ഗൂഢാലോചന വാദം ആദ്യം മഞ്ജു ഉയർത്തിയപ്പോൾ തള്ളി പറഞ്ഞു; മാധവിക്കുട്ടിയെ യാഥാർത്ഥ്യമാക്കാൻ നടനെതിരെ സംശയങ്ങളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് നിലപാട് മാറ്റി; ആമിയുടെ വർക്കിനിടെ ശിഷ്യനേയും നായികയേയും പിണക്കാതിരിക്കാൻ മൗനവും; ഷൂട്ടിങ് തീർന്നപ്പോൾ വീണ്ടും പരസ്യ നിലപാട്: ദിലീപിന്റെ രാമലീലയ്ക്ക് വേണ്ടി വാളെടുത്ത കമൽ നിൽക്കുന്നത് ആർക്കൊപ്പം? തെറ്റ് ഏറ്റുപറഞ്ഞ രാമചന്ദ്രനെ കടന്നാക്രമിക്കുന്നത് ദിലീപിന്റെ ഗുഡ്ലിസ്റ്റിൽ കയറാനോ?
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ സംശയങ്ങളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് സംവിധായകൻ കമൽ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സംഭവത്തിൽ ഗൂഡാലോച ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെ ഗൂഢാലോചനയൊന്നുമില്ലെന്നും ദിലീപിനെ ക്രൂശിക്കാനാണ് ശ്രമമെന്നും കമൽ പറഞ്ഞിരുന്നു.
ഇതോടെ മിണ്ടാട്ടമില്ലാതെയായത് കമലിന്റെ പുതിയ സിനിമയായ ആമിയെ കുറിച്ചുള്ള ചർച്ചയ്ക്കായിരുന്നു. ആമിയിൽ മാധവിക്കുട്ടിയാകമെന്ന് സമ്മതിച്ചിരുന്ന മഞ്ജു ഇതോടെ മൗനത്തിലായി. ഇതിനിടെ കമലിന്റെ മലക്കം മറിഞ്ഞു. ദിലീപിനെതിരെ പരസ്യമായ പ്രതികരണങ്ങൾ എത്തുമുമ്പ് തന്നെ ദിലീപിനെതിരെ സംശയമുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് കമൽ പറഞ്ഞു. ഈ വിഷയത്തിൽ ആദ്യമായി ദിലീപിന്റെ പേര് പരസ്യമായി പറഞ്ഞതും കമലായിരുന്നു. ഇത് മഞ്ജുവിനെ ആമിയാക്കാനാണെന്ന വിലയിരുത്തൽ സജീവമായി.
പിന്നെ അങ്ങോട്ട് കമൽ മൗനത്തിലായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ ദിലീപ് അറസ്റ്റിലായിട്ടും പ്രതികരിച്ചില്ല. പെട്ടെന്ന് വീണ്ടും കമൽ പ്രതികരണവുമായെത്തി. ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെയുള്ള സംവിധായകൻ കമലിന്റെ പടപ്പുറപ്പാടിൽ പൊരുൾ തേടി സിനമ ലോകം ഇപ്പോൾ പരക്കം പായുകയാണ്.. നടൻ ദിലീപിന്റെ അറസ്റ്റ് ഉൾപ്പെടെ മലയാള സിനിമ മേഖലയെ ഞെട്ടിച്ച സംഭവ പരമ്പരകൾ ഉണ്ടായിട്ടും ഒരക്ഷരം പോലും ഇത് സംമ്പന്ധിച്ച് ഉരിയാടാതിരുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻകൂടിയായ കമൽ രാമചന്ദ്രനെതിരെ 'ആക്രമണം'നടത്തിയത് ആരെ പ്രീണിപ്പിക്കാനാണെന്നാണ് പരക്കെ ഉയരുന്ന ചോദ്യം. ഇരയെ സംരക്ഷിക്കുകയെന്നത് സർക്കാർ നിലപാടാണ്. ഈ വിഷയത്തിൽ നിലപാടു പറയാതെ രാമചന്ദ്രനെ കടന്നാക്രമിക്കുന്നു. രാമലീലയ്ക്കെതിരെ പോസ്റ്റിട്ടതാണ് ഇതിന് കാരണം.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ കുറ്റവാളികൾക്കെതിരെ കർശന നടപടിവേണമെന്ന തരത്തിലായിരുന്നു കേസിന്റെ ആദ്യഘട്ടത്തിൽ കമലിന്റെ അഭിപ്രായ പ്രകടനം. പിന്നീട് കേസ് മുറുകിയപ്പോൾ ദിലീപ് അറസ്റ്റിലായി. തുടർന്ന് താരസംഘടനയാ അമ്മയിൽ നിന്നും ദിലീപിന പുറത്താക്കി. ഇതേത്തുടർന്ന് മലയാള സിനിമ മേഖല ആകെ താറുമാറായി.ദിലീപിനെ അനുകൂലിച്ചും എതിർത്തും സിനിമ പ്രവർത്തകർ ഇരുചേരിയിലുമായി. ഇപ്പോൾ രണ്ടുമാസത്തോളമായി ദിലീപ് ജയിലിലുമാണ്. നടി ആക്രമിക്കപ്പെട്ട അവസരത്തിൽ തന്റെ പുതിയ ചിത്രമായ ആമിയുടെ തിരക്കിലായിരുന്നു കമൽ. കഥാകാരി കമലാ സുരയ്യയുടെ ജിവിതവുമായി ഏറെ ബന്ധപ്പെട്ടുള്ള കഥാതന്തുവിൽ പിറവിയെടുക്കുന്ന ചിത്രത്തിൽ പ്രാധാന വേഷത്തിലെത്തുന്നത് മഞ്ജു വാര്യർ ആണ്. ദിലീപാകട്ടെ കമലിന്റെ വൽസല ശിഷ്യനും. കമലിന് ദിലീപിനെ തള്ളിപ്പറയാനുമാകില്ല. അതുകൊണ്ട് മഞ്ജുവിനെ പിണക്കാതിരിക്കാൻ മൗനം തുടർന്നു. ആമിയുടെ ഷൂട്ടിങ് കഴിഞ്ഞതും വീണ്ടും വെടിപൊട്ടിച്ചു.
നടി ആക്രമിക്കപ്പട്ട കേസിൽ ഗൂഢാലോചന വാദം ആദ്യം ഉയർത്തിയത് മജ്ഞു വാര്യർ ആയിരുന്നു.രാമചന്ദ്രനെതിരെ കമലിന്റെ ഇപ്പോഴത്തെ നിലപാട് പരോക്ഷമായി ദിലീപിനെ അനുകൂലിക്കുന്നതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ആമിയുടെ ഷൂട്ടിങ് ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ തന്റെ അഭിപ്രായ പ്രകടനത്തിൽ മജ്ഞുവിന് അല്പം നീരസം ഉണ്ടായാലും കുഴപ്പമില്ലന്ന ചിന്താഗതിയിലാണ് കമൽ ഇപ്പോൾ രാമചന്ദ്രനെ എതിർത്ത് പ്രതികരിച്ചിട്ടുള്ളതെന്നാണ് ഒരുവിഭാഗം സിനിമ പ്രവർത്തകരുടെ നിഗമനം. ദിലീപ് നായകനായ രാമലീല പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ അടിച്ചുപൊളിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാമചന്ദ്രൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതാണിപ്പോൾ കമലിനെ ചൊടിപ്പിച്ചിട്ടുള്ളത്.രാമചന്ദ്രനെതിരെ നടപടി വേണമെന്നും സമിതിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് കമലിന്റെ ആവശ്യം.ഈ ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. അതിനിടെ ഇരയെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത ചലിച്ചിത്ര അക്കാദമി ചെയർമാന്റെ നടപടിയിൽ സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് എതിർപ്പുണ്ട്.
കമലിന്റെ ഈ ആവശ്യത്തിന് ഏതാനും സിനിമ പ്രവർത്തക സംഘടന നേതാക്കളും പിൻതുണ നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഈ മാസം 28-ന് രാമലീല റിലീസ് ചെയ്യാൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പെടാപ്പാടുപെടുമ്പോഴാണ് രാമചന്ദ്രൻ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്റർ തല്ലിപൊളിക്കണമെന്ന കുറിപ്പ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ടത്. പ്രതിഷേധം ശക്തമായതോടെ ഇദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാമചചന്ദ്രനെതിരെ കമൽ നടപടി ആവശ്യപ്പെട്ടതായുള്ള വിവരം പുറത്തുവന്നിട്ടുള്ളത്.കമലിന്റെ സഹ സംവിധായകനായിട്ടാണ് നടൻ ദിലീപ് സിനിമ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.ഈ സ്നേഹം ഉള്ളതിനാലാണ് രാമലീലക്കെതിരെ തിരിഞ്ഞ രാമചന്ദ്രനെ പുകച്ച് പുറത്തുചാടിക്കാൻ കമൽ ഒരുമ്പെട്ടിറങ്ങറങ്ങിയതതെന്നാണ് മറ്റൊരു വിഭാഗം സിനിമ പ്രവർത്തകരുടെ വിലയിരുത്തൽ. ഇത് ദിലീപിനെ തൃപ്തിപ്പെടുത്താനാണെന്നും വാദമുണ്ട്. ഇരയെ പിന്തുണയ്ക്കുന്ന പലരും അക്കാദമിയിലുണ്ട്. അവരോടും ഈ സമീപനം കമൽകാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ചലച്ചിത്ര അക്കാദമി എക്സിക്യുട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെ തീയേറ്റർ ഉടമകളുടെയും നിർമ്മാതാക്കളുടെയും സംഘടനകളും ഫിലിം ചേംബറുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി രാമലീലയുടെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. പൈറസിയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ജി പി രാമചന്ദ്രൻ ഫേസ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതായി നിർമ്മാതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗത്തിൽ നിന്നാണ് ഇത്തരത്തിൽ അഭിപ്രായമുയർന്നതെന്ന് താൻ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നായിരുന്നു ഇത് സംമ്പന്ധിച്ച് കമലിന്റെ ആദ്യപ്രതികരണം നൂറ് ശതമാനവും അപലപനീയമാണ് രാമചന്ദ്രന്റെ വിധ്വംസക പോസ്റ്റെന്നും കമൽ അഭിപ്രായപ്പെട്ടിരുന്നു.
സെപ്റ്റംബർ 28 എന്ന റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാമചന്ദ്രന്റെ അഭിപ്രായപ്രകടനം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതിനെ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങളുമുയർന്നു. എന്നാൽ അമിതാവേശവും വികാരത്തള്ളിച്ചയും മൂലം താൻ പോസ്റ്റ് ചെയ്ത ചില അഭിപ്രായപ്രകടനങ്ങൾ പെട്ടെന്നുതന്നെ പിൻവലിച്ചിരുന്നുവെന്നും സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ജി പി രാമചന്ദ്രൻ പറയുന്നു.
Stories you may Like
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍