ചെങ്ങന്നൂരിൽ ട്രയിനിറങ്ങിയപ്പോൾ കാത്ത് നിന്ന പൊലീസ് സന്നാഹത്തെ സ്നേഹപൂർവ്വം ഒഴിവാക്കി നേരെ പോയത് സ്വാമിനി കൃഷ്ണമാതാജിയെ കാണാൻ; മാറാടിലെ ജനങ്ങളുടെ സ്നേഹം കൈപ്പറ്റിയതിന് പിന്നാലെ ആറന്മുളയിലേക്ക്; ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചും ചിരിച്ചും രസിച്ചും സമയം കളഞ്ഞപ്പോൾ ടെൻഷൻ അടിച്ചത് ഏഴയലത്ത് അടുപ്പിക്കാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ; സ്വന്തം തട്ടകത്തിലേക്കുള്ള കുമ്മനത്തിന്റെ മടക്കയാത്ര ഒരിക്കലും മായാത്ത പുഞ്ചിരിയോടെ
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: മറാട് കലാപങ്ങളുടെ ശിൽപ്പിയെന്ന വ്യാജ പ്രചരണമാണ് കുമ്മനം രാജശേഖരനെന്ന പൊതു പ്രവർത്തകനെ ഏറ്റവും വേദനിപ്പിക്കുന്നത്. മാറാട് സമാധാന ദൂതുമായെത്തിയ ഹിന്ദു ഐക്യവേദി നേതാവായിരുന്നു കുമ്മനം. അതിന് ശേഷം മാറാട് കലാപങ്ങൾ ഉണ്ടായില്ല. അക്രമം പോലും വഴിമാറി. ഈ തീരവുമായി കുമ്മനത്തിന് ആത്മബന്ധം ഏറെയാണ്. താൻ പറയുന്നത് കേട്ട് സമാധാനത്തിന്റെ പാതയിലെത്തിയ സമൂഹം. അതുകൊണ്ട് തന്നെ മിസ്സോറാം ഗവർണ്ണറായി കോഴിക്കോട്ടെത്തിയ കുമ്മനത്തിന് മാറാട് ജനത സ്നേഹത്തോടെ വരവേൽപ്പ് നൽകി.
കോഴിക്കോട്ട് സ്നേഹം ഏറ്റുവാങ്ങിയ ശേഷം സാധാരണക്കാരെ പോലെ ട്രെയിനിൽ സ്വന്തം തട്ടകത്തിലേക്ക്. മിസ്സോറാമിന്റെ ഗവർണ്ണറാണ്. ഇസ്ഡ് പ്ലസ് സുരക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ പറന്നു നടക്കാൻ ഹെലികോപ്ടറും ഉപയോഗിക്കാം. എന്നാൽ അതൊന്നും വേണ്ടെന്ന് പറഞ്ഞ് കുമ്മനം സ്വന്തം തട്ടകമായ ആറന്മുളയിലേക്ക് പോകാൻ ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങി. പിന്നെ സുരക്ഷയെല്ലാം വേണ്ടെന്ന് വച്ച് സാധാരണക്കാരിൽ സാധാരണക്കാരാനായി യാത്ര.
ഒരിക്കലും മായാത്ത ചിരിയുമായി സഹപ്രവർത്തകരെ കണ്ടു. ഇവിടെ എത്തുമ്പോൾ ആറന്മുളക്കാരുടെ സ്വന്തം രാജേട്ടനെ സ്വീകരിക്കാൻ പൈതൃക ഗ്രാമം ഒന്നിച്ചു. ചെങ്ങന്നൂരിൽ ട്രെയിനിൽ വന്നിറങ്ങിയ കുമ്മനം രാജശേഖരനെ ബിജെപി നേതാക്കൾ ചേർന്ന് സ്വീകരിച്ചു. അവിടെനിന്ന് നാൽക്കാലിക്കൽ വിജയാനന്ദാശ്രമത്തിലെത്തി സ്വാമിനി കൃഷ്ണമാതാജിയെ കണ്ടശേഷമാണ് അദ്ദേഹം ആറന്മുളയിലേക്ക് എത്തിയത്. ജീവിതത്തിൽ ഏറിയ പങ്കും ചെലവഴിച്ച ആറമുള ശബരി ബാലാശ്രമത്തിൽ രാവിലെ 7.30ന് എത്തിയ അദ്ദേഹം കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ഇതിനുശേഷം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ ബാലാശ്രമം സ്ഥാപിച്ചത് കുമ്മനമാണ്. ഗവർണ്ണറുടെ വേതനവും എത്തുക ഇവിടേക്കാണെന്നാണ് സൂചന. കുട്ടികൾക്കൊപ്പം ചെലവഴിക്കുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ അടുത്ത് പോലും അനുവദിച്ചില്ല. ഇത് മുതിർന്ന ഐപിഎസുകാരെ പോലും വെട്ടിലാക്കി. എന്റെ നാടും നാട്ടുകാരും കുട്ടികളും ഇതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുമ്മനം നൽകിയ നിർദ്ദേശം.
തുടർന്ന് ആറന്മുള പൗരാവലിയുടെ സ്വീകരണത്തിനായി കിഴക്കേ നടയിലെ പുത്തരി ആലിൻ ചുവട്ടിലെത്തി. പൊലീസുകാരെയും അംഗരക്ഷകരെയും അവിടേയും അദ്ദേഹം മാറ്റിനിറുത്തി. ആറന്മുള സമരത്തിന് നേതൃത്വം നൽകിയ പൈതൃക ഗ്രാമ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. വള്ളപ്പാട്ടിന്റെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തിയ അദ്ദേഹത്തെ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി പൂർണ കുംഭം നൽകി സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനുശേഷം തുലാഭാരം നടത്തി. ഇവിടെ നിന്ന് മാരാമണ്ണിലെത്തി ഡോ. ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്തയെ സന്ദർശിച്ചു. ക്രിസോസ്റ്റത്തിന്റെ അനുഗ്രഹം വാങ്ങിയ ശേഷം കുമ്മനം താഴൂർക്കടവ് ആശ്രമത്തിലെത്തി മഠാധിപതിയെ സന്ദർശിച്ചു. തുടർന്ന് കൂനങ്കരയിലെ ശബരി ശരണാശ്രമത്തിൽ നിന്ന് ശബരിമല യാത്രയ്ക്ക് കെട്ടുനിറച്ച് അട്ടതോട് വനവാസി കോളനിയിലേക്കും
കോളനിയുടെ മൂട്ടുകാണി (അധികാരി) പെരുമാൾ അയ്യപ്പൻ, ഭാര്യ പെരുമാൾ അയ്യപ്പൻ, ഊരുമൂപ്പൻ നാരായണൻ എന്നിവരെ കണ്ട് ദക്ഷിണ നൽകി. ഇവിടെ അമ്പലംപാറ ശിവക്ഷേത്രം സന്ദർശിച്ച കുമ്മനം കോളനി നിവാസികൾക്ക് മിസോറാമിൽ നിന്ന് കൊണ്ടുവന്ന തലപ്പാവുകൾ, ഷാൾ, കമ്പിളി എന്നിവ നൽകി. കോളനി സന്ദർശിക്കുന്ന ആദ്യത്തെ ഗവർണറാണ് കുമ്മനമെന്ന് ആദിവാസി മൂപ്പൻ പറഞ്ഞു. ഗവർണർക്കുവേണ്ടി നാടൻ കലാപരിപാടികളും കോളനി നിവാസികൾ ഒരുക്കിയിരുന്നു. തുടർന്ന് ശബരിമലയിലെത്തിയ അദ്ദേഹം ദർശനത്തിനുശേഷം ജന്മ നാടായ കോട്ടയത്തേക്ക് തിരിക്കും, 21 നാണ് മടക്കം. തിരുവനന്തപുരത്ത് പൗര സ്വീകരണവും ഉണ്ട്. ഇവിടെല്ലാം സാധാരണക്കാരിൽ സാധാരണക്കാരനായ കുമ്മനത്തെ തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ പരിവാറുകാർ പഴയ പ്രചാരകനെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
വഴിയരികിൽ ഭക്ഷണം പാചകം ചെയ്ത് ഉണ്ടും ഉറങ്ങിയും കിടന്ന് ജീവിച്ചൊരു ഭൂതകാലമുണ്ട് കുമ്മനം രാജശേഖരൻ എന്ന നേതാവിന്. അയ്യപ്പ സേവാ സംഘത്തിൽ പ്രവർത്തിച്ച കാലത്ത് അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെയായിരുന്നു. മിസോറാം ഗവർണറായി സ്ഥാനമേറ്റ ശേഷം കേരളത്തിലേക്ക് എത്തുമ്പോഴും കുമ്മനം രാജശേഖരൻ എല്ലാവരെയും ഞെട്ടിക്കുകയാണ്. കാരണം ഗവർണർക്ക് വേണ്ടി അതീവ സുരക്ഷയാണ് കേരളത്തിലും ഒരുക്കുന്നത്. ഇതൊന്നും കുമ്മനത്തിന് ചുറ്റും ഇപ്പോഴില്ല. ഇവരെയെല്ലാം മാറ്റി നിർത്തി തന്റെ സുഹൃത്തുക്കളെ അടുപ്പിച്ച് നിർത്തുകയാണ് കുമ്മനം.
മിസോറാമിലെ രാജ്ഭവനിലും വലിയ സുരക്ഷകൾക്ക് നടുവിലാണ് കുമ്മനം കഴിയുന്നത്. ആയുധ ധാരികളായ 100 സിആർപിഎഫ് ഭടന്മാർ അദ്ദേഹത്തിന് കാവൽ നിൽക്കും. അസം റൈഫിൾസിന്റെ 50 ഭടന്മാർ അദ്ദേഹം പോകുന്ന വഴികളിൽ വഴിക്കണ്ണുമായി വീട്ടുമുറ്റത്തും. എയർഫോഴ്സിന്റെ ഹെലികോപ്ടറും മെഡിക്കൽ സംഘവും കാമ്പസിലുണ്ട്. ഇത് കൂടാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുറ്റുമുണ്ട്.അൻപതോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും കൂടാതെയുണ്ട്. സർവ പ്രതാപിയായുള്ള ജീവിതത്തിന് ഇടയിലും കുമ്മനം ആഗ്രഹിക്കുന്നത് ജനങ്ങൾക്കിടയിലുള്ള ജീവിതമാണ്.
മറ്റു ഗവർണർമാർക്ക് ഇല്ലാത്ത ചില ചുമതലകളുമുണ്ട് മിസോറാം ഗവർണർക്ക്. മൂന്നു ജില്ലാ കേന്ദ്രം നേരിട്ട് ഏറ്റെടുത്ത് ഭരിക്കുകയാണ്, ഗവർണറുടെ മേൽനോട്ടത്തിൽ, കേന്ദ്രഫണ്ടിൽ. വികസനം, ക്രമസമാധാനം എല്ലാം ഗവർണറുടെ ഓഫിസിൽ നിന്നാണ് നോക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ ഗവർണർമാരുടെ യോഗമായിരുന്നു. മിസോറം വികസനത്തിന് ഒരു പ്ലാനുണ്ടാക്കിയാണ് കുമ്മനം രാജശേഖരൻ യോഗത്തിനു പോയത്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തി ചർച്ച നടത്തിയാണ് മിസോറമിനുവേണ്ടി പദ്ധതി തയാറാക്കിയത്. 'യാത്രാസൗകര്യമില്ലായ്മയാണ് മിസോറമിന്റെ ഒരു പ്രശ്നം. ആഴ്ചയിൽ രണ്ടു ദിവസമേ ഡൽഹിക്കു വിമാനമുള്ളു. ദിവസവും കൊൽക്കത്തയ്ക്ക് ഒരു സർവീസുണ്ട്. അതുപോലെ, ട്രെയിനുമില്ല മിസോറമിലേക്ക്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍