അൽ ഷിഫ ചികിത്സാ തട്ടിപ്പിൽ ഏഷ്യാനെറ്റ് ന്യൂസിൽ വെളിപ്പെട്ടത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ; വ്യാജ ഡോക്ടറുടെ ലക്ഷങ്ങളുടെ പരസ്യം സ്വീകരിച്ചെങ്കിലും പൈൽസ് ആശുപത്രിക്കാരന്റെ തട്ടിപ്പ് 'നേരോടെ നിർഭയം' തട്ടിപ്പ് ന്യൂസ് അവറിൽ ചർച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ്; പത്താംക്ലാസ് 30ാം വയസിൽ പാസായ ഡോ. ഷാനവാസ് ഹോമിയോ ഡോക്ടർ ബിരുദം അതിനും മുമ്പേ നേടി! അൽഷിഫക്കാരന്റെ തട്ടിപ്പുകൾ ചർച്ച ചെയ്ത് വിനു വി ജോൺ
മറുനാടൻ ഡെസ്ക്
കൊച്ചി: എറണാകുളം പോലൊരു നഗരത്തിൽ വിസ്മയകരമായിരുന്നു അൽ ഷിഫാ പൈൽസ് ആശുപത്രിയുടെ വളർച്ച. കേവലം രണ്ടു ബെഡ് മാത്രമുണ്ടായിരുന്ന ക്്ളിനിക്കിൽ നിന്ന് പതിനാറു വർഷം കൊണ്ട് ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന സ്ഥാപനമായി വളർന്നു. ലക്ഷക്കണക്കിനു രോഗികൾ ഇവിടെ നിന്ന് ചികിത്സ നേടിപ്പോയി.എന്നാൽ അടുത്ത കാലത്തെ വളരെ ഗൗരവ തരമായ ആരോപണത്തെ തുടർന്ന് ആശുപത്രി പൂട്ടി താഴിട്ടു.
ആശുപത്രി ഉടമ ഷാജഹാനെ ഐ എംഎ വ്യാജഡോക്ടറെന്ന് കണ്ടെത്തി പുറത്താക്കി. വ്യാജരേഖ നല്കി കബളിപ്പിച്ചതിന് ക്രിമിനൽ കേസും മെഡിക്കൽ കൗൺസിലിൽ പരാതിയും നല്കി. കേരളത്തിൽ അങ്ങോളമിങ്ങോളം വാർത്തകൾ പരന്നപ്പോൾ ദിനം പ്രതി പരാതികളും കൂടിക്കൂടി വരുന്നു. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്. നേരത്തേ മറുനാടൻ പുറത്തു വിട്ട വിവരങ്ങൾ സ്ഥിരീകരിക്കുന്നതായിരൂന്നു ഈ ചർച്ച
ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും ട്രാവൻകൂർ കൊച്ചിന് മെഡിക്കല്‍ കൗൺസിലിലും സംശയാസ്പദ രേഖകൾ ഷാജഹാൻ സമർപ്പിച്ചുവെന്നാണ് പരാതി. യോഗ്യതകൾ ഇല്ലാതെ ഓപ്പറേഷൻ ചെയ്യുന്നുവെന്നും ഐഎംഎയ്ക്ക് പരാതിയുണ്ട്. രോഗികളിൽ നിന്നും നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഐഎംഎ പരാതിയുമായി എത്തുന്നത്. ഗുരുതര ആരോപണങ്ങളാണ് അൽഷിഫാ ആശുപത്രിക്കെതിരെ ഐഎംഎ ഉയർത്തുന്നത്. ഐഎംഎ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ വളരെ സംശയാസ്പദമാണ് ഷാജഹാന്റെ നിലപാടുകളെന്ന വിലയിരുത്തലാണുണ്ടായതെന്ന ഐഎംഎ പ്രതിനിധി ഡോ. സുൾഫി ചർച്ചയിൽ പറഞ്ഞു.
എന്നാൽ ഈ വാദത്തെ ആശുപത്രിയുടെ പ്രതിനിധികളായി എത്തിയ ഡോ. സുനിലും ഭരണച്ചുമതയുള്ള ഖാലിദും പ്രതിരോധിക്കുന്നു. കഠിനപ്രയത്നത്തിലൂടെ ഉള്ള വളർച്ചയിൽ അസൂയയുള്ളവരുടെ ഗൂഢാലോചനയായാണ് അവർ ഇതിനെ കാണുന്നത്. എത്തിക്സ് കമ്മിറ്റി കൂടാതെ എങ്ങിനെ നടപടി എടുക്കാനാകുമെന്ന സാങ്കേതിക ചോദ്യവും ഇവർ ഉയർത്തുന്നു. മിഷണറിമാരും കോർപ്പറേറ്റുകളും അടക്കിവാണ ചികിത്സാരംഗത്താണ് ഷാജഹാൻ എന്ന ഡോക്ടർ ഒരു നൂതന ചികിത്സാരീതിയുമായി എത്തുന്നത്. അതിന്റെ വിജയത്തിൽ ഒരു ലക്ഷത്തിലേറെ ഓപ്പറേഷനുകൾ നടത്താൻ കഴിഞ്ഞു. ഈ വിജയമാണ വിദേശികളെ വരെ ഇങ്ങോട്ടാകർഷിച്ചത് . എന്നാൽ അടുത്തകാലത്തുണ്ടായ ചില തൊഴിൽ പ്രശ്നങ്ങളാണ് ആശുപത്രിക്ക് ഈ ദൗർഭാഗ്യം ഉണ്ടാക്കിയതെന്ന് ഇവർ പറയുന്നു. 13 അംഗീകൃത ഡോക്ടർമാരും 150ലേറെ ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്ന സ്ഥാപനം ഈ രീതിയിൽ ആയതിൽ ഗൂഢാലോചനയുണ്ട്. ഡോ. സുനിലും ഖാലിദും പറയുന്നു.
എന്നാൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഐഎംഎ പ്രതിനിധിയും ഈ വിഷയം കോടതിയിൽ വാദിക്കുന്ന അഡ്വ. മുഹമ്മദ് ഷായും ആരോപിക്കുന്നത്. അൽഷിഫയുടെ ഉടമ നല്കിയ രേഖകളെ ഉദ്ധരിച്ചാണ് അവർ ഇതു ആരോപിക്കുന്നത്. 1962ൽ ജനിച്ച ഷാജഹാൻ 1992ൽ എസ് എസ് എൽ സി പാസായതായി റഷ്യയിലെ മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച രേഖയിൽ കാണുന്നു. അതേ സമയം 1987ൽ തന്നെ ഹോമിയോ ബിരുദം ഹോമിയോ കൗൺസിലിൽ രജിസ്റ്റർ ചെയ്ത രേഖയുമുണ്ട്. ഒരേ കാലയളവിൽ ബിരുദാനന്തര-ബിരുദ പഠനവും ഹൗസ് സർജൻസിയും നടത്തിയെന്ന രേഖയും സംശയാസ്പദമാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ നിന്നും ടിസി മെഡിക്കൽ കൗൺസിലിൽ നിന്നും കിട്ടി എന്ന് അവകാശപ്പെടുന്ന രേഖകൾ അന്വേഷണ വിധേയമാക്കണം. സ്വയം പ്രസിദ്ധീകരിച്ച ആശുപത്രിയുടെ ലഘുലേഖയിൽ 2002മുതൽ ഓപ്പറേഷനുകൾ ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോൾ അംഗീകൃത ബിരുദം നേടിയത് 2011ലാണെന്നും ഇവർ ആരോപിക്കുന്നു.
ഈ ആരോപണങ്ങൾക്ക് പക്ഷേ കൃത്യമായി മറുപടി പറയാൻ ആശുപത്രി പ്രതിനിധികൾക്കായില്ല. വെറും ആരോപണം എന്നുമാത്രമാണ് വിശദീകരണം. ഒപ്പം രേഖകൾ ഒന്നും കൈയിൽ കൊണ്ടുവന്നിട്ടില്ലെന്നും ഓർമ്മ കിട്ടുന്നില്ലെന്നും പറഞ്ഞൊഴിയുന്നു.
ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണ്ടതിൽ ഒ്ന്നും പറയാനാവില്ലെന്ന നിലപാടായിരുന്നു ടിസിഎംസി പ്രതിനിധി ഡോ. ജയപ്രകാശിന്റേത്. ഇടപ്പള്ളിയിലെ അൽ-ഷിഫ ആശുപത്രിയിൽ അംഗീകാരമില്ലാത്ത ഡോക്ടർമാർ സർജറികൾ നടത്തുന്നതായി പരാതി കിട്ടിയതായും രേഖകൾ പരിശോധിക്കും വരെ ഷാജഹാന് മെമ്പർ എന്ന സ്ഥാനം ഉണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഈ കേസിൽ ഇരകളായിത്തീർ്ന്ന രോഗികളേയും അവതാരകനായ വിനു വി ജോൺ ടെലിഫോണി്ൽ ബന്ധപ്പെടുകയുണ്ടായി. ഇവർ പറഞ്ഞതനുസരിച്ച് 2007 മുതൽ ഷാജഹാൻ ചികിത്സ നടത്തുന്നുണ്ട്. ആശുപത്രി പ്രതിനിധിയായി എത്തിയ ഡോ , സുനിൽ തന്നെ പറഞ്ഞതനുസരിച്ച് 2011ലാണ് ഹൗസ് സർജൻസിക്ക് ശേഷം മെഡിക്കൽ കൗൺസിലിൽ അംഗീകാരം കിട്ടുന്നത്. അപ്പോൾ അതുവരെ എങ്ങിനെ ചികിത്സിച്ചു എന്നു ചോദിച്ചപ്പോൾ സുനിൽ വിയർത്തു...ബബബ...ചർച്ചയിൽ നിന്ന് എഴുന്നേറ്റോടുമോ എന്നു പോലും സംശയിച്ച സന്ദർഭം. ഒരു കള്ളം ഒരിക്കൽ പറയാം . എല്ലാക്കാലത്തും ഏല്ലാ നുണകളും നട്ടാൽ മുളയ്ക്കില്ലല്ലോ
പൈൽസിനും ഫിസ്റ്റുലയ്ക്കും ആധുനിക ചികിത്സ വാഗ്ദാനം ചെയ്ത് പരസ്യങ്ങൾ നൽകിയാണ് ആശുപത്രി രോഗികളെ ആകർഷിക്കുന്നത്. ഇവിടെ ചീഫ് മെഡിക്കൽ കൺസൽട്ടന്റും എംഡിയുമാണ് ഷാജഹാൻ. പരസ്യം ചെയ്ത് രോഗികളെ ചാക്കിട്ടു പിടിക്കുന്നതു തന്നെ മെഡിക്കൽ കോഡുകൾക്ക് എതിരാണ്. ഷാജഹാന് അംഗീകൃത യോഗ്യതയില്ലെന്നതിന് ഇനിയും തെളിവുകൾ ഇവർ നിരത്തുന്നുണ്ട് . വെബ്സൈറ്റിലും, ആശുപത്രിയിലെ നെയിം ബോർഡിലും പ്രദർശിപ്പിച്ചിരിക്കുന്ന ഡിഗ്രികളിലും വൈരുദ്ധ്യമുണ്ട്. മറ്റൊരു ഡോക്ടറുടെ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് സർജറികൾ നടത്തുന്നത് ...എന്നിങ്ങനെ പോകുന്നു അത്.
സർജറിയുടെ പിഴവിനെ തുടർന്ന് ആശുപത്രിക്കെതിരെ ഒരു സ്ത്രീ പരാതിയുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല. സമൻസ് അയച്ചെങ്കിലും ഒരു വിവരവും ഉണ്ടായില്ല. പിന്നീട് പരാതിയുമായി വരുന്നവരെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് വിഷയം ഐഎംഎയുടെ മുന്നില്ത്തിയത്.
ആശുപത്രിക്ക് രജിസ്ട്രേഷൻ, അഗ്നിസുരക്ഷ ലൈസൻസ്, വാട്ടർ കണക്ഷൻ തുടങ്ങിയവ ഇനിയും ലഭിച്ചിട്ടില്ല. ആശുപത്രി ജീവനക്കാരെയും മാനേജ്മെന്റ് പല രീതിയിൽ ഉപദ്രവിക്കുന്നതായി തൊഴിൽ പരാതികൾ ...അങ്ങിനെ കേരളത്തിന്റെ കൊട്ടിഗേഘോഷിക്കപ്പെടുന്ന ആരോഗ്യരംഗത്ത് ഒരു വലിയ ചോദ്യചിഹ്നമായി നിലനിൽക്കുകയാണ് . ഇത് ഒരു തൊഴിൽ തട്ടിപ്പാണോ, അതോ ഒരു ആശുപത്രിയുടെ വിജയത്തെ പ്രതിരോധിക്കാൻ മറ്റൊരു പക്ഷം സംഘടിതമായി നടത്തുന്ന നീക്കമോ. ഇതു തെളിയിക്കേണ്ടത് സം്സ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരാണ്. അത് എ്ത്രയും വേഗം ഉണ്ടാവണം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍