അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്കറിയാം; ഭീകരതയ്ക്കെതിരെ യുഎൻ ക്രിയാത്മക നടപടി എടുക്കണം: പാക്കിസ്ഥാനോടൊപ്പം ചൈനയോടും മോദിയുടെ സൂപ്പർസ്പൈയ്ക്ക് പറയാനുള്ളത്..
ന്യൂഡൽഹി: തീവ്രവാദത്തെ എങ്ങനെ മെരുക്കണമെന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ്. പറയുന്നതിൽ അപ്പുറം പ്രവർത്തിയിലാണ് വിശ്വാസം. ഇറാഖിലെ ഐസിസ് ഭീകരരുടെ ഭീഷണിയിൽ നിന്ന് മലയാളി നേഴ്സുമാരെ രക്ഷിച്ച് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ ചരടുവലിച്ചവരിൽ ഒന്നാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സുരക്ഷാ ഉപദേഷ്ടാവ് അയൽക്കാരായ ചൈനയേയും പാക്കിസ്ഥാനേയും ചിലത് ഓർമിപ്പിക്കുകയാണ്.
അതിനൊപ്പം ഐക്യ രാഷ്ട്ര സഭയ്ക്കുമുണ്ട് വിമർശനം. ഭീകരതയ്ക്ക് എതിരായ യുഎന്നിന്റെ പ്രവർത്തനം പ്രവർത്തിയിലില്ല. വാക്കുകളിൽ മാത്രമൊതുങ്ങുന്നു. വർത്തമാനകാല സാഹചര്യത്തിൽ ആഗോള വെല്ലുവിളിയെ സമർത്ഥമായി പ്രതിരോധിക്കാനുള്ള ക്രിയാത്മക ഇടപെൽ ഉണ്ടാകണമെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ആവശ്യം. കോൺഫറൻസുകൾ നടത്തി സമയം കളയുന്നതിൽ കാര്യമില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട യുഎൻ തീരുമാനമൊന്നും നടപ്പായിട്ടില്ല. ഇതിനായി പ്രത്യേക കൺവെൻഷനും ഇതുവരെ യാഥാർത്ഥ്യമായില്ലെന്ന് ഡോവൽ വിമർശിക്കുന്നു.
ഇത്തരം കൺവെൻഷിനലൂടെ ഭീകരതയെക്ക് എതിരെ രാജ്യങ്ങളുടെ ക്രിയാത്മക ഇടപെലുകൾക്ക് ആഗോള കൺവെൻഷൻ ആവശ്യമാണ്. നാടുകടത്തിൽ നിയമങ്ങളുണ്ട്. ആഗോള ഭീകരതയെ നേരിടാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഭീകരരെ ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ കൈമാറണം. അതിലൂടെ മാത്രമേ ഈ നിയമം അർത്ഥവത്താകൂ. യു.എൻ ഭീകരവിരുദ്ധ കൺവെൻഷന് ഈ ഇടപെടലുകൾക്ക് ഗുണകരമാകുമെന്നും ഡോവൽ വിശദീകിരിക്കുന്നു.
മ്യൂണിക് സുരക്ഷാ കോൺഫറൻസിനെ അഭിസംബോധന ചെയ്താണ് ഇന്ത്യൻ നിലപാടുകൾ ഡോവൽ വിശദീകരിക്കുന്നത്. ഭീകരരെ നിർവ്വചിക്കാൻ ആർക്കും അവകാശമില്ല. സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരരെന്ന് വിളിക്കരുതെന്നാണ് പാക് നിലപാട്. ഇതെങ്ങനെ അംഗീകരിക്കുമെന്നും ചോദിക്കുന്നു. വേൾഡ് ട്രെഡ് സെന്റർ ആക്രമണത്തിന് ശേഷം ഭീകരതയ്ക്ക് എതിരെ മുന്നേറ്റങ്ങൾക്ക് ശ്രമം നടന്നു. എന്നാൽ അതൊന്നും ഫലവത്തായില്ലെന്നാണ് ഡോവലിന്റെ വിലയിരുത്തൽ.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് കനത്ത വെല്ലുവിൡാകുന്നത് പാക്കിസ്ഥാൻ കേന്ദ്രീകൃത തീവ്രവാദമാണ്. അതിനൊപ്പം ചൈനയേയും കരുതലോടെയാണ് ഇന്ത്യ കാണുന്നതെന്ന് ഡോവൽ വ്യക്തമാക്കുന്നു. ചൈനയുമായി പരമാവധി സഹകരണമാണ് ലക്ഷ്യമിടുന്നതെങ്കിലും അതിർത്തിയിലെ സംഘർഷത്തിന് കർശനമായ നിലപാടുകൾ ഇന്ത്യയെടുക്കുമെന്നും ഡോവൽ പറയുന്നു. ഭീകരവാദത്തെ പാക്കിസ്ഥാൻ പ്രോൽസാഹിപ്പിക്കുന്നിടത്തോളം കാശ്മീരിൽ സമാധാനമുണ്ടാകില്ലെന്ന് വിശദീകരിക്കുക കൂടിയാണ് ഡോവൽ.
രഹസ്യന്വേഷണ രംഗത്തെ പ്രവർത്തന മികവാണ് ഡോവലിന്റെ കരുത്ത്. ഭീകരവാദത്തെ ചെറുക്കാൻ വ്യക്തമായ പദ്ധതികളും ഡോവലിനുണ്ട്. പുതിയ കാലം ഇതിനെ കരുതലോടെ നേരിടണമെന്നാണ് അതുകൊണ്ട് തന്നെ ഡോവൽ പറയുന്നത്. നാലാം തലമുറ യുദ്ധ സാഹചര്യമാണുള്ളത്. ഓരോ സംഘർഷത്തിനും അപ്പോൾ മറുപടി ലഭിക്കും. ഈ കാലത്ത് നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നത് പ്രസക്തമല്ല. മറിച്ച് എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാനമെന്നും ഡോവൽ പറയുന്നു.
ചൈനയുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കാനുള്ള അവസരമെല്ലാം ഇന്ത്യ പ്രയോജനപ്പെടുത്തും. വളരെ പ്രധാനപ്പെട്ട അയൽക്കാരനുമാണ്. 1962ലെ മോശം അനുഭവങ്ങളെല്ലാം മാറ്റിവച്ചാണ് ചൈനയുമായി സാമ്പത്തിക സഹകരണത്തിന് ഇടം കണ്ടെത്തിയത്. അത് തുടരാനും ആഗ്രഹിക്കുന്നു. എന്നാൽ അതിർത്തിയിലും രാജ്യത്തിന്റെ പരമാധികാരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ല. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാക്കിയേ പറ്റൂ-ഡോവൽ വ്യക്തമാക്കി.
പാക്കിസ്ഥാനിലെ തീവ്രവാദത്തെ പ്രതിരോധിക്കാൻ അവർ തയ്യാറായാൽ മാത്രമേ ഇന്ത്യാ-പാക് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകൂ എന്നാണ് നിലപാട്. എല്ലാ പ്രശ്നവും പാക്കിസ്ഥാനുമായി ചർച്ച ചെയ്യാൻ തയ്യാറാണ്. എന്നാൽ ഭീകരവാദത്തെ പാക്കിസ്ഥാൻ തുടച്ചു നീക്കിയേ പറ്റൂവെന്നും ഡോവൽ വ്യക്തമാക്കി.
കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോവൽ വിരമിച്ചത് ഇന്റലിജൻസ് ബ്യൂറോ മേധാവിയായി ആയിരുന്നു. മിസോറാമിലെ തീവ്രവാദി സംഘടനയായ മിസോ നാഷണൽ ഫ്രണ്ടിനെ കൈകാര്യം ചെയ്യാൻ മ്യാന്മാറിലേക്ക് പോയ ഡോവൽ ഫ്രണ്ട് നേതാവ് ലാൽഡംഗയുടെ ഏഴ് കമാൻഡർമാരിൽ ആറുപേരെയും കൊണ്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് സമാധാന മാർഗം സ്വീകരിച്ച ലാൽഡംഗ തന്നെ പിൽക്കാലത്ത് ഇക്കാര്യം സ്ഥിരീകരിച്ചു.
ഓപ്പറേഷൻ ബ്ളൂസ്റാറിനു പിന്നാലെ 88ൽ നടന്ന ബ്ളൂ തണ്ടറിനിടെ ഒരു പാക് ചാരൻ സുവർണ ക്ഷേത്രത്തിലെത്തി ഖാലിസ്ഥാൻ തീവ്രവാദി നേതാക്കളെ കണ്ടിരുന്നു. ആ പാക് ചാരൻ പിന്നീട് പൊങ്ങിയത് ഡോവലിന്റെ രൂപത്തിലായിരുന്നു. സമാധാനകാലത്തെ സ്ത്യുത്യർഹമായ പ്രവർത്തനത്തിനു നൽകുന്ന രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തി ചക്രയും അന്ന് ഡോവൽ സ്വന്തമാക്കി. 1999ൽ കണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാൻ എൻഡിഎ സർക്കാർ നിയോഗിച്ചത് ഡോവലിനെയായിരുന്നു.
വാജ്പേയി സർക്കാരിന്റെ കാലത്ത് രഹസ്യവിവരങ്ങൾ പങ്കുവയ്ക്കാനുള്ള പൊതുവേദിയായി ഡോവൽ മൾട്ടി ഏജൻസി സെന്റർ, ജോയിന്റ് ടാസ്ക് ഫോഴ്സ് ഓൺ ഇന്റലിജൻസ് എന്നിവ രൂപീകരിച്ചു. മോദി ഡോവലിനെ ഏല്പിച്ചിരിക്കുന്നത് വിദേശത്തെ കാര്യങ്ങളല്ല, ആഭ്യന്തര സുരക്ഷിതത്വം മെച്ചപ്പെടുത്തുക എന്ന ദൗത്യമാണ്. ഒരു കാലത്ത് കുപ്രസിദ്ധമായ പോട്ടയുടെ പ്രയോക്താക്കളിലൊരാളായിരുന്നു ഡോവൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ ഐസിസ് ഭീകരരിൽ നിന്ന് നേഴ്സുമാരെ മോചിപ്പിച്ചതോടെ ആഗോള ശ്രദ്ധയിൽ ഡോവൽ വീണ്ടും നിറയുകയാണ്. തന്റെ അനുഭവങ്ങളിൽ നിന്നാണ് ഭീകരതയ്ക്ക് എതിരായ നിർദ്ദേശങ്ങൾ ഡോവൽ മ്യൂണിക് സുരക്ഷാ കോൺഫറൻസിൽ മുന്നോട്ട് വയ്ക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍