ആ അപശകുന രാത്രിയുടെ ഒന്നാം ഓർമ്മ ദിനം ഇന്ന്; ഷൂട്ടിങ് കഴിഞ്ഞ് മടങ്ങും നേരെ യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തത് കഴിഞ്ഞ വർഷം ഇതേ ദിവസം; ദിലീപിന്റെ ജാതകം മാറ്റിയെഴുതപ്പെട്ടിട്ടും ഒരു വർഷം തികയുന്നു; നടി ആക്രമിക്കപ്പെട്ട കേസിന് ഒരു വർഷം തികയുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി :നടൻ ദിലീപിന്റെ അറസ്റ്റിനും ജയിൽ വാസത്തിനും വഴിയൊരുക്കിയതും ദേശീയ മാധ്യമ ശ്രദ്ധ ആകർഷിക്കുകയും ചെയ്ത നടി ആക്രമണ കേസിന് ഇന്ന് ഒരു വയസ്.കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ പീഡന വാർത്ത പുറത്ത് വരുന്നത്.സിനിമയുടെ ഡബ്ബിങ്ങിനായി തൃശൂരിൽ നിന്നും എറണാകുളത്തേയ്ക്ക് പുറപ്പെട്ട നടിയെ രാത്രി 9.30 ഓടെ ദേശീയപാത 47യിൽ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം കോട്ടായിൽ വച്ചാണ് തട്ടിക്കൊണ്ടുപോയത് .
സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു നടി. അവർ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചു എന്ന വ്യാജേന ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോകുകയും കളമശ്ശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം നടിയുടെ വാഹനത്തിലെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാർട്ടിൻ, നടിയെ കാക്കനാടിനടുത്ത് പടമുകളിൽ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിച്ചു. വിചാരണയ്ക്കായി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ് കേസ് ഇപ്പോൾ
സംഭവം അറിഞ്ഞ് എത്തിയ പൊലീസിന് ഡ്രൈവർ മാർട്ടിനിൽ സംശയം തോന്നി ചോദ്യം ചെയ്തതിൽ നിന്നാണ് പൾസർ സുനി അടക്കമുള്ളവരുടെ വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ഒളിവിൽ പോയ പൾസർ സുനി എറണാകുളം സി.ജെ.എം. കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ ഫെബ്രുവരി 23-ന് പൊലീസിന്റെ പിടിയിലായി. പൾസർ സുനി അടക്കമുള്ളവരെ പ്രതിയാക്കി പൊലീസ് അന്വേഷണമാരംഭിച്ചു. കൂടുതൽ അന്വേഷണം നടന്നപ്പോഴാണ് ദിലീപ് അടക്കമുള്ളവർ പ്രതികളായത്. നടൻ ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം മറ്റ് പ്രതികളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയെന്നതാണ് ഒന്നാം പ്രതി പൾസർ സുനിക്കെതിരേയുള്ള കേസ്. ദിലീപ് അറസ്റ്റിലായി ജയിലിൽ കിടന്നതും മലയാള നടിമാരുടെ കൂട്ടായ്മകൾ രൂപപ്പെട്ടതും ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങൾ ഇതിനെത്തുടർന്ന് സിനിമാ ലോകത്തുണ്ടായി.
പൾസർ സുനിയുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ട് പോകൽ. കളമശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി എന്നതുമാണ് കേസിനാസ്പദമായ സംഭവം. സംഭവശേഷം നടിയുടെ വാഹനത്തിന്റെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാർട്ടിൻ നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിച്ചു സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് ഡ്രൈവർ മാർട്ടിനിൽ സംശയംതോന്നി ചോദ്യം ചെയ്തതിൽനിന്നാണ് പൾസർ സുനി അടക്കമുള്ളവരുടെ വിവരങ്ങൾ ലഭിക്കുന്നത്.
തുടർന്ന് ഒളിവിൽ പോയ പൾസർ സുനി എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ ഫെബ്രുവരി 23 ന് പൊലീസ് പിടിയിലായി. കേസിൽ ഗൂഢാലോചനയുണ്ടെന്ന് സിനിമ താരങ്ങളുടെ സംഘടനായായ അമ്മയുടെ യോഗത്തിൽ നടി മഞ്ജു വാര്യർ പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് നടൻ ദിലീപും പ്രതികരിച്ചു തുടർന്ന് പൾസർ സുനി അടക്കമുള്ളവരെ പ്രതിയാക്കി പൊലീസ് അന്വോഷണ ആരംഭിച്ചു കൂടുതൽ അന്വേഷണം നടന്നപ്പോഴാണ് ദിലീപ് അടക്കമുള്ളവർ പ്രതികൾ ആയത് കേസിൽ പൾസർ സുനി ,മാർട്ടിൻ ആന്റണി , വിജീഷ് ,പ്രദീപ് ,വടിവാൾസലിം തമ്മനം മണികണ്ഠൻ ,ചാർലി , ദിലീപ് ,മേസ്തിരി സുനിൽ ,വിഷ്ണു ,അഡ്വക്കേറ്റ്പ്രദീഷ് ചാക്കോ ,അഡ്വക്കേറ്റ് രാജു ജോസഫ് തുടങ്ങി പന്ത്രണ്ടോളം പേർ പ്രതികളാണ കുറ്റകൃത്യത്തിന്റെ സൂത്രധാരൻ.
നടൻ ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം മറ്റ് പ്രതികളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയെന്നതാണ് ഒന്നാം പ്രതി പൾസർ സുനിക്ക് എതിരെയും ആക്രമണം നടക്കുമ്പോൾ നടിയുടെ വാഹനം ഓടിച്ചിരുന്നത് മാർട്ടിനാണന്നും. നടിയുടെ യാത്ര വിവരങ്ങൾ സുനിക്ക് കൃത്യമായി നൽകിയത് രണ്ടാ പ്രതി മാർട്ടിനാണന്നാണ് പ്രോസുകേഷൻ വാദം. ഇതിൽ മാർട്ടിൻ കൂറി മാറിക്കഴിഞ്ഞു ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് ഇതല്ലാം ചെയ്തതതാണെന്നാണ് മാർട്ടിൻ ഇപ്പോൾ പറയുന്നത്. നേരിട്ട് കുറ്റകൃത്യത്തിൽ പങ്ക്, ആക്രമണത്തിലും ദൃശ്യങ്ങൾ പകർത്തുന്നതിലും സൂനിയുടെ കൂട്ടു പ്രതിയെന്ന് പ്രോസിക്യൂഷൻ പറയുന്നു.
ജയിലിൽ സുനിക്ക് ഫോൺ ചെയ്യാൻ സഹായം നൽകിയെന്നതിന് ഒൻപതാം പ്രതി മേസ്തരി സുനിലിനെതിരെയും സുനിയുടെ കത്ത് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് എത്തിക്കാൻ സഹായം നൽകിയെന്നതിന് വിഷ്ണുവിനെതിരയും നിർണായക തെളിവാകേണ്ട ദൃശ്യം പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങളും പൊലിസിനു നൽകാതെ ഒളിപ്പിക്കുകയും , നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവൈന്നതിന് പതിനൊന്നാം പ്രതി അഡ്വക്കേറ്റ് പ്രതീഷ് ചാക്കോക്ക് എതിരൈയും കേസിലെ നിർണായക തെളിവാകേണ്ട ദൃശ്യം പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങളും പൊലിസിനു നൽകാതെ ഒളിപ്പിക്കുകയും , നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നതിന് പന്ത്രണ്ടാം പ്രതി അഡ്വക്കേറ്റ് രാജു ജോസഫിനെതിരെയും കേസിടുത്തിട്ടുള്ളത്- സുനിയെ ജയിലിൽ വച്ച് കത്തെഴുതാൻ സഹായിച്ച വിപിൻ ലാലിനെയു- എആർ ക്യാംപിലെ പൊലിസുകാരനായ ഇയാൾ സുനിയെ ഫോൺ ചെയ്യാൻ സഹായിച്ച പി കെ അനീഷിനെയും മാപ്പുുുസാക്ഷികളായാണ് കേസിടുത്തിട്ടുള്ളത്
സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ സാക്ഷികളായെത്തുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. നടീ നടന്മാരെ കൂടാതെ സിനിമയിൽ ചെറുതും വലുതുമായ തൊഴിലെടുക്കുന്ന നിരവധിപേർ സാക്ഷികളാണ്.
നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, നടി രമ്യ നമ്പീശൻ, സംവിധായകനും നടനുമായ ലാൽ, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, ഗായിക റിമി ടോമി, ദിലീപിന്റെ സുഹൃത്തും സംവിധായകനും നടനുമായ നാദിർഷ എന്നിങ്ങനെ നിരവധി പേരുടെ മൊഴികൾ പുറത്തു വന്നിരുന്നു.എന്നാൽ ഈ സാക്ഷിമൊഴികളല്ലാം തന്നെ നടൻ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ ശത്രുത ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നവ മാത്രമാണ്. ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായ വിവാഹ ബന്ധം തകരുന്നതിന് നടി കാരണമായതിലുള്ള വൈരാഗ്യം മൂലം ദിലീപ് പൾസർ സുനിക്ക് ഒന്നരക്കോടി നൽകമെന്ന കരാറിൽ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി.
2013 മുതൽ ഇതിനായി ഗൂഢാലോചന നടത്തിയെങ്കിലും നടന്നില്ല. ഇതിനായി വിവിധ സന്ദർഭങ്ങിളിൽ പല ഹോട്ടലുകളിലും, ഷൂട്ടിങ്ങ് ലൊക്കേഷനുകളിലും സുനിയും ദിലീപും പരസ്പരം കണ്ടിട്ടുണ്ട് ഇതാണ് ദിലിപിനെതിരെ പൊലീസ് നൽകുന്ന കാരണങ്ങൾ. ഇതിന് മൊബൈൽ ടവർ ലൊക്കേഷൻ, ഹോട്ടൽ ജിവനക്കാർ തുടങ്ങിയ തെളിവുകൾ പൊലീസ് നൽകും. കൃത്യം നടത്തുന്നതിനായി ഇതുവരെ 140000 രൂപ സുനി ദിലീപിൽ നിന്നും കൈപ്പറ്റിയതായും പൊലിസ് പറയുന്നു കേസിലെ പ്രതികൾ വിവിധ സന്ദർഭങ്ങളിൽ ദിലീപുമായി അടുപ്പമുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിച്ചതിനു തെളിവുണ്ടന്ന് പൊലിസ് അവകാശപ്പെടുന്നു. കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പ്രതികൾ എത്തിയതായി പൊലീസ് ആരോപിക്കുന്നു.
ദിലീപിന്റെ സുഹൃത്ത് നാദിർഷ, മാനേജർ അപ്പുണ്ണി, സഹോദരൻ എന്നിവരെയും പ്രതികൾ കണാൻ ശ്രമിച്ചിട്ടുണ്ട്. സുനിയുടെ ഭീഷണി കത്ത് സംബന്ധിച്ച് ദിലീപ് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്ന പര്സപര വിരുദ്ധമായ കാര്യങ്ങൾ, സുനിയെ അറിയില്ലെന്ന ദിലീപിന്റെ പ്രസ്താവന, നടി ആക്രമിക്കപ്പെട്ട ദിവസം ഷൂട്ടിങ്ങിലായിരുന്ന ദിലീപ് ദൃശ്യം മോഡലിൽ ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് രേഖയുണ്ടാക്കാൻ ശ്രമിക്കുകയും പിന്നിട് അമ്മയുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു എന്നും പൊലീസ് ആരോപിക്കുന്നു.- കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാനായിട്ടില്ല.
നിലവിൽ പൊലിസ് നൽകിയ ദൃശ്യങ്ങളുടെ പകർപ്പിൽ കൃത്രിമം നടത്തിയതായി സംശയിക്കുന്നു. ദൃശ്യത്തോടപ്പം ഉള്ള സ്ത്രി ശബ്ദം സംശയസ്പദമാണ്. ഗൂഢാലോചന തെളിയിക്കാൻ പൊലിസിന്റെ കയ്യിൽ തെളിവില്ലന്നുമാണ് ദിലീപിന്റെ വാദം എന്തായാലും കേസിന്റെ വിചാരണ നടക്കുന്നതിനായി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്