ചക്കിട്ടപാറയിൽ താൽക്കാലിക വെടിനിർത്തൽ; ഖനനാപപേക്ഷ തള്ളിയത് ഐകകണ്ഠ്യേനയെന്ന് പഞ്ചായത്ത് ഭാരവാഹികൾ; പക്ഷേ പരിസ്ഥിതി പ്രശ്നമില്ലങ്കെിൽ ഖനനം നടത്തുന്നതിന് കുഴപ്പമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്; സിപിഐ-സിപിഐ(എം) ഭിന്നത തുടരുന്നു
എം ബേബി
കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപാറയിലെ ഇരുമ്പയിർ ഖനനവുമായി ബന്ധപ്പെട്ട് ഉയർന്ന വന്ന വിവാദങ്ങൾക്ക് മറുപടിയുമായി പഞ്ചായത്ത് ഭരണസമിതി ഒന്നിച്ച് രംഗത്തത്തെി. ഇരുമ്പയിർ ഖനനം വീണ്ടും നടത്താനുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷ പഞ്ചായത്ത് ഭരണ സമിതി തള്ളിയത് ഐകകണ്ഠ്യേനയാണെന്നും ഇക്കാര്യത്തിൽ സി പി എം പ്രതിനിധികൾ ഖനനത്തിന് അനുകൂല നിലപാട് സ്വീകരിച്ചന്നെുള്ള മാദ്ധ്യമ വാർത്തകൾ തെറ്റാണെന്നും സി പി എം മുതുകാട് ലോക്കൽ സെക്രട്ടറി കൂടിയായ വൈസ് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും സിപി ഐ നേതാവുമായ പ്രേമൻ നടുക്കണ്ടി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ദേവി വാഴയിൽ, മെമ്പർ ജയേഷ് കുമാർ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചത്.
കഴിഞ്ഞ ദിവസം ഈ പ്രശ്നത്തിന്റെ പേരിൽ വൈസ് പ്രസിഡന്റ് സുനിലും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനും സിപി ഐ നേതാവുമായ പ്രേമൻ നടുക്കണ്ടിയും തമ്മിൽ പഞ്ചായത്ത് ഓഫീസിൽ വച്ച് വാക്പോര്ഉണ്ടായിരുന്നു. തൊട്ടു മുമ്പത്തെ ദിവസം നടന്ന ഭരണ സമിതി യോഗത്തിൽ കർണ്ണാടക കമ്പനിയായ എം എസ് പി എല്ലിന്റെ കത്തിനെതിരെ പ്രേമൻ നിലപാടെടുത്തിരുന്നു. ഇതിനത്തെുടർന്നാണ് വൈസ് പ്രസിഡന്റ് പ്രശ്നവുമായി രംഗത്തത്തെിയത്. ചക്കിട്ടപ്പാറയിൽ തനിച്ച് ഭരിക്കാൻ സി പി എമ്മിന് കരുത്തുണ്ടെന്ന്വരെ വൈസ് പ്രസിഡന്റ് പ്രേമനോട് പറഞ്ഞിരുന്നു. ചില ചാനൽ പ്രതിനിധികൾവരെ ഓഫീസിലുള്ളപ്പോഴായിരുന്നു ഭരണ മുന്നണി നേതാക്കളുടെ വാക്ക്പോര് അരങ്ങറേിയത്. പ്രശ്നം കൈവിട്ടു പോകുമെന്ന് മനസ്സിലായതോടെയാണ് വൈസ് പ്രസിഡന്റും പ്രസിഡന്റും സി പി എം പ്രതിനിധികളും സിപിഐ പ്രതിനിധിയുമെല്ലാം ഒരുമിച്ച് കോഴിക്കൊട്ടത്തെി തങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഒരുമിച്ചാണ് കത്ത് തള്ളാൻ തീരുമാനമെടുത്തതെന്നും വ്യക്തമാക്കിയത്. എന്നാൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഇവർക്ക് സാധിച്ചതുമില്ല.
ഖനനം നടത്തണമെന്ന നിലപാടാണ് സി പി എമ്മിനുള്ളത്. എന്നാൽ ശക്തമായ എതിർപ്പ് കാരണം അവർ തത്ക്കാലം പിൻവാങ്ങിയിരിക്കുകയാണ്. എന്നാൽ വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി താൻ ഖനനത്തിന് അനുകൂലമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പരിസ്ഥിതി പ്രശ്നമില്ലങ്കെിൽ ഖനനം നടത്തുന്നതിൽ കുഴപ്പമില്ല എന്ന നിലപാടാണ് തൻേറതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പറഞ്ഞു. ഇക്കാര്യം താൻ തന്നെ വിളിച്ച ചാനൽ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവിടെ വ്യക്തിപരമായ നിലപാടുകൾക്ക് പ്രസക്തിയില്ല. ഖനനം വേണ്ടെന്നാണ് ഭരണ സമിതി തീരുമാനം. അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. പക്ഷെ താൻ വ്യക്തിപരമായ ഖനനത്തിന് അനുകൂലമാണെന്നും അവർ ആവർത്തിച്ചു. ഖനനത്തെ ഒറ്റക്കെട്ടായി എതിർത്തുവെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞപ്പോൾ തന്നെയാണ് പ്രസിഡന്റ് തന്റെ താത്പര്യം തുറന്നു പറഞ്ഞത്.
തലേന്ന് വാക്കേറ്റമുണ്ടായെങ്കിലും വൈസ് പ്രസിഡന്റിനൊപ്പമാണ് സിപിഐ പ്രതിനിധി പ്രേമൻ വാർത്താ സമ്മേളനത്തിൽ പങ്കടെുത്തത്. ഇരുപാർട്ടികളും തമ്മിൽ ഒരു പ്രശ്നമില്ലന്നെും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും പ്രേമൻ പറഞ്ഞു. ഇതേ സമയം മാദ്ധ്യമ പ്രവർത്തകരുടെ ചില ചോദ്യങ്ങൾക്ക് ഇദ്ദഹത്തേിന് ഉത്തരമില്ലായിരുന്നു. അപേക്ഷ തള്ളാൻ കാരണം സിപിഐ ഇടപെടലാണെന്ന പാർട്ടി മുഖപത്രത്തിന്റെ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ലന്നെ് സിപിഐ പ്രതിനിധി പറഞ്ഞത്.
ബുധനാഴ്ച പ്രസിദ്ധീകരിച്ച സിപിഐ മുഖപത്രമായ ജനയുഗം സിപിഐ യുടെ നിലപാട് കാരണമാണ് ഖനനത്തിന് അനുമതി നിഷേധിക്കാൻ ഭരണ സമിതിയെ നിർബന്ധിതമാക്കിയതെന്ന തരത്തിലായിരുന്നു വാർത്ത നൽകിയത്. അമിത പ്രകൃതി ചൂഷണത്തിനും കുത്തക താത്പര്യത്തിനുമെതിരെ സിപിഐയുടെ ചെറുത്ത് നിൽപ്പാണ് അനുമതി തള്ളുന്നതിലേക്ക് നയിച്ചത്. പ്രകൃതിയെ കൊള്ളയടിക്കുന്നതിനും കുത്തക താത്പര്യം സംരക്ഷിക്കുന്നതിനുമെതിരെ സിപിഐയും അതിന്റെ പോഷക സംഘടനകളും ഉറച്ചു നിന്നുവെന്നും വാർത്തയിൽ പറയുന്നു.
ചക്കിട്ടപാറ വില്ലേജിലെ ആലമ്പാറയിൽ 406.45 ഹെക്ടർ സ്ഥലത്താണ് ഇരുമ്പയിര് ഖനനത്തിനുള്ള അനുമതിക്കുവേണ്ടി കമ്പനി എത്തിയത്. പരിസ്ഥിതി ദുർബല പ്രദേശമായ ആലമ്പാറയിൽ ഖനനാനുമതി നൽകിയാൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് അനുമതി തള്ളിയത്. ഖനന പദ്ധതി നടപ്പിലായാൽ വികസനം സാധ്യമാവുമെന്നും എഴുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിൽ സാധ്യതയുണ്ടെന്നും പ്രാദേശിക തലത്തിലുള്ളവർക്ക് മതിയായ പരിഗണന ഇതിൽ നൽകുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പരിസ്ഥിതിക്ക് ദോഷകരമാകുമെന്നതിനാൽ അനുമതി നൽകേണ്ടതില്ലന്നെ നിലപാടാണ് സിപിഐ സ്വീകരിച്ചതെന്നും ജനയുഗം വാർത്തയിലുണ്ട്. എന്നാൽ വാർത്തയിലെവിടെയും സി പി എം ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതായി വ്യക്തമാക്കുന്നില്ല. ഐകകണ്ഠ്യേനയാണ് കത്ത് തള്ളാൻ തീരുമാനിച്ചതെന്നും വാർത്തയിലില്ല.
ചുരുക്കത്തിൽ പ്രശ്നം വിവാദമായതോടെ തർക്കങ്ങൾ മറന്ന് ഒന്നിച്ച് രംഗത്തത്തെുകയായിരുന്നു സി പി എം സിപിഐ അംഗങ്ങൾ. ഇതേ സമയം ഇക്കാര്യത്തിൽ ഇരുപാർട്ടിക്കുമുള്ള വ്യത്യസ്ത നിലപാടുകൾ വരും ദിവസങ്ങളിലും കത്തിപ്പടരാൻ തന്നെയാണ് സാധ്യത.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍