപടി. ഒരിക്കൽ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തെല്ലാം കഥകളാണ് പറഞ്ഞ് പരത്തിയതെന്നാണ് സരതി എസ് നായർ ചോദിക്കുന്നത്. ദുബായിലും അമേരിക്കിയിലുമൊക്കം പോയെന്നാണ് പറയുന്നത്. എന്തൊക്കെയാണ് എഴുതുന്നതെന്നും സരിത ചോദിക്കുന്നു. ഇല്ലാത്ത കഥ പറയില്ല. ഉള്ളതു ഉള്ളതു പോലെ പറയും. രണ്ട് പാർട്ടിക്കാരും പീഡിപ്പിച്ചവരിൽ ഉണ്ടെന്നും പറയുന്നു.
ഇനി പറയുന്ന കാര്യങ്ങൾ സുനിയ എഴുതരുതെന്ന് പറഞ്ഞാണ് സരിത വിശദീകരിക്കുന്നത്. പേപ്പറിൽ വരരുതെന്ന് കൃത്യമായി പറയുന്നു. അധികാരത്തിന് വേണ്ടി മാത്രമെന്ന് പറയാനാകില്ല. അവർക്കൊരു പവർ ഉണ്ട്. ഒരു വിഷയം കിട്ടിയാൽ ട്വസ്റ്റ് ചെയ്യും. വെള്ള ഉടപ്പിട്ടാൽ വേറെ ആളാകും. വെള്ള സാരി ഉടുത്താലും അത് തന്നെ കഴിയും. മികവുള്ള ഒരു വനിതാ നേതാവുമില്ല. സ്വന്തമായി സംസാരിക്കാൻ കഴിയുന്ന ആരുമില്ല. ആരോടെങ്കിലും ചോദിച്ചിട്ടാണ് എല്ലാത്തിനും പ്രതികരിക്കുന്നത്. മന്ത്രി ജയലക്ഷ്മി അവരുടെ പൊസിഷൻ വേസ്റ്റാക്കി. അവരെ നേരെയാക്കാൻ ശ്രമിച്ചതാണ്. അവരോട് സഹതാപം ഉണ്ടായിരുന്നു. അവരുടെ സാരി ഉൾപ്പെടെയുള്ളവ ഞാൻ ഇടപെട്ട് മാറ്റി. എന്തു കാര്യവും പത്ത് പേരോട് ചോദിച്ചു കൊണ്ട് ചെയ്യാൻ കഴിയില്ല. ബിന്ദു കൃഷ്ണയേയും കുറിച്ചു പറയുന്നു. എന്നാൽ പികെ ശ്രീമതിയുടെ കഴിവിനെ ശ്രീമതി പുകഴ്ത്തുന്നുണ്ട്. ബിന്ദു കൃഷ്ണയ്ക്ക് സംസാരിക്കാൻ കഴിവുണ്ട്. എന്നാൽ സ്ഥാനം നൽകില്ലെന്നും വിശദീകരിക്കുന്നു. ബിന്ദു കൃഷ്ണയുടെ കൂടെ നിൽക്കുന്നവർ ശരിയല്ലെന്നും സരിത പറയുന്നു. സ്ത്രീകൾക്കായി ആരും സംസാരിക്കുന്നില്ലെന്നും പറയുന്നു.
- സുനിത ദേവദാസിനെ കണ്ടത് സരിത ബ്ലാക്ക് മെയിൽ കച്ചവടത്തിന്റെ തിരക്കഥ നിർമ്മിക്കും മുൻപ്; സംഭാഷണം നൂറ് ശതമാനം സത്യം; പി സി ജോർജും ജയിലിൽ സന്ദർശിച്ചെന്ന് ആദ്യ വെളിപ്പെടുത്തൽ: മൂന്ന് മണിക്കൂർ നീണ്ട സംഭാഷണം ഇന്നുമുതൽ എട്ട് ദിവസമായി മറുനാടൻ പ്രസിദ്ധീകരിക്കും-അഭിമുഖത്തിന്റെ ആദ്യ ഭാഗം
- അബ്ദുള്ളക്കുട്ടി വൈൽഡ് അനിമൽ; സ്ത്രീവിഷയത്തിൽ വീക്കും കാര്യങ്ങളെ നേരിടുന്നതിൽ ദുർബ്ബലനും; മുമ്പും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്; ഒരു വർഷത്തോളം കാത്തിരുന്ന് ട്രാപ്പ് ചെയ്ത് കീഴ്പ്പെടുത്തി; ഉമ്മൻ ചാണ്ടിയുടെ കൈകൾ ശുദ്ധം; രഹസ്യ ക്യാമറയിൽ സരിത പറഞ്ഞത്
- ഗണേശനുമായുള്ള ബന്ധം സ്ട്രോങ്ങ്; ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യാൻ നിർബന്ധിച്ചിട്ടുമില്ല; എക്സ്പ്ലോയിറ്റ് ചെയ്യാത്തവരെ ചതിക്കില്ല; തന്റെ മകളുടെ പിതാവ് ഗണേശനെന്ന് പറയുന്നതും ശരിയല്ല; കുടുംബ പ്രശ്നങ്ങളിൽ യാമിനിയുടെ ഭാഗത്തായിരുന്നു ശരി; പത്തനാപുരം എംഎൽഎ കുറിച്ച് സരിത പറയുന്നത് കേൾക്കാം
- 'സരിത ചിരിച്ചു.. കൂടെ മജിസ്ട്രേറ്റും', ഒരു വാർത്ത വന്ന വഴി; ബിജുവും ശാലു മേനോനും എല്ലാ തെറ്റും തന്റെ തലയിൽ ഇട്ട് രക്ഷപെടാൻ ശ്രമിച്ചു; പുതുപ്പള്ളിയിൽ പോയി ഭക്ഷണം കഴിച്ചത് എന്തിന്? സരിതയുടെ വിശദീകരണം കേൾക്കാം
- കുഞ്ഞാലിക്കുട്ടി ഒന്നും പഠിച്ചില്ല; സോളാറിൽ വലിച്ചിഴയ്ക്കാത്തത് ഐസ്ക്രീമിൽ ഒരുപാട് അനുഭവിച്ചതിനാൽ; ഒരു മന്ത്രിയെ രക്ഷിക്കാൻ വീട്ടമ്മയുടെ ഫോൺ റിക്കോർഡ് സൂത്രത്തിൽ വാങ്ങിയിട്ടുമുണ്ട്; ഇനി വിവാഹം കഴിക്കുകയുമില്ല; സരിതാ എസ് നായരുടെ വെളിപ്പെടുത്തൽ കേൾക്കാം
പീഡപ്പിക്കുന്നതിന് മുമ്പ് ഭാര്യയും കുട്ടികളും ഉണ്ടാകണമെന്ന് ആലോചിക്കണമെന്ന് അബ്ദുള്ളക്കുട്ടിയെ സൂചിപ്പിച്ച് ഇവിടേയും സരിത പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടത് ചെയ്യും. കെസി വേണുഗോപാലിന്റെ ഭാര്യ പിണങ്ങിപ്പോയി. അതിന് പിന്നിൽ ഞാനല്ല. എന്നിട്ടും ഞാനാണെന്ന് പറഞ്ഞു. വേറെ ആരോ ആണ് പ്രശ്നം. എന്നാൽ അതിനെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. അടൂർ പ്രകാശിന് തന്നെ കുറിച്ച് പേടിയുണ്ടോ എന്ന് സരിത ചോദിക്കുന്നു. അടൂർ പ്രകാശിനേയും കെസിയേയും അനിൽ കുമാറിനേയും മന്ത്രിയാക്കിയതിന് പിന്നിൽ ലോബിയാണ്. മന്ത്രിമാർക്കിടയിൽ ലോബി ഉണ്ട്. മുന്നിലെത്തുന്ന പെൺകുട്ടിയെ ട്രാപ്പ് ചെയ്ത് മന്ത്രിമാർക്ക് മാറി മാറി നൽകുന്നു. ഉദാഹരണ സഹിതം സരിത അത് വിശദീകരിക്കുന്നുമുണ്ട്. പെൺകുട്ടികളുടെ നമ്പറുകൾ മന്ത്രിമാർ കൈമാറ്റം ചെയ്യുന്നതും പീഡിപ്പിക്കപ്പിക്കുന്നതും വ്യക്തമായി പറയുന്നുണ്ട്. ഒഴിവാകാൻ നോക്കിയാലും സമ്മതിക്കില്ലെന്നും വിശദീകരിക്കുന്നു. അങ്ങനെ ഒരു ചെയിൻ ഉണ്ട്. അത് കട്ട് ചെയ്യണമെന്നാണ് എന്റെ ആവശ്യം.
ഈ കാര്യങ്ങളൊക്കെ പുറത്ത് പറയാത്തത് എന്തുകൊണ്ടെന്ന് സുനിത ചോദിക്കുന്നുണ്ട്. അത് പുറത്ത് പറയണമെന്ന് സ്ത്രീയെന്ന നിലയിൽ സുനിത ഉപദേശിക്കുന്നു. ആരിൽ നിന്നും ഒരു കാര്യവും സാധിച്ചില്ലെന്നും ആവർത്തിക്കുന്നുണ്ട്. താൻ എന്തൊക്കെ ചെയ്താലും ബിജു രാധാകൃഷ്ണന് ഒരു പ്രശ്നവുമില്ലായിരുന്നു. മാനുഷിക പരിഗണനയൊന്നും തന്നില്ല. ക്രൈമിൽ വാർത്ത വന്നപ്പോൾ തന്നെ വീട്ടുകാരുടെ മുന്നിൽ ഒറ്റപ്പെട്ടു. മുൻ ഭർത്താവിൽ നിന്ന് രക്ഷ നേടിയതുമായി ബന്ധപ്പെട്ടാണ് ബിജു രാധാകൃഷ്ണന്റെ കമ്പനിയിൽ ജോലി ചെയ്തത്. അഞ്ച് ലക്ഷം രൂപയുടെ ബാധ്യത തീർക്കാനാണ് ഞാൻ അന്ന് ശ്രമിച്ചത്. ബിജു രാധാകൃഷ്ണന്റെ അറിവോടെയായിരിക്കാം എന്നെ പലരും ട്രാപ്പ് ചെയ്തതെന്ന് സരിത പറയുന്നുണ്ട്. വീണ്ടും മന്ത്രിമാരുടെ പീഡനത്തിലേക്ക് സംസാരമെത്തുന്നു. അപ്പോഴും ഗണേശ് ട്രാപ്പ് ചെയതില്ലെന്ന് ആവർത്തിക്കുന്നുണ്ട്. ആരിൽ നിന്ന് ഗണേശ് ഒന്നും പിടിച്ചു വാങ്ങിയിട്ടില്ല. കൂടെ പോകുന്ന പെൺകുട്ടികൾക്ക് പോലും ഗണേശിനെ കുറിച്ച് പരാതിയില്ലെന്നാണ് വിശദകീരിക്കുന്നത്.
മന്ത്രി ഷിബു ബേബി ജോൺ തന്നെ ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു. ഗണേശിന്റെ സുഹൃത്തായതിനാലാണ് അതെന്നും വിശദീകരിക്കുന്നു. എന്നാൽ കൂടതൽ മന്ത്രിമാർ പീഡിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. അബ്ദുള്ളകുട്ടിക്ക് എതിരെ കേസിന് പോയില്ലെങ്കിൽ അവരും പൈസ തരുമായിരുന്നു. എന്നാൽ എനിക്ക് പിശാചുക്കളുടെ പൈസ വേണ്ട. എന്റെ രക്തം ഊറ്റിക്കുടിച്ച രാക്ഷസന്മാരുടെ പണം എനിക്ക് വേണ്ടെന്നാണ് പറയുന്നത്. മുൻ ഭർത്താവ് പൈസ തന്ന് ഒഴിവാക്കമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. അന്ന് ഒന്നര ലക്ഷം രൂപ ഏറെ വിലപ്പെട്ടതായിരുന്നുവെന്നും കാര്യകാരണ സഹിതം പറയുന്നു.
സരിതാ നായർ-സുനിതാ ദേവദാസ് സംഭാഷണത്തിന്റെ ആറാം ഭാഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്