സംസ്ഥാനത്തെ ഓൺലൈൻ പെൺവാണിഭ മാഫിയക്ക് രാജാന്തര ബന്ധം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂടുതൽ എത്തുന്നത് കേരളത്തിൽ നിന്നും; 16 തികയാത്തവർക്ക് എങ്ങോട്ട് പറക്കാനും വിമാന ടിക്കറ്റ് റെഡി; കിളുന്നു പെൺകുട്ടികൾക്ക് വേണ്ടി പണം വലിച്ചെറിയാൻ യാതൊരു മടിയുമില്ലാതെ മലയാളികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോകം ഹൈടെക്ക് ആകുമ്പോൾ അതിന്റെ അലയൊലികൾ എല്ലാ അർത്ഥത്തിലും കേരളത്തിലും എത്താറുണ്ട്. എന്നാൽ നല്ല കാര്യങ്ങളെക്കാൾ ചീത്തക്കാര്യങ്ങൾക്കാണ് കൂടുതൽ സാങ്കേതിക വിദ്യകളെ ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന്റെ തെളിവാണ് ഇന്നലെ പൊലീസ് വലയിൽ വീണ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ കഥകളിൽ നിന്നും വ്യക്തമാകുന്നതും. പ്രവാസികളാണ് മലയാളികളുടെ സാമ്പത്തിക നട്ടെല്ല് എന്നതിനാൽ പലപ്പോഴും പെൺവാണിഭ സംഘങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് കാര്യം. പണം എത്ര വേണമെങ്കിലും വലിച്ചെറിയാം, പെണ്ണു വേണം എന്ന വിധത്തിലേക്ക് വിലപേശുന്നവരായി മലയാളികൾ മാറിയപ്പോൾ സംസ്ഥാനത്തെ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ രാജ്യാന്തര ബന്ധം പോലും തീർക്കുകയാണ്. സംസ്ഥാന പൊലീസ് സംവിധാനത്തിന് നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിലാണ് പെൺവാണിഭ സംഘങ്ങളുടെ വളർച്ച.
ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ആവശ്യക്കാർക്ക് ഇരകളെ എത്തിക്കുന്നത് വിമാനങ്ങളിലാണ്. മണിക്കൂറുകളുടെ ഇടവേളയിൽ എല്ലാം തീർത്ത് തിരിച്ചു നാട്ടിലുമെത്തിക്കും. ഇങ്ങനെ എല്ലാവിധ സൗകര്യങ്ങളോടെയാണ് സംസ്ഥാനത്തെ പെൺവാണിഭ സംഘം അന്തർദേശിയ സംഘമായി പ്രവർത്തിക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂറിനായി ലക്ഷങ്ങൾ ചെലവിടാൻ മടിയില്ലാത്തവരിൽ ഏറെയും മലയാളികൾ തന്നെയാണ് എന്നതും പ്രത്യേകതയാണ്.
ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗമായി എറണാകുളത്ത് നടന്ന റെയ്ഡിൽ പൊലീസ് രക്ഷപ്പെടുത്തിയ ബംഗലുരു പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഏജന്റ് വിമാന മാർഗമാണ് തന്നെ എത്തിച്ചതെന്ന് വെളിപ്പെടുത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഇത്തരം കേന്ദ്രങ്ങളിൽ എത്തിച്ച് ഇടപാട് നടത്തുന്നതായി പൊലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ലൊക്കാന്റോയെന്ന ഓൺ ലൈൻ സൈറ്റ് മുഖാന്തിരമാണ് പെൺകുട്ടിയെ ഇടപാടുകാർക്കായി തരപ്പെടുത്തിയത്. ഓൺ ലൈൻ പെൺവാണിഭത്തിന്റെ ഇടപാടുകാരായ ഏജന്റുമാരാണ് പെൺകുട്ടികളെ കച്ചവടത്തിനായി തരപ്പെടുത്തുന്നത്.
ഓൺ ലൈനിൽ കുട്ടികളുടെ ഫോട്ടോയുൾപ്പെടെ പ്രദർശിപ്പിച്ച് ഇടപാടുകാരെ ആകർഷിക്കുന്ന സംഘം ലക്ഷങ്ങളാണ് പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ഒന്നര ലക്ഷം രൂപവരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി ആവശ്യക്കാർ മുടക്കുന്നത്. പ്രതീക്ഷിക്കുന്നതിലധികം പണം കൊച്ചുകുട്ടികക്ക് ലഭിക്കുന്നതിനാൽ അത്തരക്കാരെ ഇരകാൾ ആക്കാനും ആവശ്യക്കാരെ കണ്ടെത്താനും ഏജന്റുമാർ തമ്മിൽ കടുത്ത മത്സരമാണുള്ളത്. ബംഗലൂരുവിൽ നിന്ന് രണ്ട് പെൺകുട്ടികളെയാണ് പെൺവാണിഭത്തിനായി സംഘം ഇന്നലെ എത്തിച്ചത്. ഇതിൽ ഒരു പെൺകുട്ടി പതിനെട്ട് വയസിൽ താഴെയുള്ളതും മറ്റൊരാൾ 19 കാരിയുമായിരുന്നു.
19 കാരിയെയും പ്രായപൂർത്തിയാകാത്തത് എന്ന പേരിലാണ് ഏജന്റ് ആവശ്യക്കാർക്ക് കൈമാറ്റം ചെയ്യുന്നത്. മുൻകൂർ പണം നൽകുന്നവർക്ക് മാത്രമേ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലഭ്യമാകൂ. ബിസിനസുകാരും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ സമൂഹത്തിലെ ഉന്നത പദവികളലങ്കരിക്കുന്നവരാണ് കൊച്ചുപെൺകുട്ടികൾക്ക് ആവശ്യക്കാരായെത്തുന്നത്. ഇവരിൽ നിന്ന് വാങ്ങുന്ന ലക്ഷങ്ങളിൽ നാമമാത്രമായ തുക മാത്രമാണ് ഇരകൾക്ക് ലഭിക്കുന്നത്. ആഭ്യന്തര വിമാനങ്ങളിലെ യാത്രയും വൻകിട ഹോട്ടലുകളിലെ ഭക്ഷണവും നൽകി നക്കാപ്പിച്ചയുമായാണ് ഇവരെ മടക്കി അയക്കുന്നത്. ഓൺലൈൻപെൺവാണിഭ സംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കുകയും നിരവധി പേരെ പിടികൂടുകയും ചെയ്തെങ്കിലും ഓൺലൈനിൽ വാണിഭം കൊഴുക്കുന്നതായാണ് ലഭിക്കുന്ന വിവരം.
അതേസമയം പൊലീസ് റെയ്ഡും മറ്റും പേടിച്ച് പെൺകുട്ടിയുടെ വയസ് എത്രയെന്ന അറിയാനുള്ള ശ്രമവും കസ്റ്റമേഴ്സിന്റെ ഭാഗത്തു നിന്നും തുടങ്ങിയതോടെ ആധാർകാഡും മറ്റും ചോദിച്ചുവാങ്ങുന്നവരുമുണ്ട്. പീഡനക്കേസിൽ കുടുങ്ങാൻ വയ്യെന്ന കാരണത്താലാണ് പലും ആധാർകാർഡിന്റെ പകർപ്പും കാണണമെന്ന് വാശിപിടിക്കുന്നത്.
ഓൺലൈൻ പെൺവാണിഭം പിടിക്കാനിറങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വാണിഭത്തിന്റെ മുഖ്യനടത്തിപ്പുകാരനായ അബ്ദുൾ ഖാദറിനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു. പത്തൊൻപതും ഇരുപതും വയസുള്ള പെൺകുട്ടികളുടെ ആധാർകാർഡ് അടക്കമുള്ള ശക്തമായ തെളിവുകളോടെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുകളെല്ലാം നടത്തിയത്. സ്ത്രീകളെ കിട്ടാൻ അബ്ദുൾഖാദറിന് മറ്റു ചിലർ ബാങ്കുവഴി പണമയച്ചതിന്റെ രേഖകളും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്.
ബാംഗ്ലൂരിൽ നിന്നെത്തിക്കുന്ന രണ്ട് ചെറിയ പെൺകുട്ടികൾക്ക് മൂന്നുലക്ഷം രൂപയാണ് അബ്ദുൾഖാദർ വേഷംമാറിയെത്തിയ പൊലീസുകാരോട് ആവശ്യപ്പെട്ടത്. സ്വന്തം അക്കൗണ്ടിൽ പതിനായിരം രൂപയും സുഹൃത്തായ ആഷിക്കിന്റെ ഭാര്യ മുബീനയുടെ അക്കൗണ്ടിൽ എണ്ണായിരം രൂപയും അഡ്വാൻസായി നിക്ഷേപിച്ചശേഷമാണ് കുട്ടികളുടെ വിവരങ്ങൾ അബ്ദുൾഖാദർ വെളിപ്പെടുത്തിയത്. ബിക്കിനി മോഡലായ രശ്മിയുടെ ഒരു രാത്രിക്ക് 65,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്.
എന്തായാലും അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രവർത്തിക്കുന്ന ഈ പെൺവാണിഭ സംഘത്തെ ഒരു റെയ്ഡ് കൊണ്ട് വിടാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. തുടർന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍