ഫിജോ ജോസഫ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയവർ പരാതി നൽകിയിട്ടും കേസ് എടുക്കാതെ പൊലീസ്; വധഭീഷണിക്ക് ഇരയായ മാധ്യമ പ്രവർത്തകൻ കോടതിയിൽ നേരിട്ട് നൽകിയ പരാതിയിൽ നടപടി തുടങ്ങി; സോഷ്യൽ മീഡിയ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയിൽ കോട്ടയത്തെ വീട്ടമ്മയ്ക്കെതിരെ വീണ്ടും കേസ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്ന പേരിൽ വീട്ടമ്മ നൽകിയ പരാതിയിൽ കേസെടുത്ത യുവനേതാവ് മുൻകൂർ ജാമ്യം എടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോകുന്ന വഴി വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി. തെളിവുകൾ ഏറെയുണ്ടായിട്ടും പൊലീസ് വേണ്ട നടപടികളെടുത്തില്ല. ഉന്നതരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് ആക്ഷേപവും എത്തി. ഇതു തന്നെയാണ് കേരളാ പത്രപ്രവർത്തക അസോസ്സിയേഷൻ വൈക്കം താലൂക്ക് കമ്മറ്റി സെക്രട്ടറിയും പ്രാദേശിക ലേഖകനുമായ ബെയ്ലോൺ എബ്രാഹമിനെും പറയാനുള്ളത്. ഫിജോ ടി ജോസഫ് എന്ന ഫിജോ ഹാരീസെന്നും ഫിജോ ജോസഫെന്നും അറിയപ്പെടുന്ന വീട്ടമ്മയ്ക്കെതിരായ പരാതി.
ജനുവരി 21ന് രാത്രിയിൽ നവമാധ്യമങ്ങളിലുടെ ഏറ്റുമാനൂർ വെട്ടൂർ കോട്ടേജിൽ ഫിജോ.ടി.ജോസഫ് എന്ന ഫിജോ ഹാരിസ് വധഭീഷണിയും, അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയതിന് എതിരെ ബെയ്ലോൺ എബ്രഹം നൽകിയ പരാതിയൊന്നും പൊലീസ് ഗൗരവത്തോടെ കണ്ടില്ല. ഇതോടെ പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഈ സ്വകാര്യകേസിൽ കോടതി നടപടികൾ ആരംഭിച്ചു. ഇന്ന് കോടതി നേരിട്ട് ബെയ്ലോൺന്റെ മൊഴി രേഖപ്പെടുത്തി, ജൂലൈ മാസത്തിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഈ കേസിൽ ഫിജോ ടി ജോസഫിന്റെ ഫേസ്ബൂക്കിൽ സുഹൃത്തുകളായവരും, ഫോളോ ചെയ്യുന്നവരും കേസിൽ സാക്ഷികളാണ്.
സംഭവത്തിന് ആധാരം ഫിജോ ഹാരിസിന് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ വാറണ്ട് ഉണ്ടെന്നും, കോടതി ആറു തവണ പുറപ്പെടുവിച്ച വാറണ്ട് പ്രതി മാധ്യമ പ്രവർത്തകയായിട്ട് വിലസുന്നുവെന്ന് കാണിച്ച് ഒരു ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയാണ് ഫിജോയുടെ ഭീഷണിക്ക് ഇടയാക്കിയത്. ഫിജോയുടെ ഭീഷണി സംബന്ധിച്ച് മാർച്ച് രണ്ടിന് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ബെയ്ലോൺ പരാതി നല്‍കിയിട്ടും ഫിജോയുടെ ഉന്നതബന്ധങ്ങളെ ഭയന്ന് പൊലീസ് കേസ് യെടുത്തിരുന്നില്ല. ഇതു കാരണമാണ് കോടതിയെ സമീപിച്ചത്. ക്രിമിനൽ നിയമം 190, 200 വകുപ്പുകൾ പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്.
വാർത്തയുമായി ബന്ധപ്പെട്ട് ബെയ്ലോൺ നല്കുന്ന വിശദീകരണം ഇങ്ങനെ: നവമാധ്യമങ്ങളിലൂടെ ഫിജോയ്ക്ക് എതിരെ പ്രതികരിച്ചവർക്ക് വധഭീഷണിയും, അക്രമവും നേരിട്ടവർ 2015 ഡിസംബറിിലും 2016, 2017 ജനുവരിയിലും നിരവധി തവണ കോട്ടയത്തെ നിരവധി മാധ്യമപ്രവർത്തകരെ തങ്ങൾ നേരിടുന്ന ഭീഷണി സംബന്ധിച്ചും, പരാതി സംബന്ധിച്ചും അറിയിക്കുകയും, വാർത്ത നൽകി സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. ഫിജോ ടി ജോസഫാണ് മറുവശത്ത് എന്ന് മനസ്സിലാക്കിയ പല ലേഖകരും വാർത്ത നൽകുന്നതിൽ നിന്ന് പിന്തിരിഞ്ഞു. അവസാനം 2017 ജനുവരി മാസത്തിൽ ഫിജോയ്ക്ക് എതിരെ രേഖാമൂലം സർക്കാർതലത്തിൽ പരാതി നൽകിയവർ ബെയ്ലോണെ സമീപിച്ചു. ഇവർ കുറേ രേഖകളും കൈമാറി.
എന്നാൽ രേഖകളുടെ അടിസ്ഥാനത്തിൽ കോട്ടയം ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പൊലീസ് സ്റ്റേഷനുകളുമായി ബെയ്ലോൺ നേരീട്ട് ബന്ധപ്പെട്ടപ്പോൾ ഫിജോ ടി ജോസഫിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, കേസ് മരവിപ്പിക്കുവാൻ ചിലർ ഇടപെടുന്നതുകൊണ്ട് അന്വേഷിക്കുവാൻ നിർവ്വാഹമില്ലായെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിനിടയിൽ ചിലർ ബെയ്ലോണെയുംകൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി. എന്നിവർക്ക് വീണ്ടും പരാതി നൽകിയിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച്, ഡി.വൈ.എസ്പി. വി. വിജയകുമാരൻ നായരും, സർക്കാരിന് ലഭിച്ച പരാതികൾ കോട്ടയം ഡി.സി.ആർ.ബി.ഡി.വൈ.എസ്പിയുമാണ് അന്വേഷിക്കുന്നത് എന്നുള്ള വിവരം ബെയ്ലോണിന് ലഭിച്ചു.
ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ വാറാണ്ട് ഉണ്ടായിരുന്നതായി എസ്.ഐ. ജി. സന്തോഷ് കുമാർ രേഖാമൂലവും നൽകി. ഇതിന്റെയെല്ലാം വെളിച്ചതിലാണ് വാർത്ത പ്രസിദ്ധികരിച്ചത്. അത് പിന്നീട് ഫിജോയുടെ ശല്യം കാരണം ഓൺലൈൻ അധികൃതർ പിൻവലിച്ച് തടതപ്പി. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി വൈകിയതിനാൽ കോട്ടയം എസ്പി., ഡി.ജി.പി, മുഖ്യമന്ത്രി എന്നീവർക്ക് പരാതി നൽകിയിരുന്നു. കോട്ടയം എസ്പിക്ക് ലഭിച്ച പരാതിയിൽ 21/04/2017ൽ എതിർകക്ഷിയെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാരേയും, കടുത്തുരുത്തി സി.ഐയ്ക്കെതിരേയും ഫിജോ തട്ടികയറുകയും, ഇതെല്ലാം ഫിജോ തന്നെ നവമാധ്യമങ്ങളിൽ തത്സമയം പ്രചരിപ്പിച്ചിരുന്നു.
ഇതേ പരാതി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈഎസ്പി. അന്വേഷിച്ച് ബെയ്ലോണിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായി രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് ശക്തമായ നടപടി ഫിജോയ്ക്ക് എതിരെ വേണമെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലും, ടൗണിലും മുൻകൂർ ജാമ്യം തേടിയതിന് ശേഷം കോടതിയിൽ ഹാജരാകുവാൻ എത്തിയ ആർ.വൈ.എഫ് ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി അജോ കുറ്റിക്കനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, മൊബൈൽ മോഷിടിച്ച് സംഭവത്തിൽ ഫിജോയ്ക്കും കൂട്ടർക്കുമെതിരേ, ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണത്തിന് കോട്ടയം എസ്പി., ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിയോട് അന്വേഷിക്കുവാൻ നിർദ്ദേശിച്ചുട്ടുണ്ട്. ഇതിനിടെയാണ് ഫിജോ ഹാരിസിന് എതിരെ കോടതി നേരിട്ട് നടപടികൾ തുടങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍