ചിലവന്നൂർ തീരം കയ്യേറി ഫ്ളാറ്റ് സമുച്ചയങ്ങൾ പണി തീർത്ത സംഭവം; കോടികൾ കൈപ്പറ്റിയത് ഉദ്യോഗസ്ഥർ; പ്രമുഖരുടെ തല ഉരുളും
തിരുവന്തപുരം: ചിലവന്നൂർ തീരം കയ്യേറി ഡിഎൽഎഫ് ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ കോടികൾ കൈപ്പറ്റിയതായി റിപ്പോർട്ട്. ഇതോടെ സംഭവത്തിൽ പല പ്രമുഖരും തെറിക്കുമെന്നാണ് വാർത്തകൾ. ചിലവന്നൂർ പുഴയോരത്തുള്ള ഡി.എൽ.എഫ്. ഫ്ളാറ്റ് സമുച്ചയം നിർമിച്ചതു തീരസംരക്ഷണനിയമങ്ങൾ മറികടന്നാണെന്ന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വനംപരിസ്ഥിതി അഡീ. ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയെ മാറ്റാനാണ് സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് തീരമേഖലാ നിയന്ത്രണ അതോറിട്ടി ചെയർമാൻ ഡോ. വി.എൻ. രാജശേഖരൻപിള്ളയ്ക്കും പരിസ്ഥിതി ഡയറക്ടർ ശ്രീകണ്ഠൻ നായർക്കും സ്ഥാനചലന സാധ്യതയുണ്ട്.
മൊഹന്തിയോടു ദീർഘാവധിയിൽ പ്രവേശിക്കാൻ മന്ത്രി നിർദേശിച്ചതായും സൂചനയുണ്ട്. പരിസ്ഥിതി വകുപ്പിന്റെ കൂടി ചുമതല ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി നിവേദിതാ പി. ഹരനു നൽകിയേക്കും. സംഭവത്തിനു പിന്നിൽ കോടികളുടെ ക്രമക്കേടു സംശയിക്കുന്ന സാഹചര്യത്തിൽ വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.
ഫ്ളാറ്റ് വിവാദമുയർന്നതോടെ അന്വേഷണത്തിനു നിയോഗിക്കപ്പെട്ട സമിതി തന്നെയാണ് പിന്നീടു നിർമാണാനുമതി നൽകിയത്. ഇത് അഡീ. ചീഫ് സെക്രട്ടറിയുടെ അറിവോടെയായിരുന്നു. എന്നാൽ അനുമതി നൽകിയ സമിതിതന്നെ അപ്രസക്തമാണെന്നും ഫ്ളാറ്റ് നിർമാണത്തിന്റെ വിവിധഘട്ടങ്ങളും തീരം കൈയേറ്റവും 15 ദിവസത്തിനകം വിദഗ്ധസമിതിയെക്കൊണ്ടു പരിശോധിപ്പിച്ചു മേൽനടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ശിപാർശയുണ്ട്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ ഫ്ളാറ്റിനു ലൈസൻസ് നൽകരുത്.
2008ൽ നിർമാണാനുമതി നൽകിയതിൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻക്രമക്കേടുണ്ട്. പുഴയോരം നികത്തിയാണു ഫ്ളാറ്റ് കെട്ടിപ്പൊക്കിയതെന്ന് ഉപഗ്രഹചിത്രങ്ങളിൽനിന്നു വ്യക്തമാണ്. ഫ്ളാറ്റിന്റെ വിസ്തീർണം സംബന്ധിച്ചു വ്യാജരേഖകളാണു നഗരസഭയിൽ ഹാജരാക്കിയത്. കൊച്ചിയിലെ മുൻ മേയർ ദിനേശ്മണി ഇതു സംബന്ധിച്ചു പ്രതിക്കൂട്ടിലാണ്. ഇന്നലത്തെ മന്ത്രിസഭായോഗത്തിലും പ്രശ്നം ചർച്ചചെയ്തു. കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു മന്ത്രി തിരുവഞ്ചൂർ മുഖ്യമന്ത്രിയെ അറിയിച്ചു.
- ഡിഎൽഎഫ് ഫ്ളാറ്റ് നിർമിച്ചത് കായൽ കൈയേറി; പാരിസ്ഥിതിക അനുമതി നൽകിയ മൊഹന്തി ഗുരുതര വീഴ്ച്ച വരുത്തി: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാറിനെ പ്രതിരോധത്തിലാക്കും
- നേതാക്കളുടെ ഭാര്യമാരെ വക്കീലാക്കിയാൽ സർക്കാർ കണ്ണടയ്ക്കുമോ? നിയമ ലേഖകന്മാരെ പ്രമാണിമാർ സഹായിക്കുന്നത് ഇങ്ങനെ: ഒരു ഡിഎൽഎഫ് ചിദംബരം മോഡൽ
- കായൽ കൈയേറി നിർമിച്ച ഡിഎൽഎഫിന്റെ ഫ്ളാറ്റിനായി സർക്കാർ നടത്തിയ വഴിവിട്ട ഇടപെടലിന് വീണ്ടും തെളിവുകൾ; അഗ്നിശമന സേന ക്ലീൻചിറ്റ് നൽകിയ രേഖകൾ മറുനാടൻ പുറത്തുവിടുന്നു
- മറുനാടൻ മലയാളി വാർത്ത കേരളം ഏറ്റെടുത്തു; ഡിഎൽഎഫിന്റെ ഫ്ളാറ്റിന് നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കി; വിവാദ ഭൂമി ഇടപാടിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്
- ഹൈക്കോടതി വിധിക്കും പുല്ലുവില; ഡിഎൽഎഫിനു വേണ്ടി സർക്കാർ ഏതറ്റം വരെയും പോകുമെന്നതിന് ഇതാ തെളിവ്; ചിലവന്നൂർ കായൽ കയ്യേറ്റം നിയമവിധേയമാക്കാൻ അഡീ. ചീഫ് സെക്രട്ടറിയുടെ ഇടപെടൽ കോടതി അലക്ഷ്യമാകും
- വമ്പന്മാർക്ക് മുന്നിൽ നിയമത്തിന് പുല്ലുവില; ഡിഎൽഎഫിന്റെ കായൽ കയ്യേറ്റത്തിന് സംസ്ഥാന സർക്കാറിന്റെ ഒത്താശ; ചട്ടം മറികടന്ന് പരിസ്ഥിതി ആഘാത പഠന അഥോറിറ്റി അനുമതി നൽകി; രേഖകൾ മറുനാടൻ പുറത്ത് വിടുന്നു
- കാശുവാങ്ങി കോർപ്പറേഷനും സർക്കാറും കണ്ണടച്ചു; കൊച്ചിയിൽ ഡിഎൽഎഫിനും ഹീരാഗ്രൂപ്പിനും ചട്ടംലംഘിച്ച് പച്ചക്കൊടി; ചിലവന്നൂർ പുഴയെ വിഴുങ്ങി ഭീമൻ ഫ്ളാറ്റുകൾ ഉയരുന്നു
- നിയമം ലംഘിക്കുന്നത് ഡിഎൽഎഫ് മാത്രമല്ല; കരുണാകരന്റെ മരുമകൻ വേണുഗോപാലും മാളിക പണിയുന്നത് ചിലവന്നൂർ കായൽത്തീരത്ത്; നിർമ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ച്
കായൽ പുറമ്പോക്ക് കൈയേറി ഡിഎൽഎഫ് ഫ്ളാറ്റ് നിർമ്മിച്ചത് ഗുരുതരമായ വീഴ്ച്ചയാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെയാണ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് റിപ്പോർട്ട് സമർപ്പിച്ചത്. കായൽ കൈയേറിയാണ് ഡിഎൽഎഫിന്റെ ഫ്ളാറ്റ് നിർമാണമെന്ന വാദത്തെ ശരിവെക്കുന്നതാണ് റിപ്പോർട്ട്. ഭരത് ഭൂഷൺ നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്: 2005ലെ ഗൂഗിൽ മാപ്പ് പരിശോധിപ്പോൾ ഈ സ്ഥലം കായൽതീരമാണെന്ന് കാണുന്നു. എന്നാൽ ഇപ്പോൾ ഈ പ്രദേശം മണ്ണിട്ട് മൂടി ഫ്ളാറ്റ് നിർമ്മിച്ച നിലയിലാണ്. കായൽ കൈയേറിയാണ് ഫ്ളാറ്റ് നിർമ്മിച്ചതെന്ന് പ്രഭമദൃഷ്ട്യ ബോധ്യപ്പെടും. മാത്രമല്ല, തീരദേശ പരിപാലന നിയമം പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഫ്ളാറ്റ് നിർമ്മിച്ചിരിക്കുന്നത്. ഫ്ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥനായ മൊഹന്തി ഇത് പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഫ്ളാറ്റ് നിർമ്മിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്ളാറ്റ് നിർമ്മിച്ച പ്രദേശത്ത് വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞരടങ്ങിയ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കണം. 15 ദിവസത്തിനകം റിപ്പോർട്ട് ലഭിക്കണമെന്നും ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നു.
എന്നാൽ സർക്കാർ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നിർമാണം പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ എതിർത്ത് രംഗത്തെത്തുന്നത് ശരിയല്ലെന്നുമുള്ള വാദമാണ് ഡിഎൽഎഫിനുള്ളത്. ഇത് സംബന്ധിച്ച ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിൽ ഡിഎൽഎഫ് ഈ വാദം ഉന്നിയിക്കും. കഴിഞ്ഞ ദിവസം ഡിഎൽഎഫിന് വേണ്ടി മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ് കോടതിയിൽ ഹാജറായത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍