പച്ചയോ കത്തിയോ താടിയോ ?പാട്ടും പാടി നടന്ന തൃശൂരുകാരൻ താടിക്കാരൻ ലോകത്തിന്റെ കന്നിക്കുയിൽ: ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോക്ടർ കെ രാധാകൃഷ്ണന്റെ കലാ-ശാസ്ത്ര ജീവിതത്തിലൂടെ
മംഗൾയാൻ ചിരിത്രനേട്ടത്തിലെത്തുമ്പോൾ കെ. രാധാകൃഷ്ണന് ആശ്വാസമാണ്. വിമർശനങ്ങൾക്കിടയിൽ നിന്ന് ചൊവ്വാ ദൗത്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന്റെ ആഹ്ലാദവും ആ മുഖത്തുണ്ട്. ഇതേ മുഖത്ത് ഇനി നിറക്കൂട്ടുകൾ അണിഞ്ഞ് മറ്റൊരു ദൗത്യമാണ് രാധാകൃഷ്ണൻ ലക്ഷ്യമിടുന്നത്. ഒരു പക്ഷേ ചൊവ്വാ ദൗത്യത്തോളം വെല്ലുവിളി തന്നെയാണ് ഇതെന്ന ഉത്തമ ബോധ്യം രാധാകൃഷ്ണനുണ്ട്. തോൽക്കാനാകാത്ത മനസ്സുമായി പുതിയ വേഷപകർച്ചയ്ക്ക് ഒരുങ്ങുകയാണ് രാധാകൃഷ്ണൻ.
വാക്കുകളിലെ മിത്വമാണ് ഐ.എസ്.ആർ.ഒ ചെയർമാൻ രാധാകൃഷ്ണന്റെ പ്രവർത്തന ശൈലി. കർത്തവ്യ നിർവ്വഹണത്തിന് വാചലത ആവശ്യമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ശാസ്ത്രജ്ഞൻ. മുഖത്ത് ചമയവും നിറക്കൂട്ടുമായി രാധാകൃഷ്ണൻ മനസ്സിൽ താലോലിക്കുന്ന സ്വപ്നത്തിലും സംസാരിക്കേണ്ട ആവശ്യമില്ല. മുഖത്തെ ഭാവങ്ങളും കൈമുദ്രകളുമാണ് പ്രധാനം. ഇവ രണ്ടും മനസ്സിലേക്കാവാഹിക്കാനുള്ള തിരക്കുകളിലേക്കാകും രാധാകൃഷ്ണൻ ഇനി നീങ്ങുക.
കഥകളിയാണ് വിഷയം. തൃശൂരുകാരുടെ കലാപാരമ്പര്യത്തിനൊപ്പം തന്നെയാണ് കുട്ടിക്കാലം മുതലേ രാധാകൃഷ്ണന്റെ യാത്ര. കർണ്ണാടക സംഗീതത്തിനെയാണ് ആദ്യം മനസ്സിൽ കുടിയിരുത്തിയത്. കച്ചേരികളും നടത്തി. വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ ഡയറക്ടറായിരുനന്നപ്പോൾ സംഗീത പഠനം കൂടുതൽ ഗൗരവമായി. സദസുകളുടെ കൈയടി നേടി കച്ചേരികളും അവതരിപ്പിച്ചു. അപ്പോഴും മനസ്സിലെ പ്രണയം കഥകളിയോടായിരുന്നു. പച്ചയും കത്തിയും താടിയും-കഥകളി വേഷങ്ങൾ രാധാകൃഷ്ണനെ മോഹിപ്പിച്ചുകൊണ്ടിരുന്നു.
ഇതിനുമുമ്പ് വേഷപകർച്ച നടത്തി കഥകളി പദത്തിനൊപ്പം ഈ ശാസ്ത്രജ്ഞൻ ചുവടുവച്ചിട്ടുണ്ട്. 1995ൽ ബാഗ്ലൂരിലായിരുന്നു അരങ്ങേറ്റം. ശാസ്ത്ര ഉത്തരവാദിത്തവുമായി ഹൈദരാബാദിലേക്ക് നീങ്ങിയപ്പോൾ കഥകളി അഭ്യാസത്തിന് സാഹചര്യം നഷ്ടമായി. മലയാളിയുടെ മുഖമുദ്രയായ കഥകളിയെന്ന കലാരൂപത്തെ മനസ്സിൽ കുടിയിരുത്തി ശാസ്ത്ര ലോകത്തെ വലിയ ലക്ഷ്യത്തോടൊപ്പം അദ്ദേഹം നീങ്ങി. ഐഎസ്ആർഒയുടെ തലവനായി ബാഗ്ലൂരിലെത്തുമ്പോൾ കഥകളിയോടുള്ള ഭ്രമം വീണ്ടുമെത്തി. പഴയ ഗുരുകുലത്തിലേക്കുള്ള മടങ്ങിപ്പോക്ക്. ചൊവ്വാ ദൗത്യത്തിന്റെ ഉത്തരവാദിത്തങ്ങൾ മുന്നിലുള്ളതിനാൽ വേഷപകർച്ചയ്ക്ക് കാത്തിരിപ്പ് വേണ്ടി വരുമെന്ന് മനസ്സിലുറപ്പിച്ചു.
ഇനി കഥകളി അരങ്ങിലേക്കാണ് യാത്ര. ചിട്ടയായ പരിശീലനം. അതിന് ശേഷം ഛായങ്ങൾ മുഖത്ത് തേച്ച് അവതരണം. മംഗൾയാനെ പോലെ അവിടേയും പിഴക്കില്ലെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് രാധാകൃഷ്ണനിലെ കലാകാരന്റേയും ശാസ്ത്രജ്ഞന്റേയും കരുത്ത്. ഒപ്പം കർണ്ണാടക സംഗീതത്തിലും കച്ചേരികൾ. കലാപ്രവർത്തനത്തിൽ സജീവതയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തലവൻ ഇനി ലക്ഷ്യമിടുന്നത്.
ഐഎസ്ആർഒയുടെ മേധാവിയാകുന്ന മൂന്നാമത്തെ മലയാളിയാണ് രാധാകൃഷ്ണൻ. രാധാകൃഷ്ണൻ തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1970ൽ കേരള സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും 1976ൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽനിന്ന് പി.ജി.ഡി.എം. ബിരുദവും സ്വന്തമാക്കി. ഖരഗ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്. 'ഇന്ത്യൻ ഭൗമനിരീക്ഷണ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള ചില സങ്കേതങ്ങൾ' എന്നതായിരുന്നു വിഷയം.
1971ൽ ഏവിയോണിക്സ് എൻജിനീയറായി ഐഎസ്ആർഒയിൽ എത്തിയ ഡോ. രാധാകൃഷ്ണന് നാല്പത് വർഷത്തെ സേവനപാരമ്പര്യമുണ്ട്. 2007 ഡിസംബർ നാലിന് വി എസ്.എസ്.സി. ഡയറക്ടറായി നിയമിതനായി. ഇതിനുമുമ്പ് റീജ്യണൽ റിമോട്ട് സെൻസിങ് സെന്റർ ഡയറക്ടർ, ഐഎസ്ആർഒയുടെ ബജറ്റ് ആൻഡ് ഇക്കണോമിക്സ് മാനേജ്മെന്റ് അനാലിസിസ് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചു. അന്താരാഷ്ട്രതലത്തിൽ 'യുനെസ്കോ'യുടെ ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രാഫിക് കമ്മീഷൻ വൈസ് ചെയർമാൻ, ഇന്ത്യൻ ഓഷ്യൻ ഗ്ലോബൽ ഓഷ്യൻ ഒബ്സർവിങ് സിസ്റ്റം സ്ഥാപക ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും ഡോ. രാധാകൃഷ്ണൻ വഹിച്ചിട്ടുണ്ട്. 2014ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
സമാധനാത്തിന് ബഹിരാകാശ സാങ്കിതക വിദ്യയെന്നതാണ് രാധാകൃഷ്ണൻ മുന്നോട്ട് വയ്ക്കുന്നത്. ആദ്യ ദൗത്യത്തിൽ തന്നെ ചൊവ്വയിൽ ലക്ഷ്യത്തിലെത്തുന്ന ശാസ്ത്ര കൂട്ടായ്മയുടെ തലവൻ ഇനി ചൈനയുമായുള്ള ശാസ്ത്ര സഹകരണത്തിനാണ് തയ്യാറെടുക്കുന്നത്. വികസനവും സമാധാനവും ലക്ഷ്യമിട്ട് ചൈനയുമായി ചേർന്ന് ബഹിരാകാശ പദ്ധതികൾക്ക് ഇന്ത്യ രൂപം നൽകും. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ത്യ നേടുന്ന വലിയ അംഗീകാരമാണ് ഇത്. സാമ്പത്തികമായി കരുത്തരാണ് ചൈന. സാങ്കേതികതയിലും മുന്നിൽ. പക്ഷേ ബഹിരാകാശത്ത് മുന്നേറണമെങ്കിൽ ഇന്ത്യയുടെ കൂട്ട് വേണം.
മംഗൾയാൻ ചൊവ്വയുടെ ഉപരിതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യൻ യൂണിയനുമൊപ്പം ചൊവ്വാ ക്ലബ്ബിൽ ഇന്ത്യ തല ഉയർത്തുന്നു. അപ്പോഴും മംഗൾയാന്റെ നായകൻ രാധാകൃഷ്ണന്റെ മുഖത്തുള്ളത് വിനയം മാത്രം. ആത്മവിശ്വാസം നിറയുന്ന പഞ്ചിരിയുമുണ്ട്. ഇതിനൊപ്പം മനസ്സുനിറയെ കഥകളി അരങ്ങിലെ വേഷപകർച്ചയെ കുറിച്ചുള്ള സ്വപ്നങ്ങളാണ്. ഇനി ശാസ്ത്രത്തിനൊപ്പം കലയുമായി മുന്നോട്ട് നീങ്ങാനാണ് ഐഎസ്ആർഒ ചെയർമാന്റെ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍