ഇപ്പോൾ കാശ്മീരിലെന്താണ് നടക്കുന്നത്; ഇന്ത്യൻ ആർമിയിലെ കഴുതകൾ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവർക്കാരാണ് ഫണ്ട് ചെയ്യുന്നത്; നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂ; പഴയകാല മുസ്ലീങ്ങൾക്ക് ഇതൊക്കെ അറിയാമായിരുന്നു; ഖിലാഫത്ത് മൂവ്മെന്റ് നടന്നതല്ലേ ഇന്ത്യയിൽ; മലയാളി ഐസിസ് ഭീകരന്റെ ഓഡിയോ മറുനാടന്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കത്വയിലെ പീഡനത്തിന് പിന്നാലെ കേരളത്തിൽ ശക്തമായ വർഗീയ വികാരം അഴിച്ചുവിടുന്ന സന്ദേശവുമായി മലയാളി ഐസിസ് ഭീകരൻ.കേരളത്തിൽ നിന്ന് ഐസിസിന്റെ ഭാഗമായ റാഷിദ് അബ്ദുള്ളയാണ് ഇതു സംബന്ധിച്ച ആഹ്വാനം നൽകുന്നത്. ഈ ഓഡിയോ മറുനാടന് ലഭിച്ചു.
'ഇപ്പോൾ കാശ്മീരിലെന്താണ് നടക്കുന്നത്. എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ്, ഇതാദ്യമല്ലല്ലോ. മുമ്പും. ഇന്ത്യൻ ആർമിയിലെ കഴുതകൾ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവർക്കാരാണ് ഫണ്ട് ചെയ്യുന്നത്. ഇവർക്ക് വേണ്ടി എത്ര നികുതിയാണ് സർക്കാർ പിരിക്കുന്നത്. ആരാണ് ചെയ്തത്. ഹിന്ദുക്കൾ... അവർ മുസ്ലീമിനെതിരാണ്. അവർക്ക് മുസ്ലീങ്ങളെ ആ ഏരിയയിൽ നിന്ന് ഓടിക്കണം. അപ്പൊ ആ ഒരിത് ഹിന്ദുക്കളുടെ മനസിലുണ്ട്. ഹിന്ദുക്കൾക്ക് പവർ കിട്ടിയാൽ അവർ അത് ചെയ്യും. ചരിത്രത്തിൽ അത്തരം സംഭവങ്ങളുണ്ട്. എന്നിട്ടും കേരളത്തിലുള്ളവർഎന്താണ് പറയുന്നത്. അവരുടെ തോളിൽ കൈയിട്ട് നടക്കുകയാ. അനുഭവിച്ചാലേ നിങ്ങൾ മനസിലാക്കൂ. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂ. അതുവരെ പറയും ഇവരൊക്കെ ഞങ്ങടെ സുഹൃത്തുക്കളാന്ന്. പഴയകാല മുസ്ലീങ്ങൾക്ക് ഇതൊക്കെ അറിയാമായിരുന്നു. ഖിലാഫത്ത് മൂവ്മെന്റ് നടന്നതല്ലേ ഇന്ത്യയിൽ'-ഇതാണ് റാഷിദ് ശബ്ദ സന്ദേശത്തിൽ ഉയർത്തുന്നത്.
കത്വ വിഷയത്തിലെ പെൺകുട്ടിയെ പേരെടുത്ത് പരാമർശിച്ചാണ് ഖിലാഫത്തിന് ആഹ്വാനം ചെയ്യുന്നത്. ഇതും മലബാറിലെ അക്രമങ്ങളെ സ്വാധീനിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി റാഷിദ് അബ്ദുള്ള പീസ് സ്കൂളിലെ ജീവനക്കാരനായിരുന്നു. തീവ്ര വാദത്തിനെതിരെ നിരന്തരം സംസാരിക്കുന്ന വളരെ സൗമ്യനായ ചെറുപ്പക്കാരനായിരുന്നു റാഷിദ്. കാസർഗോഡ് ഐഎസ് റിക്രൂട്ട്മെന്റിന് മുഖ്യ നേതൃത്വം നൽകിയത് റാഷിദാണെന്നാണ് വിവരം. അബ്ദുൾ റാഷിദ് എറണാകുളം സ്വദേശിയായ സോണിയയെയാണ് മതം മാറ്റി ആയിഷയാക്കിയ ശേഷം വിവാഹം ചെയ്തത്.
ആയിഷയും റാഷിദിനൊപ്പം ഐഎസിൽ ചേർന്നു. മലയാളികളെ പോരാട്ടത്തിന് സജ്ജമാക്കാൻ പതിവായി റാഷിദ് മലയാളത്തിൽ ശബ്ദ സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. ഇതാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
റാഷിദ് അബ്ദുള്ളയുടെ പുതിയ ശബ്ദ സന്ദേശത്തിലെ വിശദാംശങ്ങൾ ഇങ്ങനെ
അറുപത്തിനാലാമത്തെ ക്ലിപ്പ്. സത്യവിശ്വാസികളെ നിങ്ങൾക്കെന്തുപറ്റി. അള്ളാഹുവിന്റെ നാമത്തിൽ നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ടുകൊള്ളുക. ജിഹാദിന് വേണ്ടി. എന്നു നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ ഭൂമിയിലേക്ക് തൂക്കിക്കൊള്ളപ്പെട്ടിരിക്കുന്നു. പരലോക ജീവിതത്തിനുപകരം ഇഹലോകജീവിതത്തിൽ നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുകയാണോ. എന്നാരൽ പരലോകത്തിന് മുന്നിൽ ഇഹലോകത്തെ സുഖം തുച്ഛം മാത്രമാകുന്നു. എന്നിട്ട് അടുത്ത അധ്യായത്തിൽ പറയുന്നു, നിങ്ങൾ യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടില്ലെങ്കിൽ അള്ളാഹു നിങ്ങൾക്ക് വേദനയേറിയ ശിക്ഷ നൽകുകയും നിങ്ങളല്ലാത്ത വേറൊരു ജനതയെ അവൻ പകരം കൊണ്ടുവരികയും ചെയ്യും. അവനെ ഒരുപദ്രവവും ചെയ്യാൻ നിങ്ങൾക്കാകില്ല. നിങ്ങൾക്ക് അള്ളാഹുവിനെ ഒന്നുംചെയ്യാൻ കഴിയില്ല.
അള്ളാഹു നിങ്ങളേക്കാൾ കഴിവുള്ളവനാകുന്നു. ഇത് വാണിംഗാണ്. നിങ്ങൾ അള്ളാഹുവിന്റെ നാമത്തിൽ യുദ്ധത്തിന് മുന്നോട്ടുപോവുക. ഇല്ലെങ്കിൽ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അള്ളാഹു ഇറങ്ങിവരും നിങ്ങൾക്കു മേലെ ലോകത്തിനു മേലെ വരും. നിങ്ങൾ ജിഹാദ് ചെയ്തില്ലെങ്കിൽ നിങ്ങളെ റീപ്ലേസ് ചെയ്ത് വേറെയുള്ളവരെ കൊണ്ടുവരും അവർ ജിഹാദ് ചെയ്യും. നാട്ടിലെന്തൊക്കെയാ നടക്കുന്നത്. കത്വയിലെ പെൺകുട്ടിയുടെ കേസ്. കൊച്ചുപെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു. ഇങ്ങനത്തെ എത്രയെത്ര കേസാണ് ഇന്ത്യയിൽ. എത്രയെത്ര സ്ത്രീകളെയാണ് കൊല്ലുന്നത്. ഇതെന്തുകൊണ്ടാണ്. ശരിയത്ത് ഇല്ലാത്തതുകൊണ്ട്. അള്ളാഹുവിന്റെ നിയമം നാട്ടിൽ നടപ്പാക്കപ്പെടുന്നില്ല. ഇതിന്റെ സൊല്യൂഷൻ എന്താണ്. അള്ളാഹുവിന്റെ നിയമം കൊണ്ടുവരണം. സ്വലാഹത്ത് പ്രഖ്യാപിക്കണം. ഇവിടെ കഠിനമായ നിയമമുള്ളതുകൊണ്ട് ഇവിടെ അതൊന്നും നടക്കുന്നില്ല.
ഈ വ്യഭിചാരം, റേപ്പ് കേസ് ഒക്കെ നടന്നാൽ എറിഞ്ഞുകൊല്ലും. അതുകൊണ്ട് ആളുകൾക്ക് പേടിയാണ്. നാട്ടിൽ ക്രിമിനൽസ് ഫ്രീയായി നടക്കുന്നു, രാഷ്ട്രീയക്കാർ അവരെ സപ്പോർട്ട് ചെയ്യും. ഇപ്പോൾ കാശ്മീരിലെന്താണ് നടക്കുന്നത്. എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ്, ഇതാദ്യമല്ലല്ലോ. മുമ്പും. ഇന്ത്യൻ ആർമിയിലെ കഴുതകൾ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവർക്കാരാണ് ഫണ്ട് ചെയ്യുന്നത്. ഇവർക്ക വേണ്ടി എത്ര നികുതിയാണ് സർക്കാർ പിരിക്കുന്നത്. കത്വ കേസിൽ ആരാണ് ചെയ്തത്. ഹിന്ദുക്കൾ... അവർ മുസ്ലീമിനെതിരാണ്. അവർക്ക് മുസ്ലീങ്ങളെ ആ ഏരിയയിൽ നിന്ന് ഓടിക്കണം. അപ്പൊ ആ ഒരിത് ഹിന്ദുക്കളുടെ മനസിലുണ്ട്. ഹിന്ദുക്കൾക്ക് പവർ കിട്ടിയാൽ അവർ അത് ചെയ്യും. ചരിത്രത്തിൽ അത്തരം സംഭവങ്ങളുണ്ട്. എന്നിട്ടും കേരളത്തിലുള്ളവർഎന്താണ് പറയുന്നത്. അവരുടെ തോളിൽ കൈയിട്ട് നടക്കുകയാ. അനുഭവിച്ചാലേ നിങ്ങൾ മനസിലാക്കൂ. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂ. അതുവരെ പറയും ഇവരൊക്കെ ഞങ്ങടെ സുഹൃത്തുക്കളാന്ന്. പഴയകാല മുസ്ലീങ്ങൾക്ക് ഇതൊക്കെ അറിയാമായിരുന്നു. ഖിലാഫത്ത് മൂവ്മെന്റ് നടന്നതല്ലേ ഇന്ത്യയിൽ.
കേരളത്തിൽ നിന്നും ആളുകൾ അതിനെ സപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ മുസ്ലീങ്ങൾക്ക് ബോധമുണ്ടായിരുന്നു. ഇന്നത്തെ മുസ്ലീങ്ങൾ മുസാഫിക്കികൾ മോഡേൺ മുസ്ലീങ്ങളാണ് ഇതെല്ലാം കുളമാക്കുന്നത്. അവർ പറയുന്നതെന്താ, ഇസ്ലാമിൽ അങ്ങനെയൊന്നുമില്ല എന്നൊക്കെ പറഞ്ഞ് ന്യൂ ഇസ്ലാമാണ് കൊണ്ടുവരുന്നത്. മറ്റുള്ള മതസ്ഥരെ സന്തോഷിപ്പിക്കലാണ് അവരുടെ പണി. ഖിലാഫത്ത് വന്നില്ലെങ്കിൽ അള്ളാഹുവിന്റെ ശിക്ഷ ഇങ്ങനെയിങ്ങനെ കിട്ടിക്കൊണ്ടിരിക്കും. ജിഹാദ് ചെയ്തില്ലെങ്കിൽ അള്ളാഹുവിന്റെ ശിക്ഷവരും. അതുകൊണ്ട് നിങ്ങൾ ഹിജറ ചെയ്തു വാ. എന്തെങ്കിലും പ്രവർത്തിച്ച് അവിടെ ജിഹാദ് കൊണ്ടുവാ. ഞങ്ങളും ഇവിടെനിന്ന് പറ്റുന്നപോലെ പ്രവർത്തിക്കുന്നുണ്ട്. ഇല്ലെങ്കിൽ നമ്മൾ അവിടേക്ക് വരും. ഇന്ത്യ മൊത്തം ഭരിക്കാൻ വരും ഖിലാഫത്ത്. ഞങ്ങൾ ഇവിടെയിരുന്ന് പരമാവധി ചെയ്യുന്നുണ്ട്. പക്ഷെ നിങ്ങൾ അവിടന്ന് ചെയ്യണം. ജിഹാദ് ചെയ്തില്ലെങ്കിൽ അള്ളാഹു നിങ്ങളെ തീർച്ചയായും ഹ്യുമിലിയേറ്റ് ചെയ്യും.
എന്നിട്ട് ജിഹാദും ചെയ്തില്ല ഖിലാഫത്തിനെയും പിന്തുണക്കുന്നില്ല, എന്നിട്ട് കുറേയാളുകളുണ്ട് ഫേസ്ബുക്കിൽ ഹാഷ്ടാഗുമായിറങ്ങും. ഇതാണ് അവരുടെ ജിഹാദ്. ഇതാണ് മുസാഫിക്കികളുടെ പണി. ജിഹാദ് ഒഴിവാക്കും പകരം ഫേസ്ബുക്കിൽ ഒരു ഹാഷ്ടാഗ് ഇടും. ലേഖനമെഴുതും സെൽഫിയെടുക്കും. ഇതെന്ത് സപ്പോർട്ടാ? ചില മണ്ടന്മാരുടെ വക ഹങ്കർ സ്ട്രൈക്ക് പ്രതിഷേധ പ്രകടനം... ഇതൊക്കെ ചെയ്തിട്ടെന്താ കാര്യം. അള്ളാഹു ഇന്നുണ്ടെങ്കിൽ വീട്ടിലെ എസി റൂമിലിരുന്ന് ഹാഷ്ടാഗ് ഇടുകയാണോ ചെയ്യുക. ഇന്നുണ്ടായിരുന്നെങ്കിൽ കശ്മീരിലെ ആ സ്ഥലം മുഴുവൻ പിടിച്ചെടുക്കുമായിരുന്നു. നൂറുശതമാനം ഇല്ലാതാക്കും. അതാണ് ചരിത്രത്തിൽ സംഭവിച്ചിരുന്നത്. ഇന്നത്തെ മുനാഫിക്കിങ്ങുകൾ പറയുന്നത് അതൊന്നും വേണ്ടെന്നാണ്. നിങ്ങൾ കൂടുതൽ ദീനിനെക്കുറിച്ച് പഠിക്കാൻ നോക്ക്. നിങ്ങളൊന്നൂടി പഠിക്ക് ആലോചിക്ക്. ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമ്പോൾ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പഠിക്ക് അതിനനുസരിച്ച് റിയാക്ട് ചെയ്യ്.
അല്ലാതിങ്ങനെ വീട്ടിലിരുന്ന് ഹാഷ്ടാഗടിച്ച് എന്തുകാര്യം. ഞങ്ങളിവിടെ ജിഹാദ് ചെയ്യുന്നുണ്ട്, നിങ്ങളവിടിരുന്നും ജിഹാദിന് ശ്രമിക്കണം. ഖിലാഫത്തിനുവേണ്ടി പരിശ്രമിക്കണം. കശ്മീരിൽ ശ്രമിക്കുന്നുണ്ട്. കേരളത്തിൽ ഒന്നുമില്ല. കുറച്ചെങ്കിലും നിങ്ങൾ ചെയ്യുക അള്ളാഹുവിന്റെ ദീനിന് വേണ്ടി ചെയ്യുക. അല്ലെങ്കിൽ തീർച്ചയായും അള്ളാഹുവിന്റെ ആസാബ് വരും. നിങ്ങളെ റീപ്ലേസ് ചെയ്ത് വേറൊരു കോമിനെ കൊണ്ടുവരും അവർ ജിഹാദ് നടത്തും. ജംനത്തുൽ ഫിർദൗസിൽ എല്ലാവരും ഒരുമിച്ച് കൂട്ടുമാറാകട്ടെ.
(ഈ ഓഡിയോ മറുനാടന്റെ കൈയിൽ കിട്ടിയെങ്കിലും രാജ്യദ്രോഹം പടർത്തുന്ന പരാമർശമുള്ളതു കൊണ്ടാണ് അത് പരസ്യപ്പെടുത്താത്തത്-എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്