ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി; താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ പെൺകുട്ടി ആദ്യം അറിയിക്കേണ്ടത്? എന്തിന് ഓടി അയൽപ്പക്കത്തെ എഡിജിപിയുടെ വീട്ടിൽ പോയി? ദിലീപിനെ അറസ്റ്റ് ചെയ്തതും കള്ളക്കളി; റേഞ്ച് എഡിജിപി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് ഗംഗേശാനന്ദ മറുനാടനോട്
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ :തന്നേ പീഡനക്കേസിൽ കുടുക്കി അഴിക്കുള്ളിലാക്കാൻ ഏ ഡി ജി പി ബി സന്ധ്യ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പാർട്ടിയിലെ കണ്ണൂർ ലോബിയെയും ഉപയോഗപ്പെടുത്തിയെന്ന് സ്വാമി ഗംഗേശാനന്ദ. മറുനാടന് അനുവദിച്ച അഭിമുഖത്തിലാണ് ഗംഗേശാനന്ദ സന്ധ്യക്കും മുഖ്യമന്തിക്കും എതിരെ തുറന്നടിച്ചത്.
ഏറെ വിവാദമായ ലിംഗം ഛേദിക്കൽ കേസിൽ പ്രതിയായ ഗംഗേശാനന്ദ സംഭവത്തിന്റെ എല്ലാവശങ്ങളെ പരാമർശിച്ച് പ്രതികരിക്കുന്നത് ഇത് ആദ്യമാണ്. ശേഷവും മുമ്പും നടന്ന ഇത്തരത്തിൽ ദിലീപിന്റെയും എന്റെയും അറസ്റ്റ് സമാനസ്വാഭാവമുള്ളതാണ്. ഈ രണ്ട് കേസിലും സന്ധ്യയുടെ ഇടപെടലിന് വഴങ്ങി ഭരണ നേതൃത്വം കൂട്ടുനിൽക്കുകയായിരുന്നു. തെളിവില്ലാത്തതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാൻ പൊലീസ് ഇപ്പോൾ പെടാപ്പാട് പെടുകയാണ്-ഗംഗേശാനന്ദ ചൂണ്ടിക്കാട്ടി. തന്റെ കേസിൽ നടന്നുവരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും അമ്മ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിക്കാത്തതും ഈ കേസിലെ സുപധാന കണ്ണിയും തന്നേ പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്ത അയ്യപ്പദാസിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് മനപ്പൂർവ്വമാണെന്നും സ്വാമി ആരോപിച്ചു.
സംഘ് പരിവാറുകാരനാണെന്നും അതിനാൽ ഇക്കൂട്ടർ തന്നേ രക്ഷിക്കാനിറങ്ങിയിരിക്കുകയാണെന്നും മറ്റുമുള്ള പ്രചരണവും സംഭവത്തിന് ശേഷമുണ്ടായി. എന്നേക്കുറിച്ച് ഏറ്റവും മോശമായി എഴുതിയത് ജന്മഭൂമിയാണ്. ഞാൻ സംഘ് പരിവാറ് കാരനാണെങ്കിൽ അവർക്ക് ശക്തമായ പിൻതുണയേകുന്ന ഈ പത്രം എന്നേക്കുറിച്ച് മോശമായി എഴുതുമായിരുന്നില്ല എന്ന് സാമാന്യ ബോധമുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാവും. നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ സന്ധ്യയുടെ നിർബന്ധത്തിന് വഴങ്ങി മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നെന്നാണ് ഞാൻ സംശയിക്കുന്നത്. എന്നേ കള്ളക്കേിൽ കുടുക്കിയെന്ന ആരോപണം ശക്തമായി വരവേ ഇതിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സന്ധ്യയുടെ തന്ത്രമായിയരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ഇപ്പോൾ ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.
മുൻപൊലീസ് മേധാവി ടി പി സെൻകുമാർ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളിയായ സുനിയുടെ മൊഴിയല്ലാതെ ദിലീപിനെതിരെ യാതൊരുതെളിവും പൊലീസിന്റെ പക്കൽ ഇല്ല. പൊലീസ് ശക്തമായ തെളിവ് ഹാജരാക്കിയെങ്കിൽ ഇത്രയും വിവാദമായ കേസിൽ ദിലീപിന് ജാമ്യം കിട്ടുമോ? സ്വാമി ചോദിക്കുന്നു. തന്റെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കിയിരുന്നെന്നും പെൺകുട്ടി സത്യാവസ്ഥ പൊലീസിലും കോടതിയിലും വ്യക്തമാക്കിയതുകൊണ്ടാണ് ഈ നീക്കം പരാജയപ്പെട്ടതെന്നും താൻ കുറ്റക്കാരനെന്ന് കോടതിവിധിക്കും മുമ്പേ പിണറായി പെൺകുട്ടിയെ അഭിനന്ദിച്ചത് ഒരു മുഖ്യമന്തിക്ക് ചേർന്ന നടപടിയല്ലന്നും സ്വാമി ആരോപിച്ചു.
കൊലപാതക മുൾപ്പെടെ ഏത് കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടാലും പാർട്ടിക്കാരാണെങ്കിൽ കോടതി വിധിച്ചാലെ അവർ കുറ്റവാളിയാവു എന്ന നിലപാടുകാരനാണ് മുഖ്യമന്ത്രി. അതുവരെ ഏത് സ്ഥാനത്തും ഇരിക്കാം. ഈ തത്വം കൊണ്ടുനടക്കുന്ന പിണറായിയും കോടിയേരിയുമൊക്കെ എന്റെ കാര്യത്തിൽ ഇതിന് മുമ്പേ വിധിയെഴുതിയത് സന്ധ്യയുടെ നിർബന്ധത്തിന് വഴങ്ങിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വ്യക്തമായ കർമ്മ പദ്ധതി തയ്യാറാക്കി, വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ് പൊലീസ് തനിക്കെതിരെ പീഡക്കേസ് 'ഫ്രെയം'ചെയ്തതെന്നും സംഭവം നടന്ന ദിവസം രാത്രി സന്ധ്യയുടെ വീട്ടിലേക്ക് പെൺകുട്ടി പോയത് ഇതിന് തെളിവാണെന്നും ഗംഗേശാനന്ദ ചൂണ്ടിക്കാട്ടി.
താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ സാധാരണഗതിയിൽ പെൺകുട്ടി ആദ്യം അറിയിക്കേണ്ടിയിരുന്നതെന്നും അവൾ നൂറ് മീറ്റർ അകലെ സന്ധ്യയുടെ വീട്ടിലേക്ക് ഓടിയതും പെൺകുട്ടിയുടെ കാമുകനെന്ന് പറയുന്ന അയ്യപ്പദാസ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയതും സംഭവതത്തിന് പിന്നിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാക്കുന്ന വസ്തുതകളാണെന്നാണ് സ്വാമിയുടെ വാദം. ജനനേന്ദ്രിയം മുറിച്ചത് ആരാണെന്ന് ഞാൻ കണ്ടില്ല. വേദന തോന്നി എഴുന്നേറ്റപ്പോൾ മുന്നാല് മീറ്റർ മാറി പെൺകുട്ടി നിൽക്കുന്നത് കണ്ടു. അവളാണ് ഇത് ചെ്തതതെന്ന് പറുന്നതിൽ ന്യായമില്ല. അതുകൊണ്ടാണ് ആശുപത്രിയിൽ വച്ച് കൃത്യം ചെയ്തത് ഞാൻ തന്നെയാണെന്ന് സമ്മതിച്ചത്-അദ്ദേഹം വ്യക്തമാക്കി.
30 കൊല്ലമെങ്കിലും അകത്തിടുക എന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് എഫ് ഐ ആറിൽ വ്യക്തമാണെന്നും എന്നാൽ ഈ കേസിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന യാതൊരുതെളിവുകളും പൊലീസിന്റെ പക്കൽ ഇല്ലന്നും ഇതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിന്നും സ്വാഭാവിക ജാമ്യം നേടി താൻ പുറത്തിറങ്ങിയതെന്നും സ്വാമി കൂട്ടിച്ചേർത്തു. കേസുകൊണ്ട് എന്നെ അറിയാത്ത കുറച്ച് പേർക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടാവാം.അറിയുന്നവർ ഇതൊന്നും വിശ്വസിക്കില്ല.എനിക്കെതിരെ ഇത്തരത്തിൽപ്പെട്ട ഒരു കേസോ ആരോപണങ്ങളോ ഇതുവരെ ഇല്ല. ഇതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല.സന്ധ്യയോടും എനിക്ക് വിദ്വേഷമില്ല.എന്നേ ഉപദ്രവിച്ചതിന്റെ പേരിൽ ഞാൻ പ്രതികാര നടപടിക്കില്ല.അതൊക്കെ വേണമെങ്കിൽ എന്നേ ആകാമായിരുന്നു.കേരളത്തിനകത്തും പുറത്തും നേരത്തെ മുതൽ ഒരുപാട് പേരുമായി ബന്ധമുണ്ട്.അതൊക്കെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്.
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിവന്നിരുന്ന സമരപരിപാടികളിൽ പങ്കെടുക്കാനെത്തിയത് മുതൽ സന്ധ്യ തന്നേ ജയിലഴിക്കുള്ളിലാക്കാൻ ശ്രമിക്കുകയാണെന്നും ഇപ്പോഴുണ്ടായ കേസ് നടപടികൾകൊണ്ട് ഈ നീക്കത്തിൽ നിന്നും താൻ പിൻതിരിയുമന്ന് ആരും കരുതേണ്ടെന്നും ഈ വിഷയത്തിൽ ഇനിയും ശക്തമായ ഇടപെടൽ ഉണ്ടാവുമെന്നും ഈയവസരത്തിൽ തനിക്കെതിരെ സൃഷ്ടിച്ച കള്ളക്കേസിന്റെ എല്ലാവശങ്ങളും തുറന്നുകാട്ടുമെന്നും ഗംഗേശാനന്ദ നയം വ്യക്തമാക്കി. ജയിൽവാസമൊന്നൊന്ന് ഈ കേസിൽ ഉണ്ടായില്ല.കോടതി ജാമ്യമനുവദിക്കുംവരെ മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്നു.ഇതിന് ശേഷം ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിലായിരുന്നു.ഇപ്പോൾ പറയത്തക്ക ആരോഗ്യപ്രശ്നവങ്ങളില്ല.കഴിഞ്ഞതെല്ലാം കാലക്കേടന്ന് കരുതി മറന്നു കഴിഞ്ഞു.ആയുർവ്വേദ ചികത്സിയിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
അശുഭ ചിന്തകൾക്ക് മനസ്സിൽ സ്ഥാനമില്ല. എപ്പോഴും ചിന്തയിലുള്ളത് ചട്ടമ്പി സ്വാമികൾക്ക് സ്മാരകം ഉയർത്തണമമെന്നത് മാത്രമാണ്. അഹിംസുടെ ഏറ്റവും വലിയപ്രചാരകനാിരുന്നു ചട്ടമ്പിസ്വാമികൾ. അദ്ദേഹത്തിനായി ഒരു സ്മാരകമുയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. അതിനായി ജീവിതാവസാനം വരെ പോരാടും. ഇതിനായി ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത സമരമുഖമായിരിക്കുമെന്നും ഗംഗേശാനന്ദ സൂചിപ്പിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്