യഥാർത്ഥ പ്രായത്തേക്കാൾ എട്ടിരട്ടി പ്രായമുള്ളയാൾ ശരീരം ഉണ്ടായിട്ടും അവൻ 15ാം ജന്മദിനം ആഘോഷിച്ചു; മുംബൈയിലെ നിഹാലിന്റെ ബെർത്ത്ഡേ ലോകത്തിന് മുഴുവൻ ആഘോഷം
ശരീരത്തിന് മാത്രമേ പ്രായമായിട്ടുള്ളുവെന്നും മനസിന് പ്രായമായിട്ടില്ലെന്നും ചില വയോധികന്മാർ സ്വയം വിശേഷിപ്പിക്കാറുണ്ട്....എന്നാൽ ഈ വിശേഷണത്തിന് ഏറ്റവുമർഹൻ മുംബൈയിലെ നിഹാൽ ബിട്ല എന്ന 15കാരനായിരിക്കുമെന്നുറപ്പാണ്. അത്യപൂർവമായ ജനിതകരോഗമായ പ്രോഗെറിയയ്ക്ക് വിധേയനായ കൗമാരക്കാരനാണ് നിഹാൽ. 15 വയസേ പ്രായമായിട്ടുള്ളുവെങ്കിലും കുട്ടിയുടെ ശരീരം എട്ടിരട്ടി പ്രായമായ അവസ്ഥയിലാണെത്തിച്ചേർന്നിരിക്കുന്നത്. പ്രായമായവർക്ക് മാത്രം വരുന്ന രോഗങ്ങൾ ബാധിച്ച് ശരീരത്തിന് അകാലവാർധക്യം സംഭവിക്കുന്ന ദുരവസ്ഥയാണ് നിഹാലിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ യഥാർത്ഥ പ്രായത്തേക്കാൾ അഞ്ചിരട്ടി പ്രായമുള്ള ശരീരമുണ്ടായിട്ടും അവൻ ഇപ്പോൾ 15ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. ഇതിലൂടെ നിഹാലിന്റെ ബെർത്ത്ഡേ ലോകത്തിന്റെ മുഴുവൻ ആഘോഷമായി മാറിയിരിക്കുകയുമാണ്.
മുംബൈയിലെ പ്രാന്ത്ര പ്രദേശത്ത് ജീവിക്കുന്ന നിഹാലിനെ ബാധിച്ചരിക്കുന്ന രോഗത്തിന്റെ മുഴുവൻ പേര് ഹച്ചിൻസൻഗിൽഫോർഡ് പ്രോഗേറിയ സിൻഡ്രോം(എച്ച്ജിപിഎസ്) എന്നാണ്. സാധാരണ നിലയിൽ പ്രായമാകുന്നതിനേക്കാൾ എട്ടിരട്ടി വേഗത്തിലാണ് ഈ രോഗം ബാധിക്കുന്നവരുടെ ശരീരത്തിന് വാർധക്യം ബാധിക്കുന്നത്. ഇത് കാരണം നിഹാലിനെ കഷണ്ടിയും തൊലിക്ക് ചുളിവുകളും അവയവങ്ങൾക്ക് കടുത്ത തളർച്ചയും ഉണ്ടായിട്ടുണ്ട്. സാധാരണ പ്രൊഗേറിയ ബാധിക്കുന്നവർ 14 വയസിനപ്പുറം ജീവിക്കുന്നില്ലെന്നിരിക്കെ നിഹാൽ 15ാം വയസിലെത്തി വൈദ്യശാസ്ത്രത്തിന് അത്ഭുതം ജനിപ്പിച്ചിരിക്കുകയാണ്. ഇത്തരം രോഗികളിലധികവും മരിക്കന്നത് ഹൃദയത്തിനുണ്ടാകുന്ന തകരാറുകൾ മൂലമാണ്. രോഗം മൂലം ഇത്തരക്കാരുടെ ധമനികൾ അകാലത്തിൽ ചുരുങ്ങുകയും ദൃഢമാവുകയും ചെയ്യാറുണ്ട്. സാധാരണയായി ഇത്തരം വിഷമതകൾ മനുഷ്യർക്കുണ്ടാകുന്നത് 60ാം വയസിലാണ്. ഇത്തരത്തിൽ പലവിധ പ്രശ്നങ്ങളുള്ളതിനാൽ പ്രോഗേറിയ ബാധിച്ച കുട്ടികൾക്ക് ഹേർട്ട് അറ്റാക്കും സ്ട്രോക്കും 10 വയസിനുള്ളിലുണ്ടാകുകയും അവരുടെ ജീവന് ഭീഷണിയുയർത്തുകയും ചെയ്യും.
എന്നാൽ ഈ വിധത്തിലുള്ള എല്ലാ വിധ വിഷമതകളെയും വെല്ലുവിളികളെയും അതിജീവിച്ച് നിഹാർ ഇക്കഴിഞ്ഞ ജനുവരി 20ന് മെഴുകുതിരി കത്തിച്ചും കെയ്ക്ക് മുറിച്ചും തന്റെ 15ാം ജന്മദിനം ആഘോഷിച്ച് ലോകത്തെ അത്ഭുതത്തിലും സന്തോഷത്തിലുമാഴ്ത്തിയിരിക്കുകയാണ്. പ്രോഗേറിയ ബാധിച്ച് ഇന്ത്യയിൽ ചികിത്സയിലിരിക്കുന്ന ഏറ്റവും പ്രായമുള്ള കുട്ടിയായിത്തീർന്നിരിക്കുകയാണ് നിഹാലിപ്പോൾ.രോഗം കാരണം പലവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഈ കൗമാരക്കാരൻ തന്റെ ഭാവിയെപ്പറ്റി തികഞ്ഞ പോസിറ്റീവ് മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. താനിതിനെ രോഗമായി കാണുന്നില്ലെന്നും ദൈവത്തിൽ നിന്നുള്ള വരദാനമായാണ് കാണുന്നതെന്നുമാണ് നിഹാൽ പറയുന്നത്. ഇതിലൂടെ താൻ ഒരു പ്രത്യേക കുട്ടിയായി തീർന്നിരിക്കുന്നുവെന്നും അവൻ ചൂണ്ടിക്കാട്ടുന്നു.തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ പോലെ കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാൻ ഇവന് താൽപര്യമേറെയുണ്ട്. നിഹാലിന് തിളക്കമുള്ള കണ്ണുകളും എല്ലാവരെയും സംരക്ഷിക്കുന്ന പ്രകൃതവും നിഷ്കളങ്കതയുമുണ്ടെന്നാണ് അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നത്..വെറും 12.5 കിലോഗ്രാം തൂക്കം മാത്രമേ നിഹാലിനുള്ളൂ. ഉയരമാകട്ടെ വെറും 1.2 മീറ്ററാണ്.
വർഷങ്ങൾ കഴിയുന്തോറും നിഹാലിന്റെ മനസ് ചെറുപ്പമായി വരുകയാണെങ്കിലും ശരീരത്തിന് പ്രായമേറുകയും ആരോഗ്യം ക്ഷയിക്കുകയുമാണ് ചെയ്യുന്നത്. സഹപാഠികൾ കളിയാക്കുന്നത് സഹിക്കാൻ പറ്റാതായതിനാൽ നിഹാൽ സ്കൂളിൽ പോകുന്നത് നിർത്തിയിരിക്കുകയാണ്. സഹപാഠികൾ നിഹാലിനെ ഓറോ എന്ന് വിളിച്ചാണ്കളിയാക്കുന്നത്. പാ എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാബ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണിത്. ഓറോ സിനിമയിൽ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നത് പോലെ നിഹാലും മരിക്കുമെന്ന് ഒരു സഹപാഠി പറഞ്ഞതിനെ തുടർന്ന് നിഹാലിന് മാനസിക പ്രയാസമേറെയുണ്ടായിരുന്നു.കഴിഞ്ഞ ഡിസംബറിൽ നിഹാലിനെ ബോസ്റ്റണിലെ പ്രോഗേറിയ റിസർചച്ച് ഫൗണ്ടേഷനിലേക്ക് കൊണ്ടു പോയിരുന്നു. ഇവിടെ വച്ച് അവനെ ക്ലിനിക്കൽ ട്രയലുകൾക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരു കാൻസർ മരുന്ന് നിഹാലിന് ഇവിടെ വച്ച് നൽകിയിരുന്നു. ഇതിലൂടെ പ്രായമാകൽ പ്രക്രിയയുടെ വേഗത കുറയ്ക്കാമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്. നിഹാലിന്റെ ജീവിതം ഇനിയും അധിക കാലം നീളുമോയെന്ന കാര്യത്തിൽ യാതൊരുറപ്പുമില്ലെങ്കിലും മനസ് നിറയെ സ്വപ്നങ്ങളുമായാണ് അവൻ ജീവിക്കുന്നത്.
വളരെ അപൂർവമായ ഒരു രോഗമാണ് പ്രൊഗേറിയ. 200 മുതൽ 250 വരെകുട്ടികളിൽ ഒരാൾക്ക് മാത്രമാണിതുണ്ടാകുന്നത്.18ാം മാസം വരെ സാധാരണ കുട്ടിയായിരുന്നു നിഹാൽ. തുടർന്ന് കുട്ടിയുടെ തൊലിപ്പുറത്ത് ചില കറുത്ത പാടുകൾ കണ്ട് തുടങ്ങിയതിനെ തുടർന്നാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞത്.തുടർന്നുള്ള വർഷങ്ങളിൽ നിഹാലിൻ പ്രടമായ മാറ്റങ്ങളാണുണ്ടായത്. സന്ധികൾ ദുർബലമാവുകയും മുടി കൊഴിയുകയും തൊലി എളുപ്പത്തിൽ പ്രായമാവുകയും ചെയ്യുകയായിരുന്നു.നിരവധി ഡോക്ടർമാരെ രക്ഷിതാക്കൾ സമീപിച്ചിരുന്നു. നിഹാലിന് ജെനറ്റിക് പ്രശ്നമാണെന്നായിരുന്നു അവരിൽ മിക്കവരും പറഞ്ഞത്. എന്നാൽ 5 വർഷങ്ങൾക്ക് മുമ്പ് മുംബൈയില്‍ പീഡീയാട്രീഷ്യനും ജെനെറ്റിസിസ്റ്റുമായ ഡോ. പരാഗ് താംഹാൻകറാണ് നിഹാലിന് പ്രൊഗേറിയ ആണെന്ന് കണ്ടെത്തിയത്. ചെറിയൊരു മൊബൈൽ ഫോൺ റിപ്പയറിങ് ഷോപ്പ് നടത്തുന്ന ശ്രീനിവാസാണ് നിഹാലിന്റെ പിതാവ്. കടുത്ത എച്ച്ജിപിഎസ് ബാധിച്ചുവെന്ന് കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കുട്ടിയാണ് തന്റെ മകനെന്ന് ശ്രീനിവാസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍