സമാധാനം പറഞ്ഞ് മുതലെടുത്ത് കോൺഗ്രസ്; ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തത് ആർഎസ്എസ്; യഥാർത്ഥത്തിൽ സ്വാതന്ത്ര്യസമരം നടത്തിയത് കമ്മ്യൂണിസ്റ്റുകാർ: എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരുെ ത്യാഗം മാത്രം ചരിത്രത്തിൽ നിന്നും തുടച്ച് നീക്കപ്പെട്ടത്?
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന് ശക്തിപകർന്നത് 1885ൽ എഒഹ്യൂം രൂപം നൽകിയ കോൺഗ്രസ് എന്ന പാർട്ടിയുടെ കീഴിലാണ്. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്കുള്ള പങ്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. എന്നാൽ സമാധാനം പ്രസംഗിച്ച് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടാൻ കോൺഗ്രസുകാർ ശ്രമിച്ചപ്പോൾ സായുധ വിപ്ലവങ്ങളിലൂടെ കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകിയ സംഭാവന വളരെ വിലപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെ 71 വർഷം എത്തി നിൽക്കുമ്പോഴും ഇന്ത്യൻ സ്വാതന്ത്രയ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്കുള്ള പങ്ക് എവിടെയും സ്മരിക്കപ്പെട്ടിട്ടില്ലെന്ന് വേണം പറയാൻ.
കോൺഗ്രസിനുണ്ടായ അതേ പ്രാധാന്യം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്കുമുണ്ട്. ഒരു ഭയപ്പാടോടെ തന്നെയാണ് ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റുകാരെ കണ്ടിരുന്നത്. 1929ൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇർവിൻ പ്രഭു പറഞ്ഞത് ഇങ്ങനെയാണ് ' പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആശങ്കാ ജനകമാണ്' എന്നാണ്. അതിനാൽ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് സർക്കാരിന്റെ പരിഷ്ക്കാരങ്ങളിലൂടെയോ കോൺഗ്രസിന്റെ സമാധാനപരമായ ആശയങ്ങളിലൂടെയോ രാജദ്യത്തിന്റെ സ്വാതന്ത്ര്യം നേടി എടുക്കാനാവില്ലെന്ന് കമ്മ്യൂണിസ്റ്റുകാർ വിശ്വസിച്ചു. ഒരിക്കൽ ബ്രിട്ടീഷ് സാമ്രാജിത്വ കാലഘട്ടം അവസാനിച്ചാൽ രാജ്യം നേരിടുന്ന പട്ടിണിയിൽ നിന്നും നാശത്തിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ സോഷ്യലിസം നപ്പിലാവണമെന്നും കമ്മ്യൂണിസ്റ്റുകാർ വിശ്വസിച്ചു.
1920-29 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് നേരെ അത്യന്തം ഗുരുതരമായ ചില ഗൂഢാലോചനകൾ നടന്നു. 1929ലെ മീററ്റ് കോൺസ്പിറസി ഇതിന് ഉത്തമ ഉദാഹരണമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അനധികൃത പാർട്ടിയായിട്ടാണ് കണക്കാക്കിയിരുന്നത്. 1937ഓടെ കോൺഗ്രസ് മന്ത്രാലയം പല സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മേലുള്ള നിരോധനം ശക്തമാക്കുകയും ചെയ്തു. എന്നാൽ 1940ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതോടെ ഫാസിസ്റ്റ് വിരുദ്ധ ചേരിയായി കമ്മ്യണിസം വീണ്ടും ശക്തി പ്രാപിച്ചു.
സോഷ്യലിസം നടപ്പിലാക്കണമെന്ന ആശയത്തിന് പുറമേ ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് കോൺഗ്രസിനേക്കാളും മുന്നേ വാദിച്ചതും ആവശ്യം ഉയർത്തിയതും കമ്മ്യൂണിസ്റ്റുകാരാണ്. 1928ൽ കമ്മ്യൂണിസ്റ്റുകാർ വൻകിട യൂണിയനുകൾ സ്ഥാപിക്കുകയും നിരവധി സമരങ്ങൾ സംഘടിപ്പിച്ച് തൊഴിലാളികളെ അണിനിരത്തുകയും ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ചരിത്രം പരിശോധിച്ചാൽ കാണം. 1929വരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുള്ളിൽ സ്വാതന്ത്ര്യം എന്ന ആവശ്യവുമായി നിന്ന കോൺഗ്രസുകാർ 1930ഓടെയാണ് പൂുർണ്ണ സ്വരാജ് എന്ന ആശയം മുന്നോട്ട് വെയ്ക്ക്ുകയും ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
അതേസമയം 1930ൽ കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെതായായ ഒരു പ്ലാറ്റ്ഫോം തീർക്കുകയും പൂർണ്ണ സ്വാതന്ത്ര്യം നേടുന്നതിനായി ഒരുപാട് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ശ്രമിച്ച് തുടങ്ങുകയും ചെയ്തു. 13 ബ്രിട്ടീഷ് ഫാക്ടറികളും ദേശിയ വത്ക്കരിക്കണമെന്നും അവിടെ തദ്ദേശിയർക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ബാങ്ക്, റെയിൽവേ, ജല ഗതാഗത മാർഗങ്ങൾ, തോട്ടങ്ങൾ എല്ലാം ഇന്ത്യക്കാർക്ക് വേണ്ടി മാത്രമാകണമെന്നും ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ മുന്നോട്ട് വെച്ച മറ്റൊരു സ്തുത്യർഹമായ ആവശ്യമായിരുന്നു എട്ട് മണിക്കൂർ മാത്രം ജോലി എന്നത്. അത് ഇന്നും നമ്മൾ അനുഭവിച്ച് പോരുന്നു. ഇത് കൂടാതെ തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുക എന്നതും.
ഇതോടെ ജനങ്ങൾക്കിടയിൽ ങ്ങളുടെതായ വഴി തുറന്നിട്ട കമ്മ്യൂണിസ്റ്റുകാർ തൊഴിലാളികളെയും കർഷകരെയും യുവാക്കളെയും തങ്ങളുടെ കീഴിൽ അണിനിരത്താനും ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യിുക്കാനും കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാർ ശക്തി പ്രാപിച്ചതോടെ ബ്രിട്ടീാഷുകാർ പെഷവാറിലും കാൺപൂരിലും കമ്മ്യൂണിസ്റ്റുകാർക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കുകയും മുസാഫിർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, എസ് എ ഡാഞ്ചേ, ദാസ് ഗുപ്ത, തുടങ്ങിയവരെ ജയിലിലിടക്കുകയും ചെയ്തു.
30ൽ സൂര്യസെന്നിന്റെ നേതൃത്വത്തിൽ നടന്ന ചിറ്റഗോംഗ് ആയുധപുര ആക്രമണം കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്ക് നൽകിയ ഒരു താക്കീത് ആയിരുന്നു. ബ്രിട്ടീഷുകാരുടെ സമയം അവസാനിക്കാറായെന്ന താക്കീത് കൂടിയായിരുന്നു അത്. വിവധി ട്രേഡ് യൂണിയനുകളെ അണി നിരത്തി 1934ൽ ഓൾ ഇന്ത്യ ടെക്സ്റ്റൈൽസ് സമരം നടത്താനും കമ്മ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞു. സമരം ശക്തമായതോടെ ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റുകാരെ കൂടുതൽ പേടിപ്പെട്ട് തുടങ്ങി. ഇതോടെ പോർട്ട് ബ്ലെയറിലും മറ്റിടങ്ങളിലും ജയിലിൽ കഴിഞ്ഞവരെ മോചിപ്പിക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി.
ഈ സമയം പലരും കോൺഗ്രസ് വിട്ട് ജയപ്രകാശ് നാരായൺ രൂപം നൽകിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. കമ്മ്യൂണിസ്റ്റും ഇവരോട് സഖ്യം ചേർന്നതോടെ അഭൂത പൂർവ്വമായ വളർച്ചയാണ് കമ്മ്യൂണിസത്തിന് ഉണ്ടായത്. പ്രത്യേകിച്ച് ബംഗാൾ, ആന്ധ്ര, മദ്രാസ്, തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ.
സോഷ്യലിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പെട്ടെന്ന് തന്നെ കർഷകരെ എല്ലാം തങ്ങളുടെ കീഴിൽ അണി നിരത്താൻ കഴിഞ്ഞു. കമ്മ്യൂണിസം ശക്തി പ്രാപിച്ചു. ജനങ്ങളെ സാമ്രാജിത്വത്തിനെതിരെ തിരിക്കുകുയും യുദ്ധം ചെയ്യാൻ സജ്ജരാക്കുകയും ചെയ്തു. 1936ൽ രൂപീകരിക്കപ്പെട്ട കിസാൻ സഭയുടെ അംഗത്വത്തിൽ പെട്ടെന്ന് തന്നെ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായത്. അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിന്റെ രണ്ടാമത്തെ സമ്മേളന സമയമായപ്പോഴേക്കും അംഗത്വം എടുത്തത്.
1939ൽ യുദ്ധത്തിനെതിരെ നടത്തിയ സമര്തതിൽ ബോംബേയിൽ മാത്രം 90,000 പേർ അണി നിരന്നു. ഇതിന് പുറമേ ബോംബെയിൽ നടന്ന നാവിക കലാപവും പുന്നപ്ര വയലാർ സമരവും ഒക്കെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ എടുത്ത് പറയേണ്ടതാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍