കൺന്റോൺമെന്റ് സ്റ്റേഷന്റെ പിഴവ് തിരുത്തി കാഞ്ഞിരക്കുളത്തെ പൊലീസുകാർ; ബാബുവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് നിയമപാലകർ; സോഷ്യൽ മീഡിയയുടെ ഇടപെടൽ അൽഷിമേഴ്സ് രോഗിയെ വീട്ടിലെത്തിക്കുമ്പോൾ
അരുൺ ജയകുമാർ
തിരുവനന്തപുരം:കളമശ്ശേരിയിൽ നിന്ന് കാണാതായ അൽഷിമേഴ്സ് ബാധിച്ച വയോധികനെ 13 ദിവസങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് തിരിച്ചുകിട്ടുന്നു. തിരുവനന്തപുരത്ത് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ വയോധികനെ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞിരംകുളം ജംഗ്ഷനിൽ ഒരു വയോധികനെ കണ്ടെന്ന വിവരമനുസരിച്ചാണ് പൊലീസ് അവിടേക്ക് പോയത്. പിന്നീട് ഇദ്ദേഹത്തെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇപ്പോൾ ഇവിടെ സ്റ്റേഷനിലുള്ള ബാബുവിനെ തിരികെ കൊണ്ട് പോകുന്നതിനായി ബന്ധുക്കൾ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്.
ബാബുവിനെ കാണാതായത് സോഷ്യൽ മീഡിയ പ്രാധാന്യത്തോടെ ചർച്ചയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാഞ്ഞിരംകുളത്ത് തനിച്ചിരിക്കുന്ന വയോധികനെ കുറിച്ചുള്ള സന്ദേശം പൊലീസ് സ്റ്റേഷനിലെത്തിയത്. മറുനാടൻ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ നൽകിയ വാർത്തിയലൂടെ ബാബുവിന്റെ കഥ കാഞ്ഞിരംകുളത്തെ പൊലീസും അറിഞ്ഞിരുന്നു. ഇതും ബാബുവിനെ തിരിച്ചറിയാൻ സഹായകമായി. നേരത്തെ കൺന്റോൺമെന്റ് പൊലീസിന്റെ അനാസ്ഥയാണ് ബാബുവിനെ തെരുവിലേക്ക് എത്തിച്ചത്. ഇത് വിവാദമായതും ബാബുവിന്റെ സംരക്ഷണത്തിൽ പ്രത്യേക താൽപ്പര്യമെടുക്കാൻ കാഞ്ഞിരംകുളം പൊലീസിനെ പ്രേരിപ്പിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം പ്രസ്ക്ലബിനു മുന്നിൽ മഴ നനഞ്ഞിരിക്കുന്ന വയോധികനെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് നിസ്സാർ മുഹമ്മദ് അത് ശ്രദ്ധിക്കുകയും വയോധികന്റെ അടുതെത്തി കാര്യങ്ങൾ തിരക്കുകയും ചെയ്തു. സ്വന്തം പേര് പോലും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അയാൾ. നിയമസഭയിലെ റിപ്പോർട്ടിങ് ജോലിയുടെ തിരക്കുകൾക്കിടയിലും വയോധികനെ സുരക്ഷിത കരങ്ങളിലെത്തിക്കണമെന്ന് നിസാർ തീരുമാനിച്ചു. വഴിയിൽ കണ്ട വയോധികനെ പ്രസ് ക്ലബ്ബിന് അടുത്തായുള്ള കൺറ്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചു. അവിടെ നിസാറിന് പിഴച്ചു. നിസാർ പോയതിന് പിന്നാലെ വയോധികനോടും പൊലീസ് കാര്യങ്ങൾ തിരിക്കി കാണും. ഓർമ്മയില്ലെന്ന് ഉറപ്പിച്ചിട്ടുമുണ്ടാകും. ഓർമ്മയില്ലാത്തവരെ താമസിക്കാനുള്ള സ്ഥലമല്ല പൊലീസ് സ്റ്റേഷൻ. അതുകൊണ്ട് തന്നെ ഇയാൾ ഇറക്കി വിട്ടു. അങ്ങനെ അൽഷിമേഴ്സിന്റെ പിടിയിലായ ബാബു വീണ്ടും തെരുവിൽ.എങ്ങോട്ടെന്നില്ലാതെ നടന്നു.
സംഭവത്തെ കുറിച്ച് നിസാർ വിശദീകരിക്കുന്നത് ഇങ്ങനെകണ്ടിട്ട് സാധാരണ വഴിയിൽ അലഞ്ഞ് തിരിയുന്ന നാടോടിയല്ലെന്നും ആരെങ്കിലും ഉപേക്ഷിച്ചതാവാമെന്നുമുള്ള തോന്നലാണ് വയോധികനെ പൊലീസ് സംരക്ഷണയിലേൽപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും നിസ്സാർ മറുനാടൻ മലയാളിയോട് പറഞ്ഞു. രാവിലെ പ്രസ്ക്ലബിനടുത്തുള്ള ചായക്കടയിൽ അവശനിലയിൽ വയോധികനെ കണ്ടപ്പോൾ തന്നെ മറ്റ് മാദ്ധ്യമപ്രവർത്തകരേയും വിവരമറിയിച്ചിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ ചിത്രമുൾപ്പടെ പ്രചരിപ്പിച്ചു. തുടർന്നാണ് പ്രശസ്ത മിമിക്രി താരം ഹരിശ്രീ മാർട്ടിന്റെ അയൽവാസിയാണെന്നും ചില മാനസിക പ്രശ്നങ്ങൾ കാരണം ആലുവ ചൂണ്ടിയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ അവിടെനിന്നും പുറത്തേക്ക് ഒളിച്ച് കടന്നതാണെന്നും മനസ്സിലായത്.
അൽസ്ഷിമേഴ്സ് ബാധിതനായ ബാബുവിന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ട അവഗണയിൽ അതിയായ ഉൽകണ്ഠ രേഖപ്പെടുത്തിക്കൊണ്ട് അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ രംഗതെത്തിയിരിക്കുകയാണ്, മേലിലും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയെന്നും ഇവർ പറയുന്നു. ഇന്ത്യ ഒട്ടാകെ 21 റീജിയണൽ ഓഫീസുകൾ ഉണ്ട് . അതിൽ തന്നെ, കേരളത്തിൽ മാത്രം 6 കെയർ ഹോമുകൾ അൽസ്ഷിമേഴ്സ് ബാധിതർക്കായി നടത്തി വരുന്നു. തിരുവനതപുരം , കൊച്ചി, ത്രിശൂർ കോഴിക്കോട് എന്നിവിടങ്ങളിലാണ് കെയർ ഹോമുകൾ പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ കൊച്ചിയിലും,തൃശ്ശൂരും കേരള ഗവൺമെന്റുമായി ചേർന്നാണ് എആർഡ്എസ്ഐ യുടെ രണ്ടു ഹോമുകൾ പ്രവർത്തിക്കുന്നത്.
സമൂഹത്തിൽ അൽസ്ഷിമേഴ്സുമായി ബന്ധപ്പെട്ടു ബോധവൽക്കരണ പരിപാടികളും നടത്തിവരുന്നു. എല്ലാ വർഷത്തെയും പോലെ തന്നെ , ഏറ്റവും അടുത്ത നാളുകളിൽ 'ഓർമക്കൂട്ടം' എന്ന പേരിൽ , അൽസ്ഷിമേഴ്സുമായി ബന്ധപ്പെട്ടു സംസ്ഥാന വ്യാപകമായി ബോധവൽക്കരണ പരിപാടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്രയേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടും, ഈ സംഘടനയുടെ പ്രവർത്തനങ്ങളെ അധികാരികൾ അറിയാതെ പോയതിലും , അൽസ്ഷിമേഴ്സ് ബാധിതർക്ക് എല്ലാ വിധമായ സേവനങ്ങൾ ഞങ്ങൾ ലഭ്യമാക്കിയിട്ടും, ഒരു വ്യക്തിക്ക് ഈ തരത്തിൽ അവഗണന നേരിട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖം ഉണ്ട്. അതിൽ എആർഡിസിയുടെ പേരിൽ തങ്ങൾ പ്രതിഷേധിക്കുന്നുവെന്നും ഭാരവാഹികൾ പറയുന്നു.
മേലിലും, എന്തെകിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ങ്ങളുടെ ഹെല്പ് ലൈൻ നമ്പറായ 0484 2808088 എന്ന നമ്പറിൽ വിളിക്കണമെന്ന അഭ്യർത്ഥനയാണ് സംഘടനയ്ക്ക് ഉള്ളതെന്നും അവർ പറയുന്നു. അൽഷിമേഴ്സ് എന്ന രോഗാവസ്തയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയെന്നതാണ് ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനായി ആദ്യം ചെയ്യേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍