പതിനഞ്ചാം വയസിൽ നായികയായ പെൺകുട്ടിയുടെ മരണത്തിൽ മനംനൊന്ത് സന്തോഷ് പണ്ഡിറ്റ്; പഠനം മാറ്റിവച്ചും സിനിമാ മോഹത്തോടെ ഇറങ്ങിത്തിരിച്ച +2 വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്നു നാട്ടുകാർ; ആറ്റിലേക്കു തള്ളിയിട്ടതാണോ എന്ന് അന്വേഷിക്കുമെന്നു പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റിന്റെ സിനമയിൽ നായികയായി അഭിനയിച്ച ശിൽപയുടെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി നാട്ടുകാർ. കമനയാറ്റിൽ ശിൽപയെ പിടിച്ചു തള്ളിയതാകാമെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ വിശദ അന്വേഷണം പൊലീസ് നടത്തും. ശിൽപയോടൊപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിനിടെ തന്റെ നായികയുടെ മരണത്തിൽ ഞെട്ടിയെന്ന് സന്തോഷ് പണ്ഡിറ്റും പ്രതികരിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലെ നായികയാണ് മരിച്ചതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഇക്കാര്യം സന്തോഷ് പണ്ഡിറ്റിനോട് തന്നെ തിരക്കി. എന്നാൽ മരിച്ച ശിൽപ തന്റെ സിനിമയിലെ നായികയാണോ എന്ന് സ്ഥിരീകരിക്കാൻ സന്തോഷ് പണ്ഡിറ്റ് തയ്യാറായില്ല. തന്റെ സിനിമയുമായി ബന്ധപ്പെട്ട് ശിൽപയെന്ന പേരിൽ പെൺകുട്ടികൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു വിഷമായതിനാൽ വിശദ പഠനത്തിന് ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ശിൽപയുടെ മരണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന തരത്തിലാണ് സന്തോഷ് പണ്ഡിറ്റ് സംസാരിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലെ നായികയാണ് മരിച്ചതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഇക്കാര്യം സന്തോഷ് പണ്ഡിറ്റിനോട് തന്നെ തിരക്കി. എന്നാൽ മരിച്ച ശിൽപ തന്റെ സിനിമയിലെ നായികയാണോ എന്ന് സ്ഥിരീകരിക്കാൻ സന്തോഷ് പണ്ഡിറ്റ് തയ്യാറായില്ല. തന്റെ സിനിമയുമായി ബന്ധപ്പെട്ട് ശിൽപയെന്ന പേരിൽ പെൺകുട്ടികൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു വിഷമായതിനാൽ വിശദ പഠനത്തിന് ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ശിൽപയുടെ മരണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന തരത്തിലാണ് സന്തോഷ് പണ്ഡിറ്റ് സംസാരിച്ചത്.
എന്നാൽ സന്തോഷ് പണ്ഡിറ്റിന്റെ ആദ്യാകല സിനിമയായ ഞാൻ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമയിലെ നായികയാണ് ശിൽപയെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു. മൂന്ന് കൊല്ലം മുമ്പ് പുറത്തിറങ്ങിയ സിനിമയിലാണ് ശിൽപ അഭിനയിച്ചത്. അന്ന് ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു ശിൽപ. ഈ വാർത്ത പുറത്തു വിട്ടതോടെ ശിൽപയെ അറിയാമെന്ന് സമ്മതിച്ച് സന്തോഷ് പണ്ഡിറ്റും രംഗത്തുവന്നു. മറ്റൊരു ഓൺലൈൻ പോർട്ടലിനോട് സന്തോഷ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
തന്റെ സിനിമയിൽ അഭിനയിച്ച ശിൽപ എന്ന പെൺകുട്ടിയുടെ മരണ വാർത്ത ഞെട്ടിച്ചുവെന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് ആ പോർട്ടലിനോട് പറഞ്ഞത്. ഓണത്തിന് റിലീസിനെത്തുന്ന സിനിമകളുടെ തിരക്കിലായ സന്തോഷ് പണ്ഡിറ്റ് മരണ വിവരം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. രാവിലെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സിനിമയുടെ തിരക്കിലായിരുന്നു സന്തോഷ് പണ്ഡിറ്റ്. സിനിമയോട് വളരെ പ്രൊഫഷണലായ സമീപനമായിരുന്നു ശിൽപയ്ക്ക് ഉണ്ടായിരുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ഓർക്കുന്നു.
തന്റെ രണ്ടാമത്തെ ചിത്രമായിരുന്ന സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിലായിരുന്നു ശിൽപ നായികയായി എത്തിയത്. എന്നാൽ തുടർന്ന് അടുത്ത ബന്ധം പുലർത്തിയിരുന്നില്ലെന്നും സന്തോഷ് പറഞ്ഞു. പ്രായത്തിൽ കവിഞ്ഞ പക്വതയാണ് സെറ്റിൽ ശിൽപ പ്രകടിപ്പിച്ചിരുന്നതെന്ന് സന്തോഷ് ഓർക്കുന്നു. മിനിമോളുടെ അച്ഛൻ എന്ന സിനിമയ്ക്ക് വേണ്ടി പിന്നീട് ശിൽപയെ സമീപിച്ചിരുന്നു. എന്നാൽ ഒരു തെലുങ്ക് സിനിമയുടെ ജോലിയിലാണെന്നറിഞ്ഞപ്പോൾ നിർബന്ധിച്ചില്ലെന്നും സന്തോഷം പണ്ഡിറ്റ് പറഞ്ഞു. സിനിമയ്ക്ക് പുറമേ ചില സീരിയലുകളിലും ശിൽപ അഭിനയിച്ചിരുന്നു. സിനിമ മോഹം ഏറെയു്ള്ള കുട്ടിയായിരുന്നു ശിൽപയെന്നും സമ്മതിച്ചു.
എന്നാൽ ശിൽപ താമസിക്കുന്ന സ്ഥലുത്തുള്ളവർക്കോ ബന്ധുക്കൾക്കോ ഇതേ കുറിച്ച് ഒന്നും അറിയില്ല. സീരിയലുകളിൽ +2വിന് പഠിക്കുന്ന ശിൽപ മുഖം കാണിച്ചിട്ടുണ്ടെന്ന് മാത്രമാണ് അവർ പറയുന്നത്. തന്റെ സിനിമയിലെ നായികമാരുടെ വിവരങ്ങൾ ഒരിക്കലും പുറത്തുവിടുന്നത് സന്തോഷ് പണ്ഡിറ്റിന്റേയും ശീലമല്ല. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ് ബുക്ക് പേജിൽ ശിൽപയെന്ന നായികയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതിനെ കുറിച്ചൊന്നും വ്യക്തമായി പ്രതികരിക്കാൻ സന്തോഷ് പണ്ഡിറ്റ് തയ്യാറാകുന്നുമില്ല.
തിരുവനന്തപുരത്ത് കരമനയാറ്റിലെ മരുതൂർ കടവിന് സമീപം ആഴാംകാൽ കടവിലാണ് മരണം നടന്നത്. ശാസ്തമംഗലം ആർകെഡി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. പഠനത്തിനൊപ്പം കാലാരംഗത്തും താൽപ്പര്യം കാട്ടിയ ശിൽപ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മറ്റ് പ്രശ്നങ്ങളൊന്നും ശിൽപയ്ക്കുണ്ടായിരുന്നില്ലെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് മരണത്തിൽ പൊലീസ് ദുരൂഹത കാണുന്നത്. ഇന്നലെ രണ്ട് യുവാക്കൾക്കൊപ്പം പാപ്പനംകോട്ടെ ചടങ്ങിൽ പങ്കെടുക്കാൻ പോയതാണ് ശിൽപ. രണ്ട് യുവാക്കളും ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശിൽപയെ ആരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്തമാകൂ. അതുവരെ യുവാക്കളെ നിരീക്ഷിക്കാനാണ് നീക്കം.
ശിൽപയുടെ മരണത്തിനാധാരമായ സംഭവം നടക്കുമ്പോൾ രണ്ട് യുവാക്കളും മറ്റൊരു കുട്ടിയും ഇതേ കടവിലുണ്ടായിരുന്നു. അമൃതാ ടിവിയുടെ സ്റ്റൂഡിയോയ്ക്ക് തൊട്ടടുത്ത് ആരും പോകാത്ത കടവിലായിരുന്നു ശിൽപ ചാടിയത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അഭിപ്രായ വ്യത്യാസമുണ്ടായെന്നും പെട്ടെന്ന് ശിൽപ ആറ്റിലേക്ക് എടുത്ത് ചാടിയെന്നുമാണ് പൊലീസ് നൽകുന്ന സൂചന. അതുകൊണ്ട് തന്നെ സിനിമാസീരിയൽ മേഖലയിലെ മറ്റാരേയും സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവാക്കളുടെ മൊഴിൽ വൈരുദ്ധ്യവുമുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇവരെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കൂ. കൂടെയുണ്ടായിരുന്നവർ ആറ്റിലേക്ക് പിടിച്ചു തള്ളാനുള്ള സാധ്യതയും നാട്ടുകാർ തള്ളിക്കളയുന്നില്ല.
വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷാജി സുമ ദമ്പതികളുടെ മകളുമാണ് ശിൽപ (19). ഏഴ് കൊല്ലമായി ഈ പ്രദേശത്താണ് താമസമെങ്കിലും ഇപ്പോഴത്തെ വീട്ടിൽ വാടകയ്ക്ക് വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. സ്ാധനങ്ങൾ മാറ്റിപോലും തീരുന്നതിന് മുമ്പാണ് ദുരന്തമായി ശിൽപയുടെ മരണമെത്തുന്നത്. അതുകൊണ്ട് തന്നെ സമീപവാസികൾക്കും ശിൽപയെ കുറിച്ച് കൂടുതലൊന്നും അറിയുകയുമില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടുകൊടുത്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍