ആറു തവണ നിങ്ങൾ എന്നെ ഗർഭഛിദ്രത്തിന് ഇരയാക്കി; 10,000 പെൺകുട്ടികളെ നിങ്ങൾ ദുരുപയോഗം ചെയ്തു; ദുബായിലെ ഹോട്ടലിൽ വച്ചു പീഡനത്തിന് ഇരയായ സ്ത്രീ ബോബി ചെമ്മണ്ണൂരിനെ വെല്ലുവിളിക്കുന്ന വീഡിയോ പുറത്ത്; ചാരിറ്റിയുടെ പേരിൽ മാദ്ധ്യമങ്ങൾ താരമാക്കിയ ബോബി ചെമ്മണ്ണൂരിന്റെ തനിനിറം പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ കാപട്യക്കാരനാണ് ആണ് ബോബി ചെമ്മണ്ണൂർ എന്ന സ്വർണ്ണ വ്യാപാരി എന്ന് കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി മറുനാടൻ മലയാളി എഴുതുകയായിരുന്നു. അന്നൊക്കെ മറുനാടൻ പണം ചോദിച്ചിട്ട് കിട്ടാത്തതു കൊണ്ടാണ് എന്ന് ആരോപിച്ചവർ ഇപ്പോൾ മുഖം താഴ്ത്തുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ഇടനിലക്കാരി എന്ന് കരുതുന്ന ഒരു സ്ത്രീ ദുബായിലെ ഹോട്ടൽ റൂമിൽ വച്ച് ബോബിയെ പച്ചക്കു തെറിവിളിക്കുകയും അയാളുടെ അവിഹിത ഇടപാടുകളുടെ രഹസ്യങ്ങൾ തുറന്നു പറയുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്താകുന്നത്.
മിക്ക ആരോപണങ്ങൾക്കും മൗനം പാലിക്കുന്ന ബോബി ഒരു പെണ്ണുപിടിയൻ ആണ് എന്നത് അഭിമാനത്തോടെ ആംഗീകരിക്കുന്നു. ബോബിയെ വെല്ലുവിളിക്കുന്ന യുവതി ആറുതവണ ബോബിയുടെ കുഞ്ഞിന്റെ ഗർഭഛിദ്രം നടത്തിയെന്ന് പറയുമ്പോഴും നിസ്സംഗതയോടെ ബോബി ഇരിക്കുന്നു. ഇത്തരത്തിൽ ഒട്ടേറെ ആരോപണങ്ങൾ ആണ് ഈ വിഡിയോയിൽ ഉള്ളത്. 2013ൽ റിക്കോർഡ് ചെയ്ത വീഡിയോ ആണ് മൂന്ന് വർഷത്തിന് ശേഷം പുറത്തുവരുന്നത്. വിവരാവകാശ നിയമപ്രകാരം തൃശൂരിലെ വിവരാവകാശ പ്രവർത്തകൻ ജോയ് കൈതാരം ഇന്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്നും ശേഖരിച്ചതാണ് ഈ വിഡിയോ.
മൂന്ന് മാസം മുമ്പ് ഈ വിഡിയോയെ കുറിച്ച് മറുനാടന്‍ വിവരം ലഭിച്ചെങ്കിലും ഇതിൽ അഴിമതി ആരോപണങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടും തികച്ചും വ്യക്തിപരമായ വിഷയം ആയതിനാലും ബോബിയെ വെല്ലുവിളിക്കുന്ന യുവതി കേസ് നൽകിയിട്ടില്ലാത്തതിനാലും ഞങ്ങൾ പ്രസിദ്ധീകരിക്കേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ വിഡിയോയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മറുനാടൻ പണം വാങ്ങി മനപ്പൂർവ്വം വാർത്ത മുക്കി വയ്ക്കുകയാണ് എന്ന ആരോപണം ചില കോണുകളിൽ നിന്നും ഉയർന്നതുകൊണ്ട് ഞങ്ങളും ഇത് പ്രസിദ്ധീകരിക്കുകയാണ്. എഡിറ്റ് ചെയ്ത വിഡിയോ ദൃശ്യങ്ങൾ ആണ് മറുനാടൻ രണ്ട് യുട്യൂബ് ലിങ്കുകളിലായി പുറത്തു വിടുന്നത്.
ഒളിക്യാമറ ദൃശ്യങ്ങളിൽ ഉള്ള സംഭാഷണങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലാണ്. ഈ സംഭാഷണങ്ങളിലാണ് ബോബി ചെമ്മണ്ണൂരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പരമാർശമുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതായാണ് ആരോപണം. വസ്ത്രത്തിൽ ഒളിപ്പിച്ച് വച്ച ഒളിക്യാമറയിൽ പകർത്തിയ വീഡിയോയാണ് പുറത്തായത്. ബോബി ചെമ്മണ്ണൂർ ചതിച്ച സ്ത്രീ തന്നെ തന്ത്രത്തിൽ ജ്യൂലറി മുതലാളിയെ കുടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി പൊലീസിന്റെ അടുത്തുണ്ട്. എന്നാൽ നടപടിയൊന്നും എടുത്തുമില്ല. ഈ സാഹചര്യത്തിലാണ് വിഡിയോ പുറത്താകുന്നത്. പൊലീസിന് പരാതിക്കൊപ്പം ഈ വിഡിയോയും നൽകിയിട്ടുണ്ടെന്നാണ് സൂചന.
ലൈംഗിക ചൂഷണത്തെ കുറിച്ചാണ് ദൃശ്യങ്ങളിൽ കൂടുതലും പറയുന്നത്. ചില ഘട്ടങ്ങളിൽ അത് സമ്മതിക്കുന്നുമുണ്ട്. താൻ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തും, അതിനൊപ്പം മറ്റ് കാര്യങ്ങളും നടത്തുമെന്നാണ് ബോബി പറയുന്നത്. തന്നെ ഗർഭിണിയാക്കിയെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നുണ്ട്. പ്രതികാരം ചെയ്യുമെന്നാണ് വെല്ലുവിളി. ഇനി സ്ത്രീകളുമായി ബന്ധപ്പെടാൻ അനുവദിക്കില്ലെന്ന തരത്തിൽ മോശമായ ഭാഷ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. നീ എന്നെ തല്ലി അല്ലേ...ഞാൻ എന്ത് തെറ്റാണ് ചെയ്തത്...ഇന്നലെ നീ എന്തൊക്കെ ലൈഗീക വൈകൃതങ്ങൾ ആണ് എന്ന് കൊണ്ട് ചെയിപ്പിച്ചത്. നീ മദ്യം നൽകി എന്നെ കൊണ്ട് നിർബന്ധിച്ച് പലതും ചെയ്യിച്ചു... ഞാനല്ലെ നിനക്ക് ദുബായിൽ ഇത്രയേറെ ബിസിനസ്സ് ബന്ധങ്ങൾ ഉണ്ടാക്കി തന്നത്. നീ കാത്തിരുന്നു കണ്ടോ? ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്...ലോകത്തിലെ എല്ലാവരും നിന്റെ കാര്യം അറിയട്ടേ. ചാരിറ്റിയല്ല, നിന്റെ പ്രധാന പണി പെൺകുട്ടികളെ വലയിലാക്കലാണ്. പതിനായിരത്തിലധികം പെൺകുട്ടികെളെ പീഡിപ്പിച്ചില്ലേ എന്നും യുവതി ചോദിച്ചു. താൻ സ്ത്രീലമ്പടനാണെന്ന ആരോപണം ബോബിയും ശരിവയ്ക്കുന്നു. ചാരിറ്റിയും സ്ത്രീകളെ ആകർഷിക്കലും ഒരുമിച്ച് കൊണ്ടു പോകുമെന്നും പറയുന്നു.
വീഡിയോ ചിത്രീകരിച്ചിട്ടുള്ള പെൺകുട്ടി അനാഥയാണെന്ന് പറയുന്നുണ്ട്. അതുകൊണ്ടാണ് തന്നോട് ഇത്രയും ക്രൂരത കാണിക്കുന്നതെന്ന് യുവതി ആരോപിക്കുന്നു. കാര്യം കഴിഞ്ഞ ശേഷം തന്നെ ഉപേക്ഷിച്ചെന്ന ആരോപണമാണ് സ്ത്രീ ഉയർത്തുന്നത്. നിങ്ങൾ ഇതുവരെ എത്ര പെൺകുട്ടികളെ ചതിച്ചിട്ടുണ്ട് എന്ന് വൈകാരികമായിത്തന്നെ ഈ പെൺകുട്ടി ചോദിക്കുന്നുണ്ട്. ആരേയും സ്നേഹിക്കരുതെന്ന തന്റെ നിലപാട് ശരിയാണെന്ന് ബോബി സമ്മതിക്കുന്നുമുണ്ട്. അങ്ങനെ നീളുന്നു സംഭാഷണം. ഗൾഫിൽ ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ്സ് വളർച്ചയിൽ വഹിച്ച പങ്കും ഈ സ്ത്രീ വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം സമ്മതിക്കുന്ന രീതിയിലാണ് വിഡിയോയിൽ ബോബി ചെമ്മണ്ണൂർ പ്രത്യക്ഷപ്പെടുന്നത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്. ഒന്നിനും വ്യക്തമായ നടപടിയുണ്ടായിട്ടില്ല. സ്ത്രീ പീഡനത്തിലും അതു തന്നെയാണ് അവസ്ഥ. ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാൻ കേരളാ പൊലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപത്തിനാണ് പുതിയ വിഡിയോയും ബലമേകുന്നത്. കേന്ദ്രസംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വരെ പൊലീസിന് പരാതിയായി നൽകിയിട്ടുണ്ടെന്നാണ് സൂചന.
രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നൽകിയപ്പോൾ ലഭിച്ച ഉറപ്പ്. മാസങ്ങൾക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അങ്ങനയൊരു ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മാസങ്ങൾക്ക് മുമ്പ് അച്യുതാനന്ദൻ ആരോപിച്ചിരുന്നു. ഇതേ സമീപനം തന്നെയാണ് സ്ത്രീ പീഡന ആരോപണത്തിലും ബോബി ചെമ്മണ്ണൂരിനോട് പൊലീസ് കാട്ടുന്നതെന്ന് വ്യക്തമാക്കുന്നതെന്നാണ് പുറത്തുവന്ന വിഡിയോയും.
ഇന്നലെ മുതൽ ഇതു സോഷ്യൽ മീഡിയയിൽ വൈറലായി പടർന്ന് പിടിച്ചെങ്കിലും സിഡിയുടെ നിജ സ്ഥിതി അറിയാനും വസ്തുതകൾ വിലയിരുത്താനുമായി ഞങ്ങൾ ഒരു ദിവസം കാത്തിരിക്കുകയായിരുന്നു. പിന്നീട് ഒർജിനൽ സിഡി ലഭിച്ച ശേഷം മാത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്. ഇതും സംബന്ധിച്ച് ഇന്നലെ വെളിയിൽ വന്ന പല വാർത്തകളും വ്യാജം ആയിരുന്നുവെന്നും യഥാർത്ഥ സിഡി കണ്ടതോടെ വ്യക്തമായി. അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ കടത്തുന്നു തുടങ്ങിയ ആരോപണങ്ങൾ വ്യാജം ആണെന്ന് എന്നതാണ് സിഡി വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍