ശിൽപ്പയുടെ മരണത്തിൽ പിന്നിൽ സെക്സ്-മയക്കുമരുന്ന് മാഫിയയോ? കൂട്ടുകാരിയേയും കാമുകനേയും സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി? അപ്രത്യക്ഷമായ മൊബൈൽ പൊലീസിന് തിരിച്ചു കിട്ടിയതിലും ദുരൂഹത; മകളെ കൊന്നത് തന്നെന്ന് ഉറപ്പിച്ചു മാതാപിതാക്കളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നടി ശിൽപ്പയുടെ മരണവുമായി ബന്ധപ്പെട്ട് മയക്കു മരുന്ന്-സെക്സ് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന ആക്ഷേപം സജീവമാകുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണത്തിന് പൊലീസ് മെനക്കെടുന്നുമില്ല. മകളെ കൊന്നതാണെന്ന് കാര്യകാരണ സഹിതം മാതാപിതാക്കൾ വിശദീകരിച്ച് പരാതി നൽകിയതോടെ അന്വേഷണം കൂടുതൽ കാര്യക്ഷമാണെന്ന് വരുത്താൻ പൊലീസും നീക്കം തുടങ്ങി. എന്നാൽ ശിൽപ്പയുടെ കൂട്ടുകാരിയേയും അതിന്റെ കാമുകനേയും പൊലീസ് വെറുതെ വിട്ടിരിക്കുന്നതും സംശയാസ്പദമാണെന്നാണ് ആക്ഷേപം. കാമുകൻ ലിജിനുമായുള്ള തർക്കം മരണത്തിലേക്ക് എത്തിയെന്ന് വരുത്താനാണ് നീക്കമെന്നാണ് ആക്ഷേപം.
അതിനിടെ ശിൽപ്പയുടെ കാമുകൻ ലിജിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. സൈബർ സെല്ലിന്റെ സഹായത്തോടെയാകും ചോദ്യം ചെയ്യൽ. ശില്പ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിന് കൈമാറി. 28ന് അന്വേഷണസംഘം ലിജിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നെങ്കിലും രണ്ടു ദിവസത്തെ കാലാവധിക്കുശേഷം കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുള്ളതിനാലാണ് ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്. നേരത്തെ ലിജിനെ ശില്പ മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലത്തു കൊണ്ടു പോയി തെളിവെടുത്തിരുന്നു.
എന്നാൽ ശിൽപ്പയ്ക്കും ലിജിനുമൊപ്പം ഈ സ്ഥലത്ത് കൂട്ടുകാരിയും കാമുകനും ഉണ്ടായിരുന്നു. ശിൽപ്പയുടെ ഫോൺ ഈ പെൺകുട്ടിയുടെ കൈയിലായിരുന്നു ഉണ്ടായിരുന്നത്. ആറ്റിലേക്ക് ചാടിയെന്ന് വരുത്തി തീർക്കാർ ശ്രമിക്കുന്ന ശിൽപ്പയുടെ ഫോൺ എങ്ങനെ ആശയുടെ കൈയിൽ കിട്ടിയെന്നതിന് ഉത്തരമില്ല. ഈ ഫോണുമായി ശിൽപ്പയുടെ മരണ ശേഷം ഈ കുട്ടി കരായ്ക്കാമണ്ഡപത്തെ വീട്ടിൽ വന്നിരുന്നു. സ്വകാര്യ പരിപാടിക്ക് പോയതിനുള്ള വേതനമെന്ന് പറഞ്ഞ് മുന്നൂറ് രൂപ അമ്മയ്ക്ക് നൽകി. ശിൽപ്പ പിണങ്ങി പോയെന്നാണ് പറഞ്ഞ്ത. ശിൽപ്പയുടെ മരണത്തിന് ശേഷവും അവരുടെ അക്കൗണ്ട് ഫെയ്സ് ബുക്കിൽ തുറന്നിരുന്നു. ശിൽപ്പയുടെ കൂട്ടൂകാരിയുടെ കൈയിൽ ഫോൺ ഉണ്ടായിരുന്നതിന് തെളിവാണിതെന്നും പറയുന്നു.
കഴിഞ്ഞ 18നാണ് കരമന മരുതൂർക്കടവ് പാലത്തിന് സമീപം കരമനയാറ്റിൽ ശില്പയുടെ മൃതദേഹം കണ്ടെത്തിയത്. ബാലരാമപുരത്ത് ഈദ് പരിപാടിയിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് കൂട്ടുകാർക്കൊപ്പം പോയ ശില്പയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലിജിനും ശില്പയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശിൽപ്പയുടെ കാണാതായ ഫോൺ എവിടെ നിന്നു കിട്ടിയെന്നതിന് കൃത്യമായ മറുപടിയുമില്ല. മരണശേഷം ശില്പയുടെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ശില്പ മരിച്ച ദിവസം ഈ മൊബൈൽ ഫോൺ കൂട്ടുകാരിയുടെ കൈവശമായിരുന്നതും സംശയമുയർത്തിയിരുന്നു. ഈ ഫോണാണ് പൊലീസിന് പെട്ടെന്ന് ലഭിച്ചത്. കൺട്രോൾ റൂം അസി.കമ്മിഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം. പെൺകുട്ടിയുടെ സുഹൃത്ത് തന്നെയാണ് ഫോൺ നൽകിയതെന്നാണ് സൂചന.
ഈ പെൺകുട്ടിയുടെ കാമുകനും സ്ഥലത്തുണ്ടായിരുന്നു. വിദ്യാർത്ഥികളെന്ന് പറഞ്ഞ് ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല. ഈ പെൺകുട്ടിയുടെ അടുത്ത ബന്ധു കരമന പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം. ഈ സ്വാധീനമാണ് ശിൽപ്പയുടെ മരണത്തെ അപകടമാക്കാനുള്ള നീക്കങ്ങൾക്ക് കാരണമെന്നാണ് പരാതി. ഈ പെൺകുട്ടിയും ശിൽപ്പയുടെ കാമുകനും അടുത്തടുത്താണ് താമിസിക്കുന്നത്. ഇവരുടെ വീടിന് അടുത്ത് കുപ്രസിദ്ധ സെക്സ് റാക്കറ്റുണ്ടെന്നാണ് പരാതി. ഈ റാക്കറ്റിന്റെ സ്വാധീനമാകാം മകളുടെ മരണത്തിന് പിന്നിലെന്നാണ് ശിൽപ്പയുടെ അച്ഛനും അമ്മയും പറയുന്നത്. മയക്കുമരുന്നു മാഫിക്കും ഈ റാക്കറ്റിൽ പങ്കാളിത്തമുണ്ടെന്നാണ് ആക്ഷേപം. ഈ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നാൽ വമ്പൻ റാക്കറ്റുകൾ പൊളിയും. ഈ സാഹചര്യത്തിലാണ് കള്ളക്കളികളെന്നാണ് വിമർശനം.
ശിൽപ്പ മരിച്ച ദിവസം വീട്ടിനടുത്ത് കൂട്ടുകാരി വന്നിരുന്നു. അതിന് ശേഷമാണ് ശിൽപ്പ പരിപാടിക്കായി പോയിരുന്നത്. ത്രിബിൾസ് ഇരുന്നാണ് ബൈക്കിൽ ഇവരെത്തിയത്. ബൈക്കിൽ നടുവിലിരുന്നയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ടായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞതായി ശിൽപയുടെ മാതാപിതാക്കൾക്ക് വിരവമുണ്ട്. എന്നാൽ ഇതൊന്നും അന്വേഷണത്തിന്റെ ഭാഗമാകുന്നില്ല. എങ്ങനേയും ലിജിനെ മാത്രം കേസിൽ പ്രതിയാക്കി എല്ലാം ഒതുക്കി തീർക്കാനാണ് ശ്രമം. ഇനി കൊലപാതമാണെങ്കിൽ പോലും കാമുകനും കാമുകിയും തമ്മിലുള്ള പ്രശ്നങ്ങളായി അതിനെ ഒതുക്കാനാണ് നീക്കം. എഡിജിപി സന്ധ്യയുടെ മേൽനോട്ടത്തിൽ മാത്രമാണ് കുടുംബത്തിന്റെ ഏക പ്രതീക്ഷ.
മൂന്ന് തമിഴ് സിനിമകളിലും രണ്ടു മലയാള സിനിമകളിലും ശിൽപ്പ അഭിനയിച്ചിട്ടുണ്ട്. ശിൽപയുടെ മാതാപിതാക്കൾ മകളുടെ മരണം കൊലപാതകമാണെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നു. മരണത്തിന് പിന്നിൽ കൂട്ടുകാരിക്കും സുഹൃത്തുക്കൾക്കും പങ്കുണ്ടെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നു. മൂന്നു തമിഴ് സിനിമകൾ ഉൾപ്പെടെ ഒരുപിടി ചലച്ചിത്രങ്ങളിലും ഒട്ടേറെ ടിവി പരമ്പരകളിലും ശിൽപ വേഷമിട്ടിരുന്നു. ശിൽപ അഭിനയിക്കുന്ന തമിഴ് ചിത്രം ചിറകിന്റെ ഷൂട്ടിങ് നടക്കുകയാണ്.
ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി, സംപ്രേഷണം ആരംഭിക്കാത്ത മേഘസന്ദേശം എന്നീ സീരിയലുകളിലും കഥാപാത്രമായി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും കുറേ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഗായികയായതിനാൽ ഗാനമേളകൾക്കും പോകാറുണ്ട്. നേമം കാരയ്ക്കാമണ്ഡപം നടുവത്ത് ശിവക്ഷേത്രത്തിനു സമീപമായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍