ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ശത്രുത പാലിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; കാഫറീങ്ങുകക്കൊപ്പം കുട്ടികളെ പഠിക്കാൻ വിടാൻ കേരളത്തിൽ മുസ്ലീങ്ങൾക്ക് ഒരു ബഹാത്തുമില്ല; ഇതാണോ അള്ളാ പഠിപ്പിച്ച ശത്രുത? ഐസിസിലേക്ക് ആളെ കൂട്ടാൻ റാഷിദ് അബ്ദുള്ള മലയാളികൾക്കിടയിൽ വർഗ്ഗീയ വിഷം കുത്തിവയ്ക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ടെലഗ്രാമിനു പിന്നാലെ വാട്സ്ആപ്പിലും ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റിലെ മലയാളികൾ സജീവമാണ്. ഐഎസിൽ ചേർന്ന കാസർഗോഡ് സ്വദേശികളായ മലയാളികളാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി മെസേജ് ടു കേരള എന്ന വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി തീവ്രവാദാശയങ്ങൾ പ്രചരിപ്പിക്കുന്നത്. അബു ഈസ എന്ന അബ്ദുൾ റാഷിദ് അബ്ദുള്ളയാണ് ഗ്രൂപ്പിന്റെ അഡ്മിൻ. ഗ്രൂപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങൾ നേരത്തെ തന്നെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു ഓഡിയേ ദേശീയ ചാനലായ ടൈംസ് നൗവും പുറത്തുവിട്ടു. മലയാളത്തിലുള്ള ഈ സംഭഷാണത്തിൽ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ശത്രുക്കളായി കാണാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നാണ് റാഷിദ് ഈ ഓഡിയോയിൽ വിവരിക്കുന്നത്. മതസ്പർദ്ധ വളർത്തുകയെന്ന പ്രത്യക്ഷ ലക്ഷ്യമാണ് ഈ സന്ദേശത്തിൽ ഒളിഞ്ഞിരിക്കുന്നത്.
അള്ളായുളെ പേരിലാണ് സംഭാഷണം തുടങ്ങുന്നത്. ഇന്ത്യൻ യുവാക്കളിൽ വിഷം കുത്തിവയ്ക്കുകയാണ് ഇവിടെ. നിങ്ങൾ തമ്മിൽ സൗഹൃദത്തിൽ ജീവിക്കാൻ പാടില്ല. കാഫിറുകളോടും ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ശത്രുത പാലിക്കണമെന്നാണ് അള്ളാ പഠിപ്പിക്കുന്നത്.
അള്ളാവിന്റെ ഈ സന്ദേശം മുസ്ലീങ്ങളെ പണ്ഡതിർ പഠിപ്പിക്കുന്നില്ല. എന്നാൽ കേരളത്തിൽ ഇപ്പോൾ ചിലർ പഠിപ്പിക്കുന്നു. മറ്റുള്ളവർ കാഫിറുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇവർക്ക് പണമാണ് പ്രധാനം. കേരളത്തിലെ അവസ്ഥ എന്താണ്? മുഷിക്കുങ്ങളുമായി ചേർന്നു പോകുന്നു? ഇതാണോ അള്ളാ പഠിപ്പിച്ച ശത്രുത. എന്താണ് കേരളത്തിൽ നടക്കുന്നത്. ചിലർ യുക്തി ഉപയോഗിക്കുന്നു. അവർക്ക് അള്ളാവിന്റെ സ്റ്റേറ്റ്മെന്റിന് പ്രസക്തിയില്ല. കേരളത്തിൽ മുശ്രിക്കീങ്ങളോടൊപ്പം ഒരുമിച്ച് ജീവിക്കുന്നു. അവരെ ബഹുമാനിക്കുന്നു. ഇതാണോ അള്ളാ പഠിപ്പിച്ച ശത്രുത?
കോളേജിലേയും സ്കൂളുകളിലേയും അവസ്ഥ എന്താണ്? ഒരുമിച്ച് ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും കൂടെ പഠിക്കുന്നു. അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകർ ആരാണ്? കൂടുതൽ കാഫറീങ്ങുകൾ. ഇർക്കൊപ്പം കുട്ടികളെ പഠിക്കാൻ വിടാൻ മുസ്ലീങ്ങൾക്ക് ഒരു ബഹാത്തുമില്ല. എവിടേയാണ് ഇത് കാണിക്കുന്നത്. ഇതാണോ അള്ളാ പഠിപ്പിക്കുന്നത്. എനിക്ക് തന്നെ കോളേജിൽ കൂടുതലും ക്രിസ്ത്യാനികളും ഹിന്ദുക്കളുമായിരുന്നു സുഹൃത്തുക്കൾ. ഇതൊന്നും നമുക്ക് അറിയില്ലായിരുന്നു. ഇതൊന്നും ആരും പഠിപ്പിച്ചില്ല. ഞാൻ സുന്നി മദ്രസയിലായിരുന്നു പഠിച്ചിരുന്നത്. അവിടെ ഒന്നും ആരും ഇതൊന്നും പഠിപ്പിക്കുന്നില്ല. സുന്നിയായാലും സലഫിയായാലും ആരായാലും എന്തുകൊണ്ട് ഇതൊന്നും പഠിപ്പിക്കുന്നില്ല?
എന്താണ് പീസ് സ്കൂളിന്റെ അവസ്ഥ. ഇസ്ലാമിന്റെ പേരു പറഞ്ഞ്. ഇന്റേണൽ അജണ്ട പറയുന്നത് ഇസ്ലാം പഠിപ്പിക്കൽ. എസ്റ്റേണലായി പറയുന്നത് സെക്കുലർ. അത് എന്താണ് എല്ലാവരുമായി ഒരുമിച്ച് പഠിക്കണമെന്ന്. ഇതാണോ അള്ള പഠിപ്പിച്ചത്? ഇങ്ങനെ അവസാനിക്കുന്ന ഓഡിയോയാണ് ടൈംസ് നൗ പുറത്തുവിട്ടത്. ഇതും വാട്സ് ആപ്പ് ഗ്രൂപ്പിൽ എത്തിയ ഓഡിയോയാണെന്നാണ് സൂചന. അഫ്ഗാനിലെ സുരക്ഷിത കേന്ദ്രത്തിലിരുന്നതാണ് മലയാളിയായ റാഷിദ് ഈ സന്ദേശം നൽകുന്നതെന്നും ടൈംസ് നൗ അവകാശപ്പെടുന്നു. ദേശീയ അന്വേഷണ ഏജൻസികൾ ഐസിസിൽ പോയ മലയാളികളുടെ സംഭാഷണവും മറ്റും ഇപ്പോഴും പിടിച്ചെടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. സുരക്ഷാ ഏജൻസികളുടെ കണ്ണ് വെട്ടിച്ചും ആളുകളെ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ ഐസിസ് ശ്രമിക്കുന്നതിന്റെ വലിയ സൂചനകൂടിയാണ് ഇത്.
സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കാസർഗോട്ടുകാർ അടക്കം ഇരുനൂറിലേറെപേർ മെസേജ് ടു കേരള എന്ന ഗ്രൂപ്പിൽ അംഗങ്ങളായുണ്ടായിരുന്നു. സന്ദേശങ്ങൾ ഐഎസ് ആശയങ്ങളാണെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നു ഇവരിൽ ഭൂരിഭാഗം പേരും ഗ്രൂപ്പ് വിട്ടുപോയി. നൂറോളം പേർ ഇപ്പോഴും അംഗങ്ങളായുള്ളതായാണു വിവരം. ഐസിസ് ആശയം പ്രചരിപ്പിക്കുന്നതാണു ഗ്രൂപ്പെന്നു കാട്ടി കാസർകോഡ് സ്വദേശി ഹാരിസ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതെന്നും ഹാരിസ് പരാതിയിൽ പറയുന്നുണ്ട്. ഗ്രൂപ്പിൽ ലഭിച്ച ജിഹാദി സന്ദേശങ്ങളും ശബ്ദസന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതോടെ മറ്റ് മാർഗ്ഗങ്ങളിലേക്ക് ആശയ പ്രചരണത്തിനായി റാഷിദ് കടന്നുവെന്നാണ് സൂചന.
അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പിലുള്ള മലയാളികൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ കൂടുതൽ ഗ്രൂപ്പുകളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും മെസേജ് ടു കേരള നേരത്തെ ശ്രദ്ധയിപെട്ടതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരികയായിരുന്നെന്നും എൻഐഎ വൃത്തങ്ങൾ മറുനാടൻ മലയാളിയോടു പറഞ്ഞിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് മലയാളി സംഘത്തെ കൊണ്ടുപോയത് കാസർകോഡ് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയാണ്. പീസ് സ്കൂളിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. നിലവിൽ പീസ് സ്കൂളിനും എതിരാണ് റാഷിദ് എന്നാണ് ശബ്ദം തെളിയിക്കുന്നത്. ഐഎസിന്റെ മലയാളികളുടെ വിഭാഗത്തിന്റെ തലവനാണ് അബ്ദുൽ റാഷിദ് അബ്ദുള്ള. എം എം അക്ബറിന്റെ പീസ് സ്കൂൾ സ്റ്റാഫായിരുന്നു റാഷിദ്.
നേരത്തെ ഇന്ത്യൻ സംഘത്തിന്റെ തലവനായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശ്ശേരി കൊല്ലപ്പെട്ടതായാണ് എൻഐഎ നൽകുന്ന വിവരം. ഇതോടെയാണ് റാഷിദ് സംഘത്തലവനായത്. ഇന്ത്യയിൽ മുശ്രിക്കീങ്ങളോടൊപ്പം ദാറുൽ കുഫ്റിൽ ജീവിക്കേണ്ട അവസ്ഥയാണുള്ളതെന്നും പൂർണ ശരീഅത്ത് നടപ്പാക്കിയുള്ള ജീവിതമാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലുള്ളതെന്നും റാഷിദ് വിശദീകരിക്കുകയാണ് ഇപ്പോൾ പുറത്തുവരുന്ന ഓഡിയോയിലും ചെയ്യുന്നത്. യഥാർത്ഥ ഇസ്ലാമിക ശരീഅത്തുള്ളത് ദൗലത്തുൽ ഇസ്ലാമിലാണെന്നു പറയുന്നതോടൊപ്പം ലോകത്തുള്ള മുസ്ലിംങ്ങളെ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ക്ഷണിച്ചുമാണ് റാഷിദ് അവകാശപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍