തൊഴിലാളി പ്രശ്നത്തിൽ ഏഴുമാസം മുമ്പു പൂട്ടിപ്പോയ തൊടുപുഴ ഭീമ വീണ്ടും തുറക്കുന്നു; അന്നു വഴിയാധാരമായ ജീവനക്കാർക്ക് ഇപ്പോഴും നീതിയില്ല; ശമ്പളവർധനയ്ക്കു സമരം ചെയ്ത തൊഴിലാളികൾ പെരുവഴിയിൽത്തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: തൊഴിലാളികളുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ തൊടുപുഴ ഭീമ ജൂവലറി വീണ്ടും തുറക്കുന്നു. കേരളത്തിലെ സ്വർണവ്യാപാരത്തിൽ മുൻപന്തിയിലുള്ള ഭീമ ജൂവലറിയുടെ തൊടുപുഴയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശാഖ കഴിഞ്ഞ ഡിസംബർ മാസത്തിലാണു തൊഴിലാളി പ്രശ്നത്തെ തുടർന്നു പൂട്ടിയത്. ഇതുമായി ബന്ധപ്പെട്ടു മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജൂവലറി ഉടമ ബിന്ദു മാധവും തൊടുപുഴ ഭീമയിൽ ജീവനക്കാരുമായുള്ള വേതനവർധനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സ്ഥാപനം ഏഴുമാസം മുൻപ് പൂട്ടിപ്പോയത്.
ലാഭം ഇല്ലാത്തതുകൊണ്ട് സ്ഥാപനം പൂട്ടിപ്പോകുകയാണെന്ന് കാണിച്ചു തൊടുപുഴയിലെ ജില്ലാ ലേബർ ഓഫീസർക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടു ഭീമ ഗ്രൂപ്പ് മേധാവി അന്ന് കത്തു നൽകിയിരുന്നു. അന്ന് ഭീമ പ്രവർത്തിച്ചിരുന്ന അതെ ബിൽഡിങ്ങിൽ തന്നെ 29നു വീണ്ടും തുറന്നു പ്രവർത്തിക്കും. തൊടുപുഴയിലെ ഭീമയിൽ അന്ന് ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് എറണാകുളം ശാഖയിലും മറ്റുമുള്ള ജീവനക്കാർക്കു കൊടുക്കുന്ന ശമ്പളം കിട്ടുന്നില്ല എന്നാരോപിച്ചാണ് ബിഎംഎസ് യൂണിയനുമായി ചേർന്നു ജീവനക്കാർ അന്ന് സമരം നടത്തിയത്.
ഭീമയുടെ മറ്റു ഷോറുമുകളിൽ 25,000 മുതൽ 30,000 വരെ പ്രതിമാസ വേതനം ലഭിക്കുമ്പോൾ തൊടുപുഴയിൽ ഇത് 10,000 മുതൽ 12,000 വരെയാണ് എന്നാണ് ജീവനക്കാരുടെ അന്നത്തെ ആരോപണം. എന്നാൽ 1200 മുതൽ 2700 വരെ കൂടി വേതനവർധന നൽകാമെന്ന് മാനേജുമെന്റ് അറിയിച്ചെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. അവസാനം തൊഴിലാളി പ്രശ്നം മൂലം ഉടമ ബിന്ദു മാധവ് സ്ഥാപനം പൂട്ടി.
യൂണിയൻ സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളപ്രശ്നത്തിൽ ഇടപെട്ടത് അന്ന് മാനേജ്മെന്റിന്റെ ചൊടിപ്പിച്ചത് എന്ന ആരോപണം സ്ഥാപനം പൂട്ടിയ സമയത്തു ശക്തമായിരുന്നു. അന്ന് സ്ഥാപനത്തിനെതിരെ ബിഎംഎസുമായി ചേർന്ന് സമരവുമായി ഇറങ്ങിയ അറുപതോളം ജീവനക്കാരിൽ ആറു പേർ ഒഴിച്ച് ബാക്കി ഉള്ളവർ സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോകുകയും യൂണിയൻ വിട്ടു മറ്റു ജോലികൾ തേടിപ്പോകുകയും ചെയ്തു. എന്നാൽ യൂണിയനിൽ നിന്ന 6 പേർ പിരിഞ്ഞു പോകാൻ തയാറായില്ല എന്നാണ് ബിഎംഎസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇവരെ ബിഎംഎസ് തന്നെ ഇടപെട്ടു തൊടുപുഴ ശാഖാ അല്ലാത്ത വേറെ ഭീമ ജൂവലറി ശാഖകളിൽ ജോലി കൊടുക്കാം എന്ന് മാനേജ്മെന്റ് സമ്മതിച്ചു എന്നാണ് അറിവ്. ലാഭകരമല്ലാത്തതിനാൽ സ്ഥാപനം പൂട്ടുന്നു എന്നും എന്നാൽ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യവും ഇവടെ തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് കൊടുക്കാൻ സ്ഥാപനം തയ്യാറാണെന്നും സ്ഥാപനം പൂട്ടുന്ന സമയത്ത് ഉടമ പറഞ്ഞിരുന്നു. ഈ തുക അന്ന് ജോലി ചെയ്തിരുന്ന ജീവനക്കാർക്കു കിട്ടി എന്നാണറിവ്. അന്ന് പ്രശങ്ങൾ ഉണ്ടാക്കിയ എല്ല വാതിലുകളും അടച്ചാണ് ഭീമ വീണ്ടും തൊടുപുഴയിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ പോകുന്നത്.
ബിന്ദു മാധവ് മാനേജിങ് ഡയറക്ടറായ കേരളത്തിലെ ആറു ഭീമ ജൂവലറികളിലെ ഒന്നായിരുന്നു തൊടുപുഴയിലേത്. കൂടാതെ കേരളത്തിന് പുറത്തും ഭീമക്കു രണ്ട് സ്ഥാപനങ്ങൾ കൂടിയുണ്ട്. ഭീമയുടെ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് വേതനത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നതാണ് നാല് വർഷം മുമ്പ് ആരംഭിച്ച തൊടുപുഴ ശാഖയിലെ ജീവനക്കാരുടെ അന്നത്തെ ആവശ്യം. അങ്ങനെയാണ് കഴിഞ്ഞ വർഷം അവസാനത്തോടെ ഇവർ സമരവുമായി മുന്നോട്ടു പോയപ്പോഴാണ് ഉടമ ബിന്ദു മാധവ് സ്ഥാപനം പൂട്ടാൻ തിരുമാനിച്ചത്. തൊടുപുഴയിലെ ഭീമ ജൂവലറി അടച്ചതോടെ ഇവിടെ ഗോൾഡ് ട്രീ പദ്ധതിയിൽ പണം നിക്ഷേപിച്ചിട്ടുള്ളവരും ആശങ്കയിലായിരുന്നു അതുകൊണ്ടു തന്നെയാണ് പ്രശനങ്ങൾ പരിഹരിച്ചു മലയോര നഗരമായ തൊടുപുഴയിൽ വീണ്ടും ഭീമ എത്തുന്നത് എന്നറിയുന്നു.
ശമ്പള വർദ്ധനയുമായി ബന്ധപ്പെട്ട് 2015 ഡിസംബർ രണ്ടിനാണ് തൊടുപുഴ ശാഖയിലെ ജീവനക്കാർ പ്രത്യക്ഷ സമരം ആരംഭിച്ചത്. അന്നു ജോലിക്കായി സ്ഥാപനത്തിലെത്തിയ ജീവനക്കാർ ആഭരണങ്ങൾ സ്റ്റോർ റൂമിൽ നിന്നെടുത്തു പ്രദർശിപ്പിക്കാൻ തയ്യാറായില്ല. തുടർന്ന് സ്ഥാപനം ഷട്ടറിട്ട് സ്റ്റോക്ക് എടുപ്പായതിനാൽ കടമുടക്കം എന്ന ബോർഡ് വച്ചു. രാത്രി ഏഴു മണിയായിട്ടും ജീവനക്കാർ പുറത്തിറങ്ങിയില്ല. ഇതേത്തുടർന്ന് സ്ഥാപന അധികൃതർ പൊലീസ് സഹായം തേടി. എട്ടര മണിക്ക് മുമ്പ് പുറത്തിറങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും ജീവനക്കാർ വഴങ്ങിയില്ല. ഇവരുടെ സമരത്തിൽ പിന്നീട് തുടർന്നു തൊടുപുഴ ബിഎംഎസ് ഇടപെട്ടു. ചർച്ച നടത്താമെന്നു മാനേജുമെന്റ് ഉറപ്പു നൽകിയതോടെയാണ് ജീവനക്കാർ സൂചനാസമരം അവസാനിപ്പിച്ചത്. ബി.എം.എസ് ജില്ലാ സെക്രട്ടറി സിബി വർഗീസ് ചൊവ്വാഴ്ച എറണാകുളത്ത് വച്ച് മാനേജുമെന്റുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഒരു രാത്രി അടച്ച സ്ഥാപനം പിന്നീട് തുറന്നില്ല. ആദ്യം സമരം നടത്തി സ്ഥാപനത്തിൽ നിന്നും കൂടുതൽ ശമ്പളം കിട്ടുമെന്ന് ആഗ്രഹിച്ചു സമരം ചെയ്ത് അവസാനം വേറെ ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്ന പഴയ ജീവനക്കാരാണ് ഇപ്പോൾ വഴിയാധാരമായത്.
Stories you may Like
- ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- അരമണിക്കൂറല്ല, ഒരു മണിക്കൂർ വേണമെങ്കിലും ഞാൻ നിൽക്കാൻ റെഡി: ഭീമൻ രഘു മറുനാടനോട്
- ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ മണ്ടനല്ല!
- 'ഭീമൻ രഘു തന്റെ നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ'
- 'മൂന്നാം പിണറായി സർക്കാർ വരും, ബിജെപി രക്ഷപ്പെടില്ല': ഭീമൻ രഘു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍