പ്രധാന തൊഴിൽ മുടിവെട്ട്; സഞ്ചാരം റോൾസ് റോയ്സിലും ബെന്റ്ലെയിലും; 75 ആഡംബര കാറുകൾ അടക്കം 200 കാറുകൾ ഉള്ള ബാംഗ്ലൂരിലെ ബാർബറുടെ കഥ
മനസ് വച്ചാൽ ആർക്കും എന്തുമാകാൻ സാധിക്കുമെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ച ബാർബറാണ് ബാംഗ്ലൂരിലെ രമേഷ് ബാബു. ഇദ്ദേഹത്തിന്റെ പ്രധാന തൊഴിൽ മുടിവെട്ടാണെങ്കിലും സഞ്ചാരം റോൾസ് റോയ്സ് , ബെന്റ്ലെ പോലുള്ള ആഡംബര കാറുകളിലാണ്. 75 ആഡംബര കാറുകൾ അടക്കം 200 കാറുകൾ ഉള്ള ഒരു കഠിനാധ്വാനിയുടെ വിജയകഥയാണിത്. ആർക്കും പ്രേരണയേകുന്ന ജീവിതവിജയത്തിനുടമയാണ് രമേഷ് ബാബു.നല്ല ബിസിനസ് കഴിവ് ഉയരങ്ങളിലെത്തിക്കുമെന്നതാണ് രമേഷ്തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുന്നത്. ഒരു സാധാരണ ബിസിനസുകാരനിൽ നിന്നും കോടീശ്വരനായി മാറാനും ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.തൊഴിൽ കൊണ്ട് ബാർബറായ ഇദ്ദേഹം അതുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നുണ്ട്. ബാർബറെന്നതിന് പുറമെ ഇന്ത്യയിലെ തന്നെ പേര് കേട്ട ഹെയർ സ്റ്റൈലിസ്റ്റ് കൂടിയാണ് ഇദ്ദേഹം. രാഷ്ട്രീയക്കാർ, മിലിട്ടറി ഓഫീസർമാർ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഐശ്വര്യറായ് എന്നിവരെ പോലുള്ള സിനിമാ താരങ്ങൾ വരെ രമേഷിന്റെ ക്ലൈന്റുകളാണ്. മുടിവെട്ടുന്ന ജോലിക്ക് ഇദ്ദേഹം വരുന്നത് 3.1 കോടി വിലവരുന്ന റോൾസ് റോയ്സ് ഗോസ്റ്റിലാണ്. ബാംഗ്ലൂരിൽ ഈ ആഡംബര കാർ വെറും അഞ്ച് പേർക്ക് മാത്രമേയുള്ളൂ. താൻ തൊഴിലെടുത്ത് സമ്പാദിച്ച പണം കൊണ്ടാണ് രമേഷ് ഇത് വാങ്ങിയിരിക്കുന്നത്. പരമ്പരാഗതമായി ലഭിച്ച ബാർബറിങ് ജോലി ചെയ്യുന്നുണ്ടെങ്കിലും രമേഷിന്റെ പ്രധാന വരുമാന മാർഗം ആഡംബര കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസാണ്. ഇതിലൂടെ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരായ ഹെയർ സ്റ്റൈലിസ്റ്റുകളിൽ ഒരാളായി മാറാനും സാധിച്ചു.
വളരെ പ്രതിസന്ധികളും കഷ്ടപ്പാടുകളും തരണം ചെയ്താണ് രമേഷ് ഈ നിലയിലെത്തിയിരിക്കുന്നത്. ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം.ബാർബറായിരുന്ന അച്ഛൻ 1979ൽ മരിക്കുകയായിരുന്നു. അപ്പോൾ രമേഷിന് വെറും ഏഴ് വയസ് മാത്രമായിരുന്നു പ്രായം. ജീവിക്കാൻ വേണ്ടി അമ്മ ഒരു വീട്ടിൽ ജോലിക്ക് പോവുകയായിരുന്നു. അച്ഛൻ നടത്തിയിരുന്ന സലൂൺ ബിസിനസ് തുടർന്ന് രമേഷിന്റെ അമ്മാവൻ ഏറ്റെടുത്ത് നടത്തുകയായിരുന്നു. അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും അദ്ദേഹം ദിവസം തോറും നൽകുന്ന അഞ്ച് രൂപയിൽ നിന്നായിരുന്നു രമേഷിന്റെ കുടുംബം പിന്നീട് കുറെ നാൾ കഴിഞ്ഞിരുന്നത്. രമേഷും സഹോദരനും സഹോദരിയും അമ്മയും അടങ്ങുന്ന കുടുംബം പരിമിതമായ വരുമാനത്തിൽ വളരെ കഷ്ടപ്പെടുകയായിരുന്നു.ഇക്കാരണത്താൽ പഠിക്കുന്ന സമയത്ത് തന്നെ ചെറിയ ജോലികൾ ചെയ്ത് വരുമാനമുണ്ടാക്കാൻ രമേഷ് നിർബന്ധിതനായിരുന്നു. ഇതിന്റെ ഭാഗമായി പത്രവിതരണം, പാൽവിതരണം തുടങ്ങിയ ജോലികൾ അദ്ദേഹം ചെയ്തിരുന്നു. ഇത്തരത്തിൽ പത്താം തരം വരെ പഠിച്ചതിന് ശേഷം പിയുസിക്ക് വൈകുന്നേരത്തെ ബാച്ചിന് ചേരുകയായിരുന്നു അദ്ദേഹം.
പിയുയ്ക്ക് പഠിക്കുന്ന ആദ്യ വർഷത്തിലാണ് രമേഷിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അമ്മാവനും അമ്മയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അമ്മാവൻ പണം തരുന്നത് നിർത്തിയതിനെ തുടർന്നായിരുന്നു ഇത്. അച്ഛന്റെ സലൂൺ ഏറ്റെടുത്ത് നടത്താൻ രമേഷ് ഒരുങ്ങിയെങ്കിലും വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് പറഞ്ഞ് അമ്മ അതിന് എതിര് നിന്നിരുന്നു. എന്നാൽ രമേഷ് സലൂണിൽ ജോലിയാരംഭിക്കുകയും ആ ബിസിനസിന്റെ ബാലപാഠങ്ങൾ പഠിച്ചെടുക്കുകയുമായിരുന്നു.1993ൽ ഒരു യൂസ്ഡ് മാരുതി വാൻ വാങ്ങിയത് രമേഷിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ലോണെടുത്തായിരുന്നു അത് വാങ്ങിയിരുന്നത്. തന്റെ അമ്മ ജോലിക്ക് നിന്ന വീട്ടിലെ സ്ത്രീയായ നന്ദിനി അക്കയാണ് കാർ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് ആരംഭിക്കാൻ രമേഷിനെ പ്രേരിപ്പിച്ചത്.തുടർന്ന് 1994ലാണ് അദ്ദേഹം കാർ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് ആരംഭിച്ചിരിക്കുന്നത്. തുടർന്ന് ക്രമേണ അദ്ദേഹം കൂടുതൽ കാറുകൾ വാടകയ്ക്ക് കൊടുക്കാനായി വാങ്ങുകയും ചെയ്തു.2004 വരെ നാല് അഞ്ച് മുതൽ ആറ് കാർ വരെയായിരുന്നു വാടകയ്ക്ക് കൊടുത്തിരുന്നത്. തുർന്നായിരുന്നു ആഡംബര കാറുകൾ വാടകയ്ക്ക് കൊടുക്കുകയെന്ന പുതിയ ആശയം രമേഷ് പരീക്ഷിക്കുകയും അതിൽ വിജയിക്കുകയും ചെയ്തത്.
2004ലായിരുന്നു രമേഷ് തന്റെ ആദ്യത്തെ ലക്ഷ്വറി കാർ വാങ്ങുന്നത്. എന്നാൽ ഇത്തരത്തിലുള്ള കാർ വാടകയ്ക്ക് കൊടുക്കുന്നത് വൻ മണ്ടത്തരമാണെന്നായിരുന്നു മിക്കവരും രമേഷിനെ ഉപേദശിച്ചിരുന്നത്. അന്ന് വാങ്ങിയ കാറിന് 40 ലക്ഷമായിരുന്നു വില. അന്ന് ബാംഗ്ലൂരിൽ മറ്റാരും ഇത്രയും വിലയുള്ള ആഡംബര കാർ വാടകയ്ക്ക് കൊടുക്കാനില്ലാത്തതിനാൽ പുതിയ ബിസിനസിന് വൻ വിജയമാണുണ്ടായിരുന്നത്.തുടർന്ന് 2011ൽ രമേഷ് റോൾസ് റോയ്സ് കാർ വാങ്ങി വാടകയ്ക്ക് കൊടുക്കാൻ ഒരുങ്ങിയപ്പോഴും മിക്കവരും വിലക്കുകയായിരുന്നു ചെയ്തിരുന്നത്.എന്നാൽ അതും വിജയമായിരുന്നു. റിസ്ക് എടുക്കാൻ തയ്യാറായാൽ മാത്രമേ ബിസിനസിൽ വിജയിക്കാനാവൂ എന്ന് രമേഷ് ഉറപ്പിച്ച് പറയുന്നു. എല്ലാ ബിസിനസിനും വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും കഴിഞ്ഞ വർഷം താൻ റോഡ് ടാക്സ് വകയിൽ മാത്രം മൂന്ന് കോടി രൂപയാണ് അടച്ചതെന്നും രമേഷ് പറയുന്നു. ഈ പണം സംഘടിപ്പിക്കുന്നതിനായി പലരിൽ നിന്നും പണം കടം വാങ്ങുകയും പ്രോപ്പർട്ടി രേഖകൾ പണയം വയ്ക്കുകയും ചെയ്തുവെന്ന് ഇദ്ദേഹം പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍