ഹരിയാനയിലെ പതിനഞ്ചു വയസ്സുകാരിയെ ബലാത്സഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു; കൂടെ കാണാതായ 19 വയസ്സുകാരന്റെ മരണത്തിലും ദുരൂഹത; പൊലീസ് കസ്റ്റഡിയിലെടുത്ത ഗുൽഷന്റെ സഹോദരങ്ങളെ കാണാതായെന്നും റിപ്പോർട്ടുകൾ; കുരുക്ഷേത്രയിലെ കൊലപാതക പരമ്പരയിൽ ദുരൂഹത തുടരുന്നു
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിലെ മരണങ്ങളുടെ ദൂരൂഹത തേടി പൊലീസ്.ദിവസങ്ങൾക്കു മുമ്പ് കാണാതായ 15 വയസ്സുകാരിയുടെയും 19 കാരന്റെയും മൃതദ്ദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കണ്ടെത്തിയിരുന്നു.പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച നിലയിലും ആൺകുട്ടിയുടെ മൃതദ്ദേഹം അഴുകിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. പ്രദമ ദൃഷ്യാ രണ്ടും കൊലമാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേക്ഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് ഗുൽഷൻ എന്നു പേരുള്ള ആൺ കുട്ടിയോടൊപ്പമാണെന്നു സ്ഥിതീകരിച്ചിരുന്നു, ജനുവരി ഒൻപതിനു ഗുസൽഷനെയും പെൺകുട്ടിയെയും കാണാതായതായി പെണ്ടകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ജനുവരി 13 നു പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തി.ഗുൽഷനെക്കുറിച്ചുള്ള അന്വേക്ഷണം നടന്നു കൊണ്ടിരിക്കെയാണ്് അവന്റെ മൃതദ്ദേഹം ബുധനാഴ്ച്ച കനാലിനടുത്തായി അഴുകിയ നിലയിൽ കണ്ടെത്തുന്നത്. പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയതിനു 120 കിലോ മീറ്റർ അകലെ നിന്നാണ് ഗുൽഷന്റെ മൃതദ്ദേഹവും കണ്ടെത്തുന്നത്.
ജിന്ദ് ജില്ലയിലെ ബുദ്ധ കേര ഗ്രാമത്തിനടുത്തു നിന്നുമാണ് പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തുന്നത്. പെൺകുട്ടി ദാരുണമായ കൂട്ട ബലാത്സംഘത്തിനു ഇരയായതായാണ്് പോസ്റ്റു മോർട്ടം റിപ്പോർട്ടുകൾ. കൂട്ട ബലാത്സംഘത്തിന്റെ ഐ പി സി സെക്ഷൻസ് പൊലീസ് എഫ് എൈ ആറിൽ ചേർത്തിട്ടുണ്ട്. പോസ്റ്റു മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുൽഷനെ വെള്ളത്തിൽ മുക്കി കൊന്നതായിട്ടാണ് പ്രാഥമിക നിഗമനം. വ്യക്തമായ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.
പെൺകുട്ടിയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയാവുന്ന ഒരു വ്യക്തിയായിരുന്നു ഗുൽഷൻ എന്നാൽ ഗുൽഷനും ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നു. പൊലീസ് എല്ലാ തരത്തിൽ നിന്നും കേസിനെ കുറിച്ച് വ്യക്തമായി അന്വേക്ഷിക്കുന്നുണ്ടെന്നും. മരിച്ച കുട്ടികളുടെ ബന്ധുക്കളിൽ പലരും ഒളിവിലാണെന്നാണ് സംശമെന്നും ചോദ്യം ചെയ്യാനായി അറസ്റ്റ് ചെയ്തവരെ എല്ലാവരെയും വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു.
ഗുൽഷനും പെൺകുട്ടിയും തമ്മിൽ കുറച്ചു മാസങ്ങളായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായും കുട്ടികളെ കാണാതായ ദിവസം അതായത് ജനുവരി 9നുഅവരെ ഗുൽഷന്റെ വീടനടുത്ത് പണി നടന്നു കൊണ്ടരിക്കുന്ന കെട്ടിടത്തിന്റെ അടുത്തു വച്ച് ബന്ധുവായ സ്ത്രീ കണ്ടതായും അവർ കുട്ടികളെ താക്കീതു ചെയ്തിരുന്നതായും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ പെൺകുട്ടിയുടെ മൃതദ്ദേഹം മരിച്ച നിലയിൽ കണ്ടെത്തിയതിനു ശേഷം ബന്ധുവായ സ്ത്രിയെ ഗ്രാമത്തിൽ കണ്ടിട്ടില്ലെന്നും ഗ്രാമ വാസികൾ പറഞ്ഞു.
പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയ ദിവസം ഗുൽഷന്റെ പിതാവ് ജസ്വിന്ദറിനെയും സഹോദരങ്ങളായ ഗൗരവ്, സാഗർ എന്നിവരെയും പൊലീസ് കൂട്ടി കൊണ്ടു പോയിരുന്നു. അതിനു ശേഷം അജ്ഞാത മൃതദ്ദേഹം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചറിയാനായി ഗൗരവിനെ പൊലീസ് കൊണ്ടു പോയി, ഗുൽഷന്റെ കൈയിലെ ടാറ്റു കണ്ട് ഗൗരവ് അത് ഗുൽഷന്റെ മൃതദ്ദേഹമാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് ജസ്വ്ിന്ദറിനെ വിട്ടയച്ചെങ്കിലും മറ്റു രണ്ടു കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ഇല്ല എന്നു ഗുൽഷന്റെ മാതാവ് രാധ പറഞ്ഞു.
കൂടാതെ പെൺക്കുട്ടിയുടെ മൃതദ്ദേഹം പൊലീസ് കണ്ടെത്തിയതിനു ശേഷം ഗ്രാമവാസികൾ തങ്ങളെ കുറ്റവാളികളായിട്ടാണ് കണക്കാക്കുന്നതെന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും എന്നാലിപ്പോൾ ഞങ്ങളുടെ മകനും മരിച്ചിരിക്കുന്നു, എനിക്കു തോന്നുന്നത് രണ്ടു കുട്ടികളെയും ആരോക്കെയോ ചേർന്നു കൊലപ്പെടുത്തിയതാണെന്നും തന്റെ ഭർത്താവിനെയും കുട്ടികളെയും ഉപദ്രവിക്കുന്നത് നിറുത്തിയിട്ട് പൊലീസ് ശരിയായ കുറ്റവാളികളെ കണ്ടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ ഗുൽഷനുമായി ബന്ധമുള്ള പലരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളുടെ അദ്ധ്യാപകനെ ചോദ്യം ചെയ്തതിൽ നിന്നും പെൺകുട്ടി സ്ഥിരമായി ക്ലാസ്സിൽ പോകാറുണ്ടായിരുന്നുവെന്നും എന്നാൽ ഗുൽഷൻ വല്ലപ്പോഴും മാത്രമേ ക്ലാസ്സിൽ പോയിരുന്നുള്ളുവെന്നു വ്യക്തമായി
എന്നാൽ ജനുവരി ഏഴിനു ശേഷം കുട്ടികൾ ട്യൂഷൻ ക്ലാസ്സിൽ പോയിരുന്നില്ല. പെൺകുട്ടിയെ കാണാനില്ലെന്ന അന്വേക്ഷണവുമായി പെൺകുട്ടിയുടെ പിതാവ് അദ്ധ്യാപകനെ കാണാനെത്തിയിരുന്നു. അതിനു ശേഷം ഗുൽഷന്റെ വീട്ടിൽ അന്വേക്ഷിക്കുകയും രണ്ടു പേരെയും കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ പരാതിപ്പെടുകയുമായിരുന്നു. ബിജെപി ഭരണത്തിലെത്തിയതോടെയാണ് രാജ്യത്ത് ഇത്രയധികം പീഡന മരണങ്ങൾ ഉണ്ടാകുന്നതെന്ന് കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു. ഹരിയാനയിൽ തുടർച്ചയായി സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Stories you may Like
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- 19 കാരിയെ പീഡിപ്പിച്ചു ചുരത്തിൽ ഉപേക്ഷിച്ച ശേഷം മുങ്ങിയത് തമിഴ്നാട്ടിലേയ്ക്ക്
- 'എന്റെ മകനെ തൂക്കിലേറ്റണം': ഉജ്ജയിൻ ബലാത്സംഗക്കേസ് പ്രതിയുടെ പിതാവ്
- കാളികാവിലെ ക്രൂരതയിൽ ഫായിസിന്റെ കുടുംബം മാപ്പുസാക്ഷിയാകുമോ?
- കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ അരങ്ങൊഴിയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍