കെ വി തോമസും പി ചിദംബരവും ഗണേഷ്കുമാറും കലാഭവൻ മണിയും ശാരീരികമായി ഉപയോഗിച്ചു; തോമസിനെ കണ്ടത് ഓഫീസിൽ വച്ച്; ഗണേഷ്കുമാറിനെ ഹോംസ്റ്റേയിൽ വച്ച്: ബ്ലാക്ക്മെയിൽ കേസ് പ്രതി രുക്സാനയുടെ വിവാദ മൊഴി പുറത്ത്
യു ഡി എഫ് സർക്കാരിന്റെ നിലനില്പിനെത്തന്നെ ബാധിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാക്ക്മെയിൽ കേസിലെ പ്രധാനപ്രതിളിലൊന്നായ റുക്സാന രംഗത്ത്. മുൻകേന്ദ്രമന്ത്രിയും എം പിയുമായ കെ വി തോമസ്, മുൻ മന്ത്രിയായിരുന്ന എം എൽ എയുമായ കെ ബി ഗണേഷ് കുമാർ, കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരം, എറണാകുളത്തെ കോൺഗ്രസ് നേതാവ് ലിനോ ജേക്കബ്, ഡി വൈ എസ് പി ആയിരുന്ന തോമസ്, സിനിമാ നടൻ കലാഭവൻ മണി തുടങ്ങിയ പ്രമുഖരുടെ പേരാണ് റുക്സാന വെളിപ്പെടുത്തിയിരുക്കുന്നത്. റുക്സാനയുടെ സംഭാഷണം അടങ്ങിയ ടേപ്പാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ പാർലമെന്റിൽ മത്സരിച്ച യുവ നേതാവിന്റെയും ബിസിനസ് പ്രമുഖന്റെയും പേര് പുറത്ത് പറയുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ പുറത്ത് വന്ന ടേപ്പിൽ അവരെക്കുറിച്ച് സൂചനയില്ല.
ബ്ലാക്ക്മെയിൽ കേസിൽ പ്രതി എന്ന നിലയിൽ രുക്സാനയുടെ വെളിപ്പെടുത്തലുകൾക്ക് വിശ്വാസ്യത കുറവാണെങ്കിലും ഇത് വൻ ഭൂകമ്പം തന്നെ സൃഷ്ടിക്കുമെന്നാണ് സൂചന. നാല് വർഷം മുമ്പാണ് കെ വി തോമസുമായി ബന്ധപ്പെട്ടതെന്നും അന്ന് മന്ത്രി ആയിരുന്നുവോ എന്ന് ഓർമ്മയില്ലെന്നും രുക്സാന പറയുന്നു. കെ വി തോമസിന്റെ എറണാകുളത്തെ ഓഫീസിൽ വച്ചായിരുന്നു ബന്ധപ്പെട്ടതെന്നും രുക്സാന പറയുന്നുണ്ട്. കെവി തോമസിനെ കാണാൻ പോയത് ജോലി അന്വേഷിച്ചായിരുന്നു. എറണാകുളത്തെ ഹോംസ്റ്റേയിൽ വച്ചാണ് ഗണേഷ്കുമാറുമായി ബന്ധപ്പെട്ടാണെന്ന് പറയുന്ന രുക്സാന റീന എന്ന ഒരു യുവതി മുഖേനെയാണ് ഡൽഹിയിൽ എത്തിയാണ് പി ചിദംബരവുമായി ബന്ധം സ്ഥാപിച്ചതെന്നും പറയുന്നുണ്ട്. ചിദംബരത്തിന്റെ അടുത്ത് പോയത് തോമസ് സാർ പരിചയപ്പെടുത്തിയ റീന എന്നയാളുവഴിയാണ് എന്നു റുക്സാനയുടെ മൊഴിയുണ്ട്. ഗണേഷ്കുമാറിനെ പ്രദീപ് എന്നു പറഞ്ഞ ആളാണ് പരിചയപ്പെടുത്തിയത്.
80 ലക്ഷം രൂപ കടം വന്നപ്പോഴാണ് തട്ടിപ്പിന് ഇറങ്ങിയതെന്നും അനേകം പേരിൽ നിന്നും കടം വാങ്ങിയ ശേഷം ബ്ലാങ്ക് ചെക്ക് കൊടുത്തിരുന്നുവെന്നും റുക്സാന വെളിപ്പെടുത്തിയിട്ടുണ്ട്. നിവൃത്തിയില്ലാതെ കഴിയുമ്പോൾ ചിലർ തന്നെ കുരിക്കിൽ പെടുത്തിയതാണെന്നും റുക്സാന പറയുന്നുണ്ട്. ബിന്ദ്യയാണ് ഇടപാടുകാരുടെ വീഡിയോ എടുക്കാൻ പ്രേരിപ്പിച്ചത് എന്നും രുക്സാന പറഞ്ഞു. തോമസ് എന്നൊരാളുമായി രുക്സാന ബന്ധത്തിലേർപ്പെടുന്ന വീഡിയോ കൈവശം ഉണ്ടെന്നു പ്രജീഷ് എന്നയാൾ പറഞ്ഞതുകൊണ്ടാണ് ബ്ലാക്ക്മെയിലിങ്ങിന് ഇറങ്ങിയതെന്നും സജി എന്നയാളുടെ വീഡിയോ ആണ് ആദ്യം എടുത്തതെന്നും രുക്സാന പറയുന്നുണ്ട്. ബിന്ദ്യ പേടിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ബിന്ദ്യയുടെ അമ്മയുടെ അക്കൗണ്ടിലാണ് സജി പണം ആദ്യം നല്‍കിയത്. 25,000 രൂപ ആയിരുന്നു സജി നല്‍കിയത്. പിന്നീട് ഹസ്ബൻഡ് ഗൾഫിൽ നിന്ന് വന്ന ഒരു മാസം ബന്ധം ഇല്ലായിരുന്നു. ഹസ്ബൻഡ് ഗൾഫിലേക്ക് തിരിച്ച് പോയ ശേഷമാണ് പിന്നീട് വീണ്ടും ബിന്ദ്യയുടെ നിർബന്ധപ്രകാരം രംഗത്ത് ഇറങ്ങിയത്.
ഹസ്ബൻഡ് ഗൾഫിലേക്ക് പോകാൻ തനിക്ക് വിസ ശരിയാക്കിയ സമയത്തായിരുന്നു വീണ്ടും ബിന്ദ്യ ഭീഷണിയുമായി എത്തിയതെന്നും രുക്സാന പറയുന്നു. ബിന്ദ്യയും അമ്മയും സഹോദരനും വീട്ടിൽ താൻ ഗൾഫിന് പോകുവാണോ എന്നറിയാൻ എത്തി. തുടർന്ന് താൻ ഗൾഫിലേക്ക് പോകാനുള്ള ശ്രമം ഉപേക്ഷിച്ചു. ബിന്ദ്യ നിർബന്ധിച്ചതുകൊണ്ടാണ് പരാതി കൊടുത്തത്. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും സജിയെ വിളിക്കാൻ ബിന്ദ്യ തന്നെ ചുമതലപ്പെടുത്തി. വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി കൊടുത്തശേഷം സജിയെ വിളിച്ചപ്പോൾ അയാൾ കരയുകയായിരുന്നു. ജയചന്ദ്രനെ ബിന്ദ്യ വഴിയാണ് പരിചയപ്പെട്ടത്. ജയചന്ദ്രൻ ആരെയും പരിചയപ്പെടുത്തിതന്നിട്ടില്ല. അഡ്വർടൈസ്മെന്റ് കമ്പനി, സിനിമ നിർമ്മാണം വി എസ് അച്യുതാനന്ദന്റെ വളർത്തു മകൻ എന്നൊക്കെ പറഞ്ഞാണ് ജയചന്ദ്രൻ പിരചയപ്പെട്ടത്.
ബിന്ദ്യയും ജയചന്ദ്രനും പിന്നീട് വഴക്കായിരുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതിയുമായി ബന്ധപ്പെട്ട് ജയചന്ദ്രൻ പണം ചോദിച്ചതാണ് പ്രശ്നം എന്നാണ് മനസ്സിലാക്കിയത്. മന്ത്രിമാരുടെ കൂടെ നടക്കുന്നത് അവർക്ക് പണം കൊടുക്കുന്നത് കൊണ്ടാണ് എന്നും അതുകൊണ്ട് പണം വേണം എന്നും ജയചന്ദ്ൻ ആവശ്യപ്പെട്ടിരുന്നു. ബിന്ദ്യയുടെ കാമുകന് വേറെ സ്ത്രീകളുമായും ബന്ധം ഉണ്ടോ എന്നറിയാൻ ആളെ ഏർപ്പെടുത്തിയതും ജയചന്ദ്രനാണ്. 15000 രൂപ മുടക്കിയാണ് ഇത് ചെയ്തത്. ബിന്ദ്യയ്ക്ക് 50 ലക്ഷം എഫ്ഡി ഉണ്ടെന്നും മറ്റും ജയചന്ദ്രൻ പറഞ്ഞിരുന്നു. ഷിയാസിന്റെ ഫാക്ടറിയിൽ പോയിട്ടുണ്ട്. ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. ഷിയാസിന്റെ പേരിൽ പക്ഷേ, കേസ് കൊടുത്തിരുന്നു. മൂന്നു ലക്ഷം രൂപ വാങ്ങി ബിന്ദ്യയുടെ സഹോദരന്റെ കയ്യിൽ കൊടുത്ത് വിട്ടു.
26 മിനിട്ട് നീളമുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ ആരോടാണ് പറഞ്ഞത് എന്നു വ്യക്തമല്ല. ചോദ്യകർത്താവിന്റെ വിവരങ്ങളും ഇല്ല. പൊലീസിന് നൽകിയ മൊഴിയാണോ ഏതെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് നൽകിയ മൊഴിയാണോ എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ഈ വീഡിയോയുടെ വിശ്വാസ്യതയും വരും ദിവസങ്ങളിലേ വ്യക്തമാകൂ. പ്രമാദമായ ഒരു കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തി എന്ന നിലയിൽ രുക്സാനയുടെ വെളിപ്പെടുത്തലുകൾ സംശയത്തോടെയാണ് പലരും കരുതുന്നത്. ഇത് വെളിയിൽ വിട്ട മാദ്ധ്യമ ധാർമ്മികതയേയും നിരവധിപേർ ചോദ്യം ചെയ്യുന്നുണ്ട്. ടേപ്പ് വെളിയിൽ വിടുമെന്ന് മംഗളം മുൻകൂട്ടി പ്രഖ്യാപിച്ചതും ടേപ്പിലുൾപ്പെട്ട പേരുകളെക്കുറിച്ച് സൂചന നൽകിയതും എന്നാൽ സൂചനകളിൽ പ്രകടമായിരുന്ന പല വ്യക്തികളും ഒഴിവായതും ദുരൂഹത വർദ്ധിപ്പിക്കുന്നു. മംഗളം വെളിയിൽ വിട്ട ടേപ്പിനെ ആധാരമാക്കി വാർത്ത പ്രസിദ്ധീകരിക്കുക മാത്രമാണ് മറുനാടൻ മലയാളി ചെയ്തിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചോ ടേപ്പിന്റെ വിശ്വാസ്യതയെക്കുറിച്ചോ യാതൊരു ഉറപ്പും മറുനാടൻ മലയാളിക്കില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍