ചെറിയ വാഹനങ്ങളോട് അവജ്ഞ വേണ്ട; നിസ്സാര ലാഭത്തിനായി ഫിറ്റല്ലാത്ത വണ്ടികൾ ഉപയോഗിക്കരുത്; മരണമുണ്ടാകുമെന്ന അറിവോടെ അപകടമുണ്ടാക്കിയാൽ ജാമ്യവുമില്ല; സ്വകാര്യ ബസുകാരോട് ഡിജിപിക്ക് പറയാനുള്ളത്
തിരുവനന്തപുരം: സ്വകാര്യബസ്, മിനി ബസ് ഡ്രൈവർമാർക്കായി സംസ്ഥാന പൊലീസ് മേധാവിയുടെ ഫേസ്ബുക്കിൽ മാർഗനിർദ്ദേശങ്ങളടങ്ങിയ പോസ്റ്റ്. വാഹനാപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടൽ.
2014 ൽ കേരളത്തിലെ സ്വകാര്യബസുകളും മിനി ബസുകളും കൂടി 3147 വാഹനാപകടങ്ങളുണ്ടാക്കിയതായും അതിൽ 424 പേർ മരിച്ചതായും പോസ്റ്റ് പറയുന്നു. 4135 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ലഘുലേഖയായി അച്ചടിച്ച് വിതരണം ചെയ്യാനും നിർദ്ദേശമുണ്ട്.
സാധാരണക്കാർ സഞ്ചാരാവശ്യത്തിനായി ഏറ്റവും അധികം ആശ്രയിക്കുന്ന വാഹനമെന്ന നിലയിൽ സ്വകാര്യ ബസുകളും, മിനി ബസുകളും തികച്ചും അപകടരഹിതമായ ഗതാഗതം നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ.
മരണം വരുത്തുവാൻ ഇടയുണ്ടെന്നുള്ള അറിവോടുകൂടി ഉണ്ടാക്കുന്ന വാഹന അപകടങ്ങളിൽ ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതുമായ വകുപ്പുകളുനുസരിച്ച് കേസുകളുണ്ടാകും എന്നും ഡിജിപി വ്യക്തമാക്കുന്നു.
മാർഗനിർദ്ദേശങ്ങൾ :
1. അമിതവേഗത, അപകടകരമായ ഓവർടേക്കിങ്, മൽസരബുദ്ധിയോടെയുള്ള ഡ്രൈവിങ്, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, വിശ്രമരഹിതമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, കാൽനടയാത്രക്കാരോടും, ടൂ വീലർ, ത്രീ വീലർ എന്നീ ചെറിയ വാഹനങ്ങളോടുമുള്ള അവഞ്ജയോടു കൂടിയ ഡ്രൈവിങ്, ശരിയായ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കൽ എന്നിവയാണ് സ്വകാര്യ ബസുകളും, മിനി ബസുകളും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ.
2. യാത്രക്കാരെക്കൊണ്ട് പോകുന്ന ബസുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികെ 25 കീ.മീറ്ററും, നഗരങ്ങളിൽ 40 കിലോമീറ്ററും, മറ്റ് സ്ഥലങ്ങളിൽ 65 കീ.മീറ്ററും ആണ് പരമാവധി അനുവദിച്ചിട്ടാള്ള വേഗപരിധി എന്ന് മനസിലാക്കുക.
3. റണ്ണിങ് സമയം വളരെ അടുത്തു വരുന്നതുമൂലം സ്വകാര്യബസുകൾ തമ്മിൽ മൽസര ഓട്ടം നടത്തുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതെന്ന് അറിയുക. നിങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ടത്. പരസ്പരമുള്ള മൽസര ഓട്ടം നിർത്തി അനുവദനീയമായ വേഗതയിൽ സുരക്ഷിതമായ രീതിയിൽ മാത്രം വാഹനങ്ങൾ ഓടിക്കുകയാണെങ്കിൽ വാഹന അപകടങ്ങൾ കുറയും എന്നതിനു പുറമെ വണ്ടികൾക്ക് വേണ്ടി വരുന്ന ഇന്ധന ചെലവിലും, റിപ്പയർ ചെലവിലും കാര്യമായ കുറവുണ്ടാകും. അപകടങ്ങളിൽപ്പെട്ട് നിരവധി കുടുംബങ്ങൾ നിരാലംബരായിട്ടുണ്ട് എന്ന് എപ്പോഴും ഓർക്കുക.
4. ടൂ വീലർ/ത്രീ വീലർ എന്നിവ ഓടിക്കുന്നവരും, കാൽനടയാത്രക്കാരും വലിയ വാഹനങ്ങളിൽ നിന്നും ഗതാഗത മര്യാദ തികച്ചും അർഹിക്കുന്നവരാണ്. അവരെ ഭയപ്പെടുത്താതെയും അപകടങ്ങളിൽപ്പെടുത്താതെയും വേണം വാഹനംഓടിക്കേണ്ടത്.
5. തികച്ചും ഗതാഗതയോഗ്യമായ വാഹനങ്ങൾ മാത്രം യാത്രക്കാരെ കയറ്റി ഓടിക്കുവാനായി ഉപയോഗിക്കുക. നിസാരലാഭത്തിനു വേണ്ടി വലിയ അപകടങ്ങളിലേയ്ക്ക് എത്തിച്ചേരുന്ന വിധത്തിൽ ഫിറ്റ് അല്ലാത്ത വാഹനങ്ങൾ ഒരു കാരണവശാലും യാത്രക്കാതെ കയറ്റി ഓടിക്കുവാൻ ഉപയോഗിക്കരുത്. പൊള്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (ജഡഇഇ) ഇല്ലാത്ത വാഹനങ്ങൾ ഒരു കാരണവശാലും ഓടിക്കരുത്.
6. റോഡിന്റെ ഇടതുവശം ചേർന്ന് വാഹനങ്ങൾ ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോൾ അവയുടെ വലതു വശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. എതിർ ദിശയിൽ നിന്ന് വരുന്ന വണ്ടികൾക്ക് സൗകര്യപ്രദമായി പോകുവാൻ മാത്രം അങ്ങനെ ചെയ്യുക. എതിർ ദിശയിൽ നിന്ന് വരുന്ന വണ്ടികൾക്ക് സൗകര്യപ്രദമായി പോകുവാൻ ആവശ്യമായ വഴിയുള്ളയിടത്തു മാത്രമെ ഓവർടേക്കിങ് നടത്താവൂ. ശരിയായ സിഗ്നലുകൾ കൊടുത്തതിനു ശേഷം പുറകിൽ നിന്ന് വരുന്ന വാഹനങ്ങളും, എതിരെ നിന്ന് വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടങ്ങൾ ഉണ്ടാവില്ല എന്ന് ഉറപ്പായ ശേഷം മാത്രമെ വശങ്ങളിലേയ്ക്ക് തിരിയുകയോ, ഓവർടേക്ക് ചെയ്യുകയോ നിർത്തുകയോ ചെയ്യാവൂ. മറ്റ് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാൻ സമയം നൽകണം.
7. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ ദൂരം പാലിക്കുക. കവലകളിലും റോഡിന്റെ മുൻഭാഗം കാണുവാൻ പറ്റാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറി കടക്കരുത്.
8. മറ്റ് വാഹനങ്ങൾ നമ്മുടെ വാഹനത്തെ മറി കടക്കുമ്പോൾ നമ്മുടെ വാഹനം സ്പീഡ് കുറയ്ക്കുകയും ശരിയായ രീതിയിൽ മറ്റ് വാഹനങ്ങൾക്ക് മറി കടക്കുവാൻ സൗകര്യം ഉണ്ടാക്കുകയും വേണം. ചെറിയ റോഡിൽ നിന്ന് മെയിൻ റോഡിലേയ്ക്ക് കയറുമ്പോഴും, ട്രാഫിക് റൗണ്ട് എബൗട്ടുകൾ തിരിയുമ്പോഴും റൈറ്റ് ഓഫ് വേ മനസിലാക്കി പെരുമാറുക. വലതു വശത്തു നിന്നും വരുന്ന വാഹനങ്ങളെ ആദ്യം കടന്നുപോകുവാൻ അനുവദിക്കുക. രാത്രിയിൽ നഗരാതിർത്തിയിൽ ഡിംലൈറ്റ് മാത്രമെ ഉപയോഗിക്കാവൂ. മറ്റുള്ള ഇടങ്ങളിൽ എതിർവശത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം ചെയ്തുകൊടുക്കണം. വാഹനങ്ങളെ രണ്ടും കൽപ്പിച്ച് ഒരു കാരണവശാലും ഓവർടേക്ക് ചെയ്യരുത്.
9. വാഹനം ഓടിക്കുമ്പോൾ പ്രത്യേകിച്ച് വളവുകളിൽ സെൻട്രിഫ്യുഗൽ, സെൻട്രിഫീറ്റൽ ഫോഴ്സ് ഉണ്ടായിരിക്കുമെന്നും, ആയതിനാൽ ബ്രേക്ക് ഉപയോഗിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലായിരിക്കില്ല വണ്ടിയുടെ ചലനമെന്നും മനസിലാക്കുക. വണ്ടിയുടെ വേഗത, റോഡിന്റെ ചരിവ് വണ്ടിയിലെ ലോഡ് എന്നിവ അനുസരിച്ച് വണ്ടിയുടെ പ്രതിപ്രവർത്തനം മാറുമെന്നും അതുകൂടി കണക്കിലെടുത്തുവേണം ബ്രേക്ക് ഉപയോഗിക്കേണ്ടതെന്നും ഓർക്കുക. ഒരു അപകടം ഒഴിവാക്കുന്നതിനു വേണ്ടിയല്ലാതെ യാതൊരു കാരണവശാലും ബസ് സഡൻ ബ്രേക്ക് ചെയ്ത് നിർത്തരുത്. ബസ് സ്റ്റോപ്പുകളിൽ സ്റ്റോപ്പിനോടു ചേർന്നു തന്നെ വണ്ടികൾ നിർത്തേണ്ടതാണ്. റോഡിന്റെ നടുക്കു വണ്ടി നിർത്തി ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. ട്രാഫിക് സിഗ്നലുകൾ ഉള്ള പോയിന്റുകളിൽ സിഗ്നലുകൾക്ക് അനുസൃതമായി ശ്രദ്ധയോടെ വേണം വണ്ടി എടുക്കുവാൻ. കാൽനടയാത്രക്കാരോ, ഇരുചക്രവാഹനങ്ങളോ വണ്ടിക്കു മുന്നിൽ പെട്ടിട്ടുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
10. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടും പുക വലിച്ചുകൊണ്ടും വാഹനം ഓടിക്കരുത്. റോഡിന്റെ മദ്ധ്യഭാഗത്ത് തുടർച്ചയായ വരയുണ്ടെങ്കിൽ വര ക്രോസ് ചെയ്യരുത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കയറി പോകുമ്പോൾ അതിന്റെ മുന്നിൽ നിന്നോ, പിന്നിൽ നിന്നോ കാൽനട യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് പരാമാവധി ശ്രദ്ധിക്കണം. നാല് വരി പാതകൾ ഉള്ള റോഡുകളിൽ ഇടതുവശം ചേർന്ന് വണ്ടി ഓടിക്കുക. വാഹനം പുറകോട്ട് എടുക്കുന്ന സമയം പിൻവശത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തുക. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളായ പരസ്യങ്ങൾ പുറകിലുള്ള യത്രക്കാർ എന്നിവയെ ശ്രദ്ധിക്കരുത്.
11. പുറകിലുള്ള വാഹനം ഓവർടേക്ക് ചെയ്യാൻ സമ്മതിക്കുന്നതിനുള്ള സൂചനയായി വലത്തെ ഇൻഡിക്കേറ്റർ ഓൺ ചെയ്യുന്നത് തെറ്റാണ്. അങ്ങനെ ചെയ്യരുത്.
12. വാഹനം ഓടിക്കുന്നവർ ഗതാഗത നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അവ കൃത്യമായി വായിച്ച് മനസിലാക്കുക. ഡ്രൈവർമാരുടെ അറിവില്ലായ്മ, അശ്രദ്ധ, അക്ഷമ, അഹങ്കാരം എന്നിവയാണ് മിക്കവാറും എല്ലാ അപകടങ്ങളുടെയും കാരണമെന്ന് മനസിലാക്കുക.
13. ട്രാഫിക് പൊലീസിന്റെ സിഗ്നലുകൾ അനുസരിക്കുക. വാഹനം ഓടിക്കുമ്പോൾ ഡ്രൈവിങ് ലൈസൻസിന്റെ ഒർജിനലും, വാഹനത്തിന്റെ മറ്റ് രേഖകളും കൈവശം സൂക്ഷിക്കേണ്ടതാണ്.
14. മരണം വരുത്തുവാൻ ഇടയുണ്ടെന്നുള്ള അറിവോടുകൂടി ഉണ്ടാക്കുന്ന വാഹന അപകടങ്ങളിൽ ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതുമായ വകുപ്പുകളുനുസരിച്ച് കേസുകളുണ്ടാകും എന്നറിയുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്