ഇടക്കിടെ ചുമരിൽ ചാരിനിർത്തി മർദ്ദിക്കും; എം.ബി.ബി.എസ് എടുത്തിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്നില്ല, ടി.വി കാണാനോ സുഹൃത്തുക്കളെ കാണാനോ വരെ അനുവദിക്കുന്നില്ല, സിപിഐ(എം) നേതാവ് അഡ്വ മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ കോടതിയിൽ
കോഴിക്കോട്: കോൺഗ്രസ് നേതാവ് അഡ്വ: ടി സിദ്ദിഖിന് പിന്നാലെ കോഴിക്കോട്ടെ സിപിഐ (എം) നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസും ഗാർഹിക പീഡനക്കേസിൽ. ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗം റിയാസിനെതിരെ ഭാര്യ ഡോ.സമീഹാ സെയ്തലവിയാണ് പരാതി നൽകിയത്. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി(നാല്)യിൽ നൽകിയ പരാതി ഫയലിൽ സ്വീകരിച്ച ജഡ്ജി എം.എൻ. സാബു, റിയാസിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ആവശ്യമെങ്കിൽ റിയാസിന്റെ ഭാര്യ ഡോ.സമീഹാ സെയ്തലവിക്കും മക്കൾക്കും സംരക്ഷണം നൽകണമെന്നും കോടതി നടക്കാവ് പൊലീസിന് നിർദ്ദേശം നൽകി.
ഭർത്താവിൽ നിന്നും ഗാർഹിക പീഡനം ഉള്ളതായും മക്കളുടെ ചെലവിൽ ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ ഭാര്യയുടെ പരാതി. ഏറെ നാളായി സമീഹക്ക് പരാതിയുണ്ടായിരുന്നെങ്കിലും ഈയിടെയാണ് കോടതിയെ സമീപിച്ചിരുന്നത്. തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും മർദിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇന്നലെയായിരുന്നു സമീഹയുടെ ഹർജി കോടതി പരിഗണിച്ചത്. ഭാര്യ സമീഹ പൊലീസ് പ്രൊട്ടക്ഷൻ നൽകണമെന്നാവശ്യവും ഹർജിയിൽ പറഞ്ഞിരുന്നു. ഇതേ തടർന്ന് യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകാനും, ആവശ്യമുള്ളപ്പോൾ പൊലീസ് പ്രൊട്ടക്ഷൻ നൽകാനുമായിരുന്നു കോടതി ഉത്തരവ്. കോഴിക്കോട് നാലാം കോടതിയിൽ നിന്നുള്ള ഉത്തരവ് നടപ്പാക്കുന്നതിനായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ഉത്തരവ് കൈമാറിയിട്ടുണ്ടെന്നും റിയാസിന്റെ ഭാര്യ ഡോ.സമീഹാ സൈതലവിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും നടക്കാവ് എസ്.ഐ ഗോപകുമാർ മറുനാടൻ മലയാളിയോടു പറഞ്ഞു.
റിയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഡോ. സമീഹ ഉന്നയിച്ചിരിക്കുന്നത്. 2004 മുതലാണ് കാര്യമായ പീഡനം ആരംഭിച്ചതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇടയ്ക്കിടെ ചുമരിൽ ചാരിനിർത്തി മർദ്ദിക്കും. മർദ്ദനമേറ്റ് മൂത്രതടസ്സം വരെയുണ്ടായെന്നും പരാതിയിൽ പറയുന്നു. കൂടാതെ സ്വർണം മുഴുവൻ കൈക്കലാക്കി. 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്നുവരെ പറഞ്ഞ് ആക്ഷേപിച്ചന്നെും പരാതിയിൽ പറയുന്നുണ്ട്. പീഡനം നിത്യസംഭവമായതോടെ ആത്മഹത്യ ചെയ്യാൻ വരെ തോന്നി. മക്കളെ വീട്ടിൽ നിർത്തി ഒഴിഞ്ഞു പൊയ്ക്കോള്ളാനാണ് ഭർത്താവ് റിയാസ് പറഞ്ഞതെന്നും പരാതിയിൽ വ്യക്തമാക്കി. സ്കൂളിൽ പഠിക്കുന്ന മക്കളെ റിയാസും ഗുണ്ടകളും തട്ടിക്കൊണ്ടുപോവുമെന്ന ഭീതിയുണ്ട്. ഇതിനാലാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയാണ് ജില്ലാ കമ്മിറ്റി അംഗമായ റിയാസിനെ പരിചയപ്പെടുന്നത്. രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമെ വിവാഹത്തിന് സമ്മതിക്കൂവെന്നായിരുന്നു റിയാസിന്റെ കുടുംബത്തിന്റെ നിലപാട്. 2002 മെയ് 27ന് പട്ടാമ്പി കൊപ്പം ജുമാഅത്ത് പള്ളിയിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. 70 പവൻ സ്വവർണമാണ് നൽകിയിരുന്നത്. 10 പവൻ മെഹറായും നൽകി. സ്വർണം വേണ്ടെന്നാണ് റിയാസിന്റെ വീട്ടുകാർ ആദ്യംപറഞ്ഞത്. എന്നാൽ വിവാഹത്തിന് ശേഷം വീട്ടുകാർ പൊന്നിന്റെയും പണത്തിന്റെയും കാര്യത്തിൽ വാശിപിടിച്ചു തുടങ്ങിയെന്നും പരാതിയിലുണ്ട്. തടി കൂടുതലാണെന്നും ഉയരം കുറവാണെന്നും പറഞ്ഞ് ആക്ഷേപിച്ചിരുന്നു. എം ബിബി എസ് കഴിഞ്ഞയാളായിട്ടും പ്രാക്ടീസിന് വിടാൻ അനുവദിച്ചില്ല. ടി.വി കാണാനോ സുഹൃത്തുക്കളെ കാണാനോ വരെ അനുവദിച്ചില്ല. വീട്ടിലുണ്ടായിരുന്ന സിഡി പഌർ വരെ എടുത്തുമാറ്റി. തന്റെയും മക്കളുടെയും പേരുപോലും റേഷൻകാർഡിൽ ചേർത്തില്ലന്നെും പരാതിയിലുണ്ട്. അഡ്വ. പി.എം. സോമസുന്ദരൻ മുഖേനയാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
മാസങ്ങളായി അകന്നു താമസിക്കുകയായിരുന്ന റിയാസും സമീഹയും തമ്മിലുള്ള പ്രശ്നം രൂക്ഷമായത് ഈയിടെയാണ്. പ്രശ്ന പരിഹാരത്തിന് സമീഹ ശ്രമം നടത്തിയിരുന്നെങ്കിലും തന്റെ മേലിലുള്ള ഭീഷണിയും ഉപദ്രവവും തുടരുകയായിരുന്നു. ഇതേ തുടർന്ന് നിയമ നടപടിക്കൊരുങ്ങുകയാണുണ്ടായത്. അതേ സമയം കഴിഞ്ഞ ഏതാനും മാസങ്ങളായി മുഹമ്മദ് റിയാസിന്റെ മലാപറമ്പ്, പുതുക്കുടി മേത്തലിലെ വീട്ടിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നില്ലെന്നും അകന്നു താമസിക്കുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. റിയാസിന്റെ വീട്ടിൽ നിന്നും അഭിപ്രായ ഭിന്നത രൂക്ഷമായതോടെ രണ്ട് കൈകുഞ്ഞുങ്ങളുമായി തന്റെ പാലക്കാട്ടുള്ള വീട്ടിലേക്ക് സമീഹ പോകുകയായിരുന്നു. പാലക്കാട് പുല്ലാശ്ശേരി സ്വദേശിയാണ് സമീഹ. വർഷങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാക്ടിസ് ചെയ്തിരുന്ന ഇവർ, റിയാസുമായുള്ള പ്രശ്നം രൂക്ഷമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.
മാസങ്ങൾക്കു മുമ്പായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ടി സിദ്ദീഖിനെതിരെ ഭാര്യ നസീമ പരാതിയുമായി രംഗത്ത് വന്നത്. നസീമയെ ത്വലാഖ് ചൊല്ലി കണ്ണൂർ സസ്വദേശിനിയായ മറ്റൊരു യുവതിയെ സിദ്ദിഖ് വിവാഹം കഴിക്കുകയായിരുന്നു. സിദ്ദിഖിനെതിരെയുള്ള പരാതി ഏറെ രാഷ്ട്രീയമായും ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ നസീമയുടെ പരാതിക്കു പിന്നാലെയാണ് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ ഗാർഹിഗ പീഡനത്തിന്റെ പേരിൽ സ്വന്തം ഭാര്യതന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ട് സിപിഐ(എം)മ്മിന് ഏറെ പ്രതീക്ഷയുള്ള നേതാവ് കൂടിയാണ് മുഹമ്മദ് റിയാസ്.
എന്നാൽ ഭാര്യയുടെ പരാതിന്മേൽ ഇതുവരെയും പാർട്ടി നേതൃത്വം ഇടപെട്ടതായി അറില്ല. തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ റിയാസിനെതിരെ ഭാര്യ നൽകിയ പരാതി ഏറെ രാഷ്ട്രീയ മാനം കൈവരുന്ന ഒന്നുകൂടിയാണ്. വർഷങ്ങളായി കെട്ടിപ്പടുത്തുണ്ടാക്കിയ വ്യക്തിത്ത്വത്തിൽ വിള്ളലുണ്ടാക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ ശ്രമവും ശക്തമായിട്ടുണ്ട്. സോഷൽ മീഡിയക്ക് ഏറെ ആഘോഷത്തിനിടയാക്കുന്ന ഒന്നാണ് റിയാസിനെതിരെയുള്ള ഗാർഹിക പീഡന പരാതി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍