സീരിയൽ സെറ്റിൽ മേക്കപ്പ് ചെയ്യാനെത്തിയപ്പോൾ ആദ്യം കണ്ടു; വിവാഹ ബന്ധം വേർപ്പെട്ടവളെന്നറിഞ്ഞപ്പോൾ ബ്യൂട്ടീഷ്യനെ കറക്കിയെടുത്തു; വിവാഹിതനെന്ന് മറച്ച് അമ്പലത്തിലെ താലികെട്ടും മാലയിടലും; രണ്ടാം വിവാഹം അറിഞ്ഞപ്പോൾ ആദ്യഭാര്യ കലിതുള്ളി; നിലവിളക്ക് കൊണ്ട് തലപിളർന്ന ശേഷവും കലി അടങ്ങിയില്ല; അർച്ചനാ കൊലക്കേസിൽ സംവിധായകൻ ദേവദാസ് ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതിയും
അരുൺ ജയകുമാർ
തിരുവനന്തപുരം: 2009 ജൂൺ ഒന്നിനാണ് അർച്ചന എന്ന് വിളിക്കുന്ന സുഷമ്മയെ ഭർത്താവ് ദേവദാസ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചും വെട്ടുകത്തികൊണ്ട് മുഖത്തും നെറ്റിയിലും കഴുത്തിലും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും വിധം വെട്ടികൊലപ്പെടുത്തിയത്. എട്ട് വർഷം നിണ്ട വിചാരണയ്ക്കൊടുവിൽ തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി നാസർ ദേവദാസിനെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയായിരുന്നു. വിധികേക്കാനെത്തിയ ദേവദാസിന്റെ മുഖത്ത് വലിയ പിരിമുറുക്കം അനുഭവപ്പെട്ടിരുന്നു. ഇടയ്ക്ക് പൊലീസുകാരോടും കാണാനെത്തിയ ബന്ധുക്കളോടും വർത്തമാനം പറഞ്ഞതൊഴിച്ചാൽ പൊതുവേ അയാൾ നിശബ്ദനായിരുന്നു. വിധി കേട്ട ദേവദാസ് നിറ കണ്ണുകളോടെ നിൽക്കുകയായിരുന്നു. വിധി പുറത്ത് വന്നതോടെ ദേവദദാസിന്റെ ബന്ധുക്കളുടെ കണ്ണുകളും നിറഞ്ഞു. മനഃപൂർവ്വം കരുതികൂട്ടിയാണ് പ്രതി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതെന്നും പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
സിനിമ സീരിയൽ രംഗത്ത് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു ദേവദാസ് കാലങ്ങളായി. തൃശ്ശൂർ കൊരട്ടി സ്വദേശിയായ ഇയാൾക്ക് നേരത്തെ തന്നെ ഒരു ഭാര്യയുണ്ടായിരുന്നു. ഒന്നാം ഭാര്യ അറിയാതെയാണ് ഇയാൾ അർച്ചന എന്ന ബ്യൂട്ടീഷ്യനെ വിവാഹം ചെയ്തത്. തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് സിനിമാ സീരിയൽ രംഗത്ത് ഇയാൾ പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരത്ത് ഒരു സീരിയൽ ഷൂട്ടിങ്ങിനായി എത്തിയ സമയത്താണ് കൊല്ലം സ്വദേശിനിയായ അർച്ചനയെ 2007ൽ ഇയാൾ ആദ്യമായി നേരിട്ട് കാണുന്നത്. ഒരു നടിക്ക് മേക്കപ്പ് ചെയ്യുന്നതിനായിട്ടാണ് അർച്ചന അവിടെ എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയായിരുന്നു. അർച്ചനയുടെ വിവാഹ ജീവിതം നേരത്തെ തന്നെ വേർപ്പെട്ടതാണെന്നും അവർക്ക് കുട്ടികളില്ലെന്നും മനസ്സിലാക്കിയ ദേവദാസ് ഇവരോട് കൂടുതൽ അടുക്കുകയും വളരെ പെട്ടന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.
തനിക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന കാര്യം ദേവദാസ് ആദ്യം അർച്ചനയോട് പറഞ്ഞിരുന്നില്ല. പ്രണയം കടുത്തതോടെ ദേവദാസും അർച്ചനയും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇയാളുടെ തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളുടേയും അർച്ചനയുടെ ചില അടുത്ത സുഹൃത്തുക്കളുടേയും അറിവോടെ ഇരുവരും തിരുവനന്തപുരത്തെ ഒരു അമ്പലത്തിൽ വെച്ച് താലി കെട്ടി മാലയിട്ട് വിവാഹജീവിതം ആരംഭിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം തൊഴുവൻകോട് എന്ന സ്ഥലത്ത് ഒരു വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചു. ഇടയ്ക്ക് ഷൂട്ടിങ്ങ് ആവശ്യങ്ങൾക്ക് ചെന്നൈയിലേക്ക് എന്ന് പറഞ്ഞാണ് ഇയാൾ തൃശ്ശൂരിലെ ആദ്യ ഭാര്യയുടെ അടുത്തേക്ക് പോലും പോയിരുന്നത്.ചിലപ്പോഴൊക്കെ അർച്ചന ഇതിൽ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ദേവദാസ് വിദഗ്ദമായി അവരെ കബളിപ്പിക്കുകയായിരുന്നു.
2009 ൽ വട്ടിയൂർക്കാവ് തൊഴുവൻകോട് ദേവീ ക്ഷേത്രത്തിന് സമീപം ചിത്രമൂല ലെയിനിൽ താമസിക്കവേ ദേവദാസ് രണ്ടാം ഭാര്യയായ അർച്ചനയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ബ്യൂട്ടീഷ്യമായ അർച്ചനയുടെ സ്വഭാവത്തിൽ സംശയം തോന്നിയാണ് ഇയാൾ കൊല നടത്തിയത്. വട്ടിയൂർക്കാവിലെ വാടക വീട്ടിൽ വച്ച് പ്രതി അർച്ചനയെ നിലവിളക്ക് കൊണ്ട് അടിച്ചുവീഴ്ത്തി. തറയിൽ വീണ ഭാര്യയെ കൈകാലുകൾ തുണികൊണ്ട് കെട്ടിയ ശേഷം വെട്ടുകത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇരുവർക്കും പരസ്പരം സംശയം തോന്നിയയതോടെയാണ് ദാമ്പത്തിക ജീവിത്തതിൽ പ്രശ്നങ്ങളുണ്ടായി തുടങ്ങിതെന്നാണ് ചില സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.
താൻ നാട്ടിൽ ഇല്ലാത്ത സമയത്ത് അർച്ചന തന്നെ ചതിക്കുന്നുവെന്ന കടുത്ത സംശയമാണ് ദേവദാസിനുണ്ടായിരുന്നത്. ഇതോടെ ബ്യൂട്ടീഷനായ അർച്ചനയുടെ ചാരിത്ര്യത്തിലുള്ള സംശയം മൂലം പ്രശ്നം വഷളാവുകയായിരുന്നു. തന്റെ രണ്ട് ഭാര്യമാരിൽ നിന്നും മറ്റൊരു വിവാഹ രഹസ്യം ഇയാൾ മറച്ച് വച്ചിരുന്നു. അർച്ചനയുമായുള്ള പ്രശ്നങ്ങൾ കൂടി വന്ന സമയത്താണ് ഒന്നാം ഭാര്യയായ തൃശ്ശൂർ സ്വദേശിനി അർച്ചനയെക്കുറിച്ച് അറിയുന്നത്. രണ്ടാമത്തെ വിവാഹബന്ധം ഒഴിവാക്കിയ ശേഷം മാത്രം തിരികെ വന്നാൽ മതിയെന്ന് ആദ്യ ഭാര്യയും ബന്ധുക്കളും പറഞ്ഞതോടെ അർച്ചനയുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്ന ദേവദാസ് ആദ്യ ഭാര്യക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും പിന്നീട് 2008 ഓഗസ്റ്റിൽ എറണാകുളം കുടുംബ കോടതിയ്ൽ ദേവദാസും അർച്ചനയും സംയുക്തമായി വിവാഹ മോചന കേസ് ഫയൽ ചെയ്യുകയും ചെയ്തു.
പിന്നീടാണ് ദേവദാസിന് മറ്റഒരു ഭാര്യ ഉണ്ടെന്ന വിവരം അർച്ചന അറിയുന്നത്. ഇതറിഞ്ഞപ്പോൾ തന്നെ അങ്ങനെ സ്ത്രീകളെ ചതിച്ച് സുഖിച്ച് കഴിയണ്ട എന്ന വാശിയിൽ അർച്ചന വിവാഹ മോചന കേസിൽ നി്നിന്നും പിന്മാറിയത്. ഇതോടെയാണ് ദേവദാസിന് അർച്ചനയോട് കടുത്ത പക ഉണ്ടായത്. അർച്ചനയെ ഏത് വിധേനയും വകവരുത്തണമെന്നും ഇല്ലെങ്കിൽ തന്റെ ആദ്യ ഭാര്യയുമൊത്തുള്ള ജീവിതം വഴിമുട്ടുമെന്ന് ഉറപ്പിച്ച് ദേവദാസ് 2009 ജൂൺ ഒന്നിന് രാത്രി തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹ മോചനത്തിന് തയ്യാറാകണമെന്ന് പല തവണ ആവർത്തിച്ചു. അർച്ചന വഴങ്ങിയില്ല. പിന്നീട് വലിയ വേോക്കറ്റവുമുണ്ടായി. കൈയിൽ കിട്ടിയ നിലവിളക്ക് കൊണ്ട് ദേവദാസ് അർച്ചനയുടെ തലയിൽ ആഞ്ഞ് അടിച്ചു. അടിയുടെ ശക്തിയിൽ നിലവിളക്കും അർച്ചനയുടെ തലയോട്ടിയും രണ്ടായി പിളർന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വൈകീട്ട് വട്ടിയൂർക്കാവ് ചിത്രമൂല ലൈനിൽ കളഭം എന്ന പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് അസഹനീയ ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. അർച്ചന കൊല്ലപ്പെട്ട ഒരാഴ്ച കഴിഞ്ഞ് അവരുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് എത്തി പരിശോധിക്കുമ്പോൾ മൃതദേഹം തൊലി പൊട്ടി, അഴുകി പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു.കൊല്ലപ്പെട്ട അർച്ചനയെ ബെഡ്ഷീറ്രിൽ പൊതിഞ്ഞ് മെത്തകൊണ്ട് മറച്ചശേഷം വീട് പുറത്ത്നിന്നു പൂട്ടി പ്രതി നാട്ടിലേക്ക് പോയി. പൂട്ടിക്കിടന്ന വീട്ടിൽ നിന്നും ദുഗന്ധം വമിക്കുന്ന വിവരം അയൽ വാസികൾ പൊലീസിൽ അറിയിച്ചു. പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 201 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. നാലാം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസറാണ് ശിക്ഷ വിധിച്ചത് 2009ൽ ആണ് കേസിനാസ്പദമായ സംഭവം. ദേവദാസിന്റെ രണ്ടാം ഭാര്യ നല്ലില സ്വദേശിനി അർച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലക്കടിച്ചുവീഴ്ത്തി കൈകാലുകൾ കെട്ടിയിട്ടശേഷം വെട്ടുകത്തികൊണ്ട് തലയിലും മുഖത്തും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മൃതദേഹത്തിൽനിന്ന് കിട്ടിയ സൂക്ഷ്മ ജീവികളുടെ വളർച്ച കണക്കാക്കിയാണ് മരണം നടന്ന സമയം ശാസ്ത്രീയമായി തെളിയിച്ചത്. അയൽവാസിയുടെ മൊഴിയും നിർണായകമായി.17 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 27 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്