മുഹമ്മദ് നബിയുടെ തിരുകേശവും പാനപാത്രവും കേരളത്തിലെത്തിച്ച് കാന്തപുരം; നാട്ടുകാർക്ക് 'തിരുശൈഖി'നെ സമ്മാനിക്കാൻ മകനും! വിദേശത്തു നിന്നെത്തിയ സാധാരണക്കാരനെ മഹാപണ്ഡിതനാക്കിയും ആത്മീയ കച്ചവടം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഹമ്മദ് നബിയുടെ തിരുകേശം സ്ഥാപിക്കാനായി കോഴിക്കോട് കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ് നിർമ്മിക്കുന്ന മുടിപ്പള്ളിയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഇനിയും ശമനമായിട്ടില്ല. കാന്തപുരത്തിന്റേത് തട്ടിപ്പാണെന്നും ഇതിനെതിരെ സർക്കാർ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇ കെ വിഭാഗം സുന്നികൾ മുസ്ലിംലീഗിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരുന്നു. ഇതേചൊല്ലിയുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇതിനിടെയാണ് മുഹമ്മദ് നബിയുടെതെന്ന് അവകാശപ്പെടുന്ന പാനപാത്രവും കാന്തപുരം മുസ്ല്യാർ കേരളത്തിൽ എത്തിച്ചത്. ഇത് തട്ടിപ്പിന്റെ ഭാഗമായാണെന്നാണ് ഇ കെ സുന്നികൾ വാദിക്കുന്നതും. ഇങ്ങനെ പരസ്പരം തർക്കിക്കാൻ ഒന്നിനും പിറകേ മറ്റൊന്നായി വിവാദം ഉടലെടുക്കുമ്പോൾ കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ മകന് ഡോക്ടർ അബ്ദുൽ ഹകിം അസ്ഹരിയും മലേഷ്യയിലെ ഇസ്ലാം നേതാവ് എന്നവകാശപ്പെടുന്ന ശൈഖ് ഇസ്മായിൽ കാസിമുമായുള്ള ബന്ധവും വിവാദത്തിന് തിരി കൊളുത്തിയിരിക്കയാണ്. സാധാരണക്കാരനായ ഒരാളെ പണ്ഡിതനാക്കി ആത്മീയ തട്ടിപ്പ് നടത്തുകയാണ് കാന്തപുരവും മകനും എന്നാണ് ആരോപണം ഉയരുന്നത്.
മലേഷ്യയിലെ ഇസ്ലാമിക പണ്ഡിതനാണെന്നും അറിയപ്പെടുന്ന എഴുത്തുകാരനാണെന്നും അവകാശപ്പെട്ട് കാന്തപുരത്തിന്റെ പുത്രൻ പരിചയപ്പെടുത്തിയ ശൈഖ് ഇസ്മായിൽ കാസിമിനെ കുറിച്ച് അനുയായികൾക്ക് തെറ്റായ വിവരങ്ങൾ പറഞ്ഞു കൊടുത്ത നടപടിയാണ് ഇ കെ സുന്നികൾ സൈബർ ലോകത്തും ആഘോഷമാക്കുന്നത്. പാതിമലയാളിയും അബുദാബി ഫ്യൂച്ചർ സിറ്റി പ്രൊജക്ടിന്റെ ചെയർമാനാണ് ഇസ്മായിൽ കാസിമമെന്നും ലോകം മുഴുവൻ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും ശൈഖുമാണെന്ന് പറഞ്ഞ് അബ്ദുൾ ഹക്കിം പരിചയപ്പെടുത്തുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ.
ഹക്കിം പരിചയപ്പെടുത്തിയത് വ്യാജശൈഖിനെ ആണെന്നും ഇതിന് പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങളുണ്ടെന്നുമാണ് സൈബർ ലോകത്തെ സമസ്ത വിഭാഗം സുന്നികൾ വിമർശിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ ഡോ. ഡോക്ടർ അബ്ദുൽ ഹകിം അസ്ഹരി ശൈഖിനെ പരിചയപ്പെടുത്തുന്ന വീഡിയോ യുട്യൂബിൽ നിന്നും അപ്രത്യക്ഷമായി. തട്ടിപ്പാണെന്ന് വ്യക്തമായതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപെടുക ആയിരുന്നു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
എ പി വിഭാഗം ഒരുസ്ഥാപനത്തിൽ സന്ദർശിക്കാനെത്തിയ ഇസ്മായിൽ കാസിമിനെ പരിചയപ്പെടുത്തി അബ്ദുൾ ഹക്കിം നടത്തിയ പരാമർശത്തെ ഖണ്ഡിച്ചുകൊണ്ടാണ് സൈബർ ലോകത്ത് എ പി - ഇകെ യുദ്ധം കൊഴുത്തത്. അന്താരാഷ്ട്ര വ്യക്തിത്വമാണ് ശൈഖ് ഇസ്ലാമിയിൽ കാസിമെന്നും നിരവധി അന്താരാഷ്ട്ര വേദികളിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്തമാണെന്നും ഡോ. അബ്ദുൾ ഹക്കീം പരിചയപ്പെടുത്തുന്നത് യുട്യൂബ് വീഡിയോയിൽ വ്യക്തമായിരുന്നു. 150തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്നും 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തെ സദസിനായി പരിചയപ്പെടുത്തിയിട്ടുണ്ട്.
കാന്തപുരത്തിന്റെ പുത്രൻ തങ്ങളുടെ അനുയായികൾക്ക് പരിചയപ്പെടുത്തിയ വ്യക്തി വ്യാജ ശൈഖാണെന്ന് തെളിവുകൾ നിരത്തി സമർത്ഥിച്ചുകൊണ്ടാണ് ചില ബ്ലോഗർമാരും രംഗത്തെത്തി. സ്വയം പ്രഖ്യാപിത ആത്മീയ നേതാവായ ഇസ്മായിൽ കാസിം ചുരുങ്ങിയ കാലം കൊണ്ടാണ് 'ശൈഖായി' മാറിയതെന്നും ഈ ബ്ലോഗുകളിൽ വ്യക്തമാക്കുന്നു. തിരൂർ സ്വദേശിയാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് തന്നെ മലേഷ്യയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അതിലൂടെ സ്വയം ആത്മീയ നേതാവ് ചമയുന്ന ശൈഖ് ഇസ്മായിൽ സ്വന്തമായി ഒരു പുസ്തകം പോലും എഴുതാത്ത ആളാണെന്നാണ് ആരോപണം. മാത്രവുമല്ല, ലോകം അറിയപ്പെടുന്ന പ്രഭാഷകനാണെന്ന് പറയുമ്പോഴും ലോകത്തെ പ്രമുഖർക്ക് ആർക്കും അറിയുകയുമില്ല.
ഫേസ്ബുക്ക് പേജിൽ കാണുന്ന ഇസ്ലാമായിൽ കാസിമിന്റെ ചിത്രവും വെബ്സൈറ്റിലെ ചിത്രവും കണ്ടാലും തട്ടിപ്പ് വ്യക്തമാകും. മികച്ചൊരു ആത്മീയ വ്യാപാരിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തുകയാണ് ഇസ്മായിൽ കാസിം. ഇതിനെ സമർത്ഥിക്കുന്ന രേഖകളും വെബ്സൈറ്റിലുണ്ട്. ഒരു വെള്ള തൊപ്പി അതിന്റെ മുകളിൽ ഒരു പച്ച തൊപ്പി അതിനു മുകളിൽ ഒരു ചുവന്ന കെട്ട് പിന്നൊരു ചുവന്ന കോട്ട്, കയ്യിൽ ഒരു വടിയുമാണ് വേഷം. ഫേസ്ബുക്കിൽ എല്ലാം തികഞ്ഞൊരു ബിസിനസ് മാന്റെ ലുക്കിലും. അബുദാബിയിൽ ഫ്യൂച്ചർ സിറ്റിയുടെ ചെയർമാൻ എന്നാണ് അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നാണ് അറിയുന്നത്. അബുദാബി ഫ്യൂച്ചർ സിറ്റി പ്രൊജക്ട് എന്നൊരു പദ്ധതി പോലുമില്ലെന്നാണ് സൈബർ ഇടങ്ങളിലൂടെ ഇ കെ സുന്നി വിഭാഗക്കാർ വ്യക്തമാക്കുന്നത്.
ലോകത്ത് അറിയപ്പെടാത്ത ഈ തട്ടിപ്പുകാരനെ എ പി വിഭാഗത്തിന്റെ കേന്ദ്രത്തിൽ അബദ്ധത്തിൽ എത്തിച്ചതല്ലെന്ന വിമർശനമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മലേഷ്യയിൽ അടുത്തിടെ ഒരു എ പി വിഭാഗം നേതാവ് യാത്ര ചെയ്തിരുന്നെന്നും അവരിൽ ചിലർ മുഖേനയാണ് ഈ ശൈഖ് കേരളത്തിലെത്തിയതെന്നുമാണ് ആക്ഷേപം. ഇസ്മായിൽ ശൈഖിന്റേതായി യുട്യുബിൽ അപ്ലോഡ് ചെയ്ത വീഡിയോകളെല്ലാം രണ്ട് വർഷത്തിനുള്ളിൽ പോസ്റ്റ് ചെയ്തതാണ്. ഇങ്ങനെയുള്ള ഒരാളെ ഡോ. അബ്ദുൾ ഹക്കിം അസ്ഹരിയെ പോലുള്ള ഒരു വ്യക്തി എന്തിന് സ്വീകരിച്ചാനയിച്ചു എന്നാണ് സൈബർ ഇടങ്ങളിൽ ഉയരുന്ന ചോദ്യം. ഈ കപട ശൈഖിനെ ഉപയോഗിച്ച് ആത്മീയ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഉയരുന്ന വിമർശനം.
കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ കൂടിയായ ഡോ. അബ്ദുൽ ഹകിം അസ്ഹരി സ്വീകരിച്ച് ആനയിച്ച വ്യക്തിത്വം സൈബർ ഇടങ്ങളെ മറയാക്കി ആത്മീയ തട്ടിപ്പു നടത്തുന്ന ആളാണ് ഇസ്മായിൽ കാസി എന്നാണ് വ്യക്തമാകുന്നത്. ഇദ്ദേഹത്തിന്റെ വെബ്സൈറ്റിൽ നെൽസൺ മണ്ഡേല അവാർഡ് കിട്ടിയിട്ടുണ്ടെന്നുമാണ്. ഇത് ഇന്ത്യയിൽ നിന്നാണ് കിട്ടിയതെന്നുമൊക്കെയാണ് തട്ടിവിട്ടിരിക്കുന്നത്. ഇങ്ങനെയൊരു തട്ടിപ്പുകാരനെ ഒപ്പം കൂട്ടിയത് മറ്റൊരു ആത്മീയ തട്ടിപ്പിനാണെന്ന വിമർശനം കടുത്തിരിക്കയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍